പെന്ഷന് സ്വകാര്യവല്ക്കരണം യുഎസ് കമ്പനികള്ക്കുവേണ്ടി
പെന്ഷന് ഫണ്ട് സ്വകാര്യവല്ക്കരണം ആഗോള സാമ്പത്തികപ്രതിസന്ധിയെ തുടര്ന്ന് തകര്ച്ചയിലായ അമേരിക്കന് ഇന്ഷുറന്സ് സ്ഥാപനം എഐജി അടക്കമുള്ള പാശ്ചാത്യ കമ്പനികളെ സഹായിക്കാന്. ഈ കമ്പനികള് കേന്ദ്രസര്ക്കാരില് ചെലുത്തിയ കടുത്ത സമ്മര്ദത്തിന്റെ ഫലമായാണ് പങ്കാളിത്ത പെന്ഷന് പദ്ധതി ബില് ലോക്സഭയില് അവതരിപ്പിച്ചത്. പെന്ഷന്പണം ഇന്ഷുറന്സ് കമ്പനികളില് നിക്ഷേപിക്കാനാണ് ബില്ലില് ശുപാര്ശചെയ്യുന്നത്. ഇന്ത്യ സന്ദര്ശിച്ചുവരുന്ന അമേരിക്കന് വ്യവസായി വാറന്ബഫറ്റും പ്രധാനമന്ത്രി മന്മോഹന്സിങ്ങിനെ കണ്ട് ഇന്ഷുറന്സ് രംഗത്ത് വിദേശനിക്ഷേപം വര്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളസാമ്പത്തികപ്രതിസന്ധി ഉലച്ച എഐജി നിലനില്പ്പിനായി അമേരിക്കന് കേന്ദ്രബാങ്കില് നിന്ന് കടമെടുത്തത് 4000 കോടി ഡോളറാണ്. അവര്ക്ക് ഇന്ത്യയില് ടാറ്റയുമായി ചേര്ന്നുള്ള ഇന്ഷുറന്സ് സംരംഭമുണ്ട്.
പങ്കാളിത്ത പെന്ഷന് ഫണ്ടിന്റെ പ്രത്യേകത ജീവനക്കാരുടെ അടിസ്ഥാനശമ്പളത്തിന്റെയും ഡിഎയുടെയും 10 ശതമാനം സര്വീസില് കയറുന്നതുമുതല് പെന്ഷന്ഫണ്ടിലേക്ക് പോകുമെന്നതാണ്. തുല്യമായ തുക കേന്ദ്ര-സംസ്ഥാന സര്ക്കാരുകളും നല്കും. 2004ന് ശേഷം സര്വീസില് കയറിയ ഒരു ലക്ഷത്തിലധികം ജീവനക്കാരുടെ പണം ഇപ്പോള്ത്തന്നെ പെന്ഷന് ഫണ്ടിലേക്ക് പോകുന്നുണ്ട്. വര്ഷം 8000 കോടി രൂപയെങ്കിലും പിരിഞ്ഞുകിട്ടും. ഈ തുകയത്രയും സ്വകാര്യ ബഹുരാഷ്ട്ര കമ്പനികള്ക്ക് ഉപയോഗിക്കാന് സര്ക്കാര് നല്കും. ഇപ്പോള് പണം എസ്ബിഐയിലും എല്ഐസിയിലുമാണ് നിക്ഷേപിച്ചിട്ടുള്ളത്. ബില് പാസാകുന്നതോടെ ഈ തുക സ്വകാര്യ പെന്ഷന്ഫണ്ടുകളിലേക്ക് പോകും. ജീവനക്കാര് പിരിയുമ്പോള് അവരുടെ നിക്ഷേപത്തിന്റെ 60 ശതമാനം തിരിച്ചുനല്കുമെങ്കിലും ബാക്കി തുക ഇന്ഷുറന്സ് കമ്പനിയിലാണ് നിക്ഷേപിക്കുക. ഈ ഇന്ഷുറന്സ് കമ്പനികളാണ് പെന്ഷന് നല്കുക.
എന്നാല്, 2008ല് ഉണ്ടായതുപോലെയുള്ള സാമ്പത്തികപ്രതിസന്ധി വന്നാല് ഇത്തരം ഇന്ഷുറന്സ് കമ്പനികളും മറ്റും പാപ്പരാകാന് ഇടയുണ്ട്. അതോടെ പെന്ഷന് വിതരണം അവതാളത്തിലാകും. രണ്ടാമതായി, പെന്ഷന്കാര്ക്ക് വിലക്കയറ്റത്തിനും മറ്റും ആനുപാതികമായി ഡിഎ ലഭിക്കുന്ന നിലവിലെ സമ്പ്രദായം പൂര്ണമായും ഇല്ലാതാകും. 2004ന് ശേഷം ചേരുന്ന കേന്ദ്രജീവനക്കാരെ നിര്ബന്ധപൂര്വം ഈ പുതിയ പെന്ഷന്പദ്ധതിയില് അംഗങ്ങളാക്കിയിട്ടുണ്ട്. എന്നാല്, എല്ലാ സംസ്ഥാന സര്ക്കാരുകളും പുതിയ പെന്ഷന് പദ്ധതിയുടെ ഭാഗമായിട്ടില്ല. 16 സംസ്ഥാനങ്ങള് മാത്രമാണ് അംഗീകരിച്ചത്. ഇടതുപക്ഷം ഭരിക്കുന്ന കേരളം, പശ്ചിമബംഗാള്, ത്രിപുര എന്നീ സംസ്ഥാനങ്ങള് ഈ പെന്ഷന് പദ്ധതി അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലും ബംഗാളിലും ഇടതുപക്ഷ സര്ക്കാരുകളെ തോല്പ്പിച്ചാലേ എല്ലാ സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പാക്കാന് കഴിയൂ. അമേരിക്കയും കോണ്ഗ്രസും ഇടതുപക്ഷത്തെ തോല്പ്പിക്കാന് എല്ലാ അടവും പയറ്റുന്നതും ഇതുകൊണ്ട് തന്നെ.
ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷം ഭരിക്കുന്ന രണ്ട് സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ധനമന്ത്രി പ്രണബ് മുഖര്ജി ഈ ബില് തിരക്കിട്ട് ലോക്സഭയില് അവതരിപ്പിച്ചത്. തീവ്ര ഉദാരവല്ക്കരണ നയങ്ങള് നടപ്പാക്കാന് പ്രണബ് മുഖര്ജി കൂടെ നില്ക്കുമോ എന്ന് അമേരിക്ക പ്രകടിപ്പിച്ച സംശയം പുറത്തുവന്ന സാഹചര്യത്തില് (വിക്കിലീക്സ് വെളിപ്പെടുത്തല്) തന്റെ കൂറ് തെളിയിക്കാനും മുഖര്ജി ഈ അവസരം ഉപയോഗിക്കുകയാണ്.
*
വി ബി പരമേശ്വരന് കടപ്പാട്: ദേശാഭിമാനി 28 മാര്ച്ച് 2011
My Blog List
Thursday, July 7, 2011
ബാങ്കുകള് വിദേശികള്ക്ക്
ബാങ്കുകള് വിദേശികള്ക്ക്
ബാങ്കിങ് മേഖലയെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബാങ്കിങ് ഭേദഗതിനിയമം ലോക്സഭയില് അവതരിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകള്ക്ക് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ പൂര്ണമായും വിഴുങ്ങാന് അവസരം നല്കുന്നതും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ വ്യവസ്ഥകളുള്ളതാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ഭേദഗതി ബില്. ഇടതുപക്ഷ അംഗങ്ങളുടെ എതിര്പ്പിനിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്ജി ബില് അവതരിപ്പിച്ചത്.
പ്രധാനമായും രണ്ട് ഭേദഗതികളാണ് ബില്ലില് നിര്ദേശിക്കുന്നത്. ദേശസാല്ക്കൃത ബാങ്കുകളില് സ്വകാര്യനിക്ഷേപകര്ക്ക് ഒരു ശതമാനം ഓഹരിവീതമേ നല്കാവൂ എന്ന നിബന്ധന മാറ്റി അത് 10 ശതമാനമായി വര്ധിപ്പിക്കുമെന്നാണ് ഭേദഗതി ബില് പറയുന്നത്. നിലവില് പൊതുമേഖലാ ബാങ്കുകളില് സ്വകാര്യനിക്ഷേപം പരമാവധി 49 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. ഒരു കമ്പനിക്ക് ഒരു ശതമാനം നിക്ഷേപം മാത്രമായതിനാല് കുറഞ്ഞത് 49 പേര്ക്ക് ഓഹരികളുണ്ടാകും. എന്നാല്, ഒരു നിക്ഷേപകന് പരമാവധി ഒരു ശതമാനം എന്ന പരിധി 10 ശതമാനമായി ഉയര്ത്തുന്നതോടെ അഞ്ച് സ്വകാര്യ കമ്പനികള് വിചാരിച്ചാല് 49 ശതമാനം ഓഹരി നേടാനാകും. സ്വാഭാവികമായും ഇവരുടെ തീരുമാനങ്ങളായിരിക്കും പൊതുമേഖലാ ബാങ്കുകളില് നടക്കുക. പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിപങ്കാളിത്തം 49ല് നിന്ന് 74 ശതമാനമായി ഉയര്ത്താന് ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലും യുപിഎ സര്ക്കാര് ഉടന് അവതരിപ്പിക്കും.
ബാങ്കിങ് നിയമഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിര്ദേശം ബാങ്കിങ് കമ്പനികളില് നിക്ഷേപമുള്ള വിദേശനിക്ഷേപകര് ഉള്പ്പെടെയുളളവര്ക്ക് ഡയറക്ടര് ബോര്ഡിലുള്ള വോട്ടവകാശം ഓഹരിക്ക് ആനുപാതികമായിരിക്കുമെന്നതാണ്. നിലവില് എത്ര ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടിങ് അവകാശംമാത്രമേ ഉണ്ടാകൂ. ഈ പരിധി എടുത്തുകളഞ്ഞ് ഓഹരി ശതമാനത്തിന് അനുസരിച്ച് വോട്ടിങ് അവകാശവും നിക്ഷേപകര്ക്ക് നല്കുന്നതോടെ സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം പൂര്ണമായും വിദേശബാങ്കുകളുടെ നിയന്ത്രണത്തിലാകും. ഇത് സ്വാഭാവികമായും ഇന്ത്യന് ബാങ്കിങ് മേഖലയെത്തന്നെ വിദേശനിക്ഷേപകര്ക്ക് അടിയറവയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം തപന്സെന് പറഞ്ഞു. ബില്ലിനെ പാര്ലമെന്റില് ശക്തമായി എതിര്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ എതിര്പ്പ് കാരണമാണ് ഒന്നാം യുപിഎ സര്ക്കാരിന്റെ കാലത്ത് തന്നെ ഈ ബില് അവതരിപ്പിക്കാന് കഴിയാതിരുന്നത്. 1949ലെയും 1970ലെയും ബാങ്കിങ് കമ്പനീസ് അക്വസിഷിന് ആന്ഡ് ട്രാന്സ്ഫര് ഓഫ് അണ്ടര്ടേക്കിങ് ആക്ടുകളിലാണ് പ്രധാനമായും ഭേദഗതി ബില് മാറ്റം വരുത്തുന്നത്.
*
വി ബി പരമേശ്വരന് കടപ്പാട്: ദേശാഭിമാനി 23 മാര്ച്ച് 2011
ബാങ്കിങ് മേഖലയെ സ്വകാര്യമേഖലയ്ക്ക് അടിയറവയ്ക്കുന്ന ബാങ്കിങ് ഭേദഗതിനിയമം ലോക്സഭയില് അവതരിപ്പിച്ചു. ബഹുരാഷ്ട്ര കുത്തകകള്ക്ക് ഇന്ത്യയിലെ സ്വകാര്യ ബാങ്കുകളെ പൂര്ണമായും വിഴുങ്ങാന് അവസരം നല്കുന്നതും പൊതുമേഖലാ ബാങ്കുകളുടെ നിയന്ത്രണം സ്വകാര്യമേഖലയ്ക്ക് കൈമാറുന്നതുമായ വ്യവസ്ഥകളുള്ളതാണ് ചൊവ്വാഴ്ച അവതരിപ്പിച്ച ഭേദഗതി ബില്. ഇടതുപക്ഷ അംഗങ്ങളുടെ എതിര്പ്പിനിടയിലാണ് ധനമന്ത്രി പ്രണബ് മുഖര്ജി ബില് അവതരിപ്പിച്ചത്.
പ്രധാനമായും രണ്ട് ഭേദഗതികളാണ് ബില്ലില് നിര്ദേശിക്കുന്നത്. ദേശസാല്ക്കൃത ബാങ്കുകളില് സ്വകാര്യനിക്ഷേപകര്ക്ക് ഒരു ശതമാനം ഓഹരിവീതമേ നല്കാവൂ എന്ന നിബന്ധന മാറ്റി അത് 10 ശതമാനമായി വര്ധിപ്പിക്കുമെന്നാണ് ഭേദഗതി ബില് പറയുന്നത്. നിലവില് പൊതുമേഖലാ ബാങ്കുകളില് സ്വകാര്യനിക്ഷേപം പരമാവധി 49 ശതമാനമാണ് അനുവദിച്ചിട്ടുള്ളത്. ഒരു കമ്പനിക്ക് ഒരു ശതമാനം നിക്ഷേപം മാത്രമായതിനാല് കുറഞ്ഞത് 49 പേര്ക്ക് ഓഹരികളുണ്ടാകും. എന്നാല്, ഒരു നിക്ഷേപകന് പരമാവധി ഒരു ശതമാനം എന്ന പരിധി 10 ശതമാനമായി ഉയര്ത്തുന്നതോടെ അഞ്ച് സ്വകാര്യ കമ്പനികള് വിചാരിച്ചാല് 49 ശതമാനം ഓഹരി നേടാനാകും. സ്വാഭാവികമായും ഇവരുടെ തീരുമാനങ്ങളായിരിക്കും പൊതുമേഖലാ ബാങ്കുകളില് നടക്കുക. പൊതുമേഖലാ ബാങ്കുകളിലെ സ്വകാര്യ ഓഹരിപങ്കാളിത്തം 49ല് നിന്ന് 74 ശതമാനമായി ഉയര്ത്താന് ബാങ്കിങ് നിയന്ത്രണ ഭേദഗതി ബില്ലും യുപിഎ സര്ക്കാര് ഉടന് അവതരിപ്പിക്കും.
ബാങ്കിങ് നിയമഭേദഗതി ബില്ലിലെ മറ്റൊരു പ്രധാന നിര്ദേശം ബാങ്കിങ് കമ്പനികളില് നിക്ഷേപമുള്ള വിദേശനിക്ഷേപകര് ഉള്പ്പെടെയുളളവര്ക്ക് ഡയറക്ടര് ബോര്ഡിലുള്ള വോട്ടവകാശം ഓഹരിക്ക് ആനുപാതികമായിരിക്കുമെന്നതാണ്. നിലവില് എത്ര ശതമാനം ഓഹരിയുണ്ടായാലും പരമാവധി 10 ശതമാനം വോട്ടിങ് അവകാശംമാത്രമേ ഉണ്ടാകൂ. ഈ പരിധി എടുത്തുകളഞ്ഞ് ഓഹരി ശതമാനത്തിന് അനുസരിച്ച് വോട്ടിങ് അവകാശവും നിക്ഷേപകര്ക്ക് നല്കുന്നതോടെ സ്വകാര്യ ബാങ്കുകളുടെ നിയന്ത്രണം പൂര്ണമായും വിദേശബാങ്കുകളുടെ നിയന്ത്രണത്തിലാകും. ഇത് സ്വാഭാവികമായും ഇന്ത്യന് ബാങ്കിങ് മേഖലയെത്തന്നെ വിദേശനിക്ഷേപകര്ക്ക് അടിയറവയ്ക്കുന്നതിലേക്ക് നയിക്കുമെന്ന് രാജ്യസഭയിലെ സിപിഐ എം അംഗം തപന്സെന് പറഞ്ഞു. ബില്ലിനെ പാര്ലമെന്റില് ശക്തമായി എതിര്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുപക്ഷത്തിന്റെ എതിര്പ്പ് കാരണമാണ് ഒന്നാം യുപിഎ സര്ക്കാരിന്റെ കാലത്ത് തന്നെ ഈ ബില് അവതരിപ്പിക്കാന് കഴിയാതിരുന്നത്. 1949ലെയും 1970ലെയും ബാങ്കിങ് കമ്പനീസ് അക്വസിഷിന് ആന്ഡ് ട്രാന്സ്ഫര് ഓഫ് അണ്ടര്ടേക്കിങ് ആക്ടുകളിലാണ് പ്രധാനമായും ഭേദഗതി ബില് മാറ്റം വരുത്തുന്നത്.
*
വി ബി പരമേശ്വരന് കടപ്പാട്: ദേശാഭിമാനി 23 മാര്ച്ച് 2011
ഭ്രമണപഥങ്ങള് മാറുമ്പോള്
ഭ്രമണപഥങ്ങള് മാറുമ്പോള്
അന്ന്, 1957ല് , സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതിയാരോപണം ലോക്സഭയില് ചര്ച്ചയ്ക്കെത്തി. ട്രഷറിബെഞ്ചില് അസ്വസ്ഥനായിരുന്നു ജവാഹര്ലാല് നെഹ്റു. റായ്ബറേലിയെ പ്രതിനിധാനംചെയ്യുന്ന ഫിറോസ് ഗാന്ധിയാണ് പ്രസംഗിക്കുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ ആറ് കമ്പനിയുടെ ഓഹരി എല്ഐസി വാങ്ങിയതില് അഴിമതി ഉണ്ടെന്നാണ് ഫിറോസിന്റെ വാദം. ധനമന്ത്രി ടി ടി കൃഷ്ണമാചാരി നിഷേധിച്ചു. ഫിറോസ് വസ്തുതകള് നിരത്തി. "ഇക്കാര്യത്തില് സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില് നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകും"- ഫിറോസ് ഉപസംഹരിച്ചു.
നെഹ്റുവിന്റെ മുഖം ചുവന്നു- മറ്റൊരു റോസാപ്പൂപോലെ, നെഹ്റു അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ റിട്ടയേഡ് ജഡ്ജി എം സി ഛഗ്ലയായിരുന്നു കമീഷന് . ഡല്ഹിയിലും ബോംബെയിലും തെളിവെടുപ്പുകള് . പരസ്യമായ വിചാരണ. മന്ത്രിയും ഉദ്യോഗസ്ഥരും ചോദ്യങ്ങള്ക്കുമുന്നില് വിറയ്ക്കുന്നതും പരസ്പരബന്ധമില്ലാതെ പറയുന്നതും ജനങ്ങള് നേരില്ക്കണ്ടു. ചോദ്യവും ഉത്തരവും വ്യക്തമാകാന് ഉച്ചഭാഷിണിവരെ ഏര്പ്പെടുത്തി. ധനമന്ത്രിക്ക് ധാര്മിക ഉത്തരവാദിത്തം ഉണ്ടെന്ന് റിപ്പോര്ട്ടില് പരാമര്ശം. കൃഷ്ണമാചാരി രാജിവച്ചു. ഡല്ഹിയിലെ സ്യൂട്ടില്നിന്ന് മുന്ദ്രയെ അറസ്റ്റ്ചെയ്തു. 22 വര്ഷത്തെ ശിക്ഷ. രണ്ടുവര്ഷംകൊണ്ട് നടപടിക്രമം പൂര്ത്തിയായി. ഛഗ്ലയെഴുതിയ ആത്മകഥയില് നെഹ്റുവിനെ പ്രശംസിച്ചു. "നീതിമാനും നിഷ്പക്ഷനും സത്യസന്ധനുമാണ് നെഹ്റു. അന്വേഷണത്തില് ഒരിക്കല്പ്പോലും ഇടപെട്ടില്ല" - കൃഷ്ണമാചാരി നെഹ്റുവിന് പ്രിയപ്പെട്ടവനായിട്ടും. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു! ഇന്ത്യന് രാഷ്ട്രീയത്തിന്റെ ധാര്മികാടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കാത്ത കാലം. പൊതുജീവിതത്തിന്റെ ഗാന്ധിയന് വിശുദ്ധിക്കു മീതെ നിരാമയമായ അശോകചക്രത്തിന്റെ മുദ്രപതിഞ്ഞ കാലം. ആദര്ശത്തിന്റെ ഭ്രമണപഥങ്ങളിലൂടെ മൂല്യങ്ങള് ഇന്ത്യയെ വലംവച്ച കാലം.
പക്ഷേ, ഭ്രമണപഥങ്ങള് മാറുകയായിരുന്നു.....
അമേരിക്കന് പത്രപ്രവര്ത്തകന് വെല്സ് ഹാന്ജെന് 1963ല് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, "നെഹ്റുവിനുശേഷം ആര്?" എട്ടുപേരെയാണ് ഹാന്ജെന് നെഹ്റുവിന്റെ പിന്ഗാമിയായി കണ്ടത്. അതില് ആറുപേരും കോണ്ഗ്രസില്നിന്ന്. ആറാമത്തെ പേരായിരുന്നു ഇന്ദിര ഗാന്ധി. മൊറാര്ജിദേശായി, വി കെ കൃഷ്ണമേനോന് , വൈ ബി ചവാന് , ലാല് ബഹാദൂര് ശാസ്ത്രി, എസ് കെ പാട്ടീല് എന്നിവരായിരുന്നു ആദ്യ അഞ്ചുപേര് . ഏഴാമത് ജയപ്രകാശ് നാരായണ് . അവസാനം ബി എം കൗളും. ലാല് ബഹാദൂര് ശാസ്ത്രിയുടെ മരണത്തിനുശേഷം പ്രധാനമന്ത്രിയെ കണ്ടെത്തണം. സ്വാഭാവികമായും മൊറാര്ജി ദേശായി പരിഗണനാലിസ്റ്റില് ഒന്നാമതെത്തി. പക്ഷേ, കോണ്ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ മനസ്സില് മറ്റൊരാളായിരുന്നു- ഇന്ദിര ഗാന്ധി. സുന്ദരി, ലോകനേതാക്കളുമായി പരിചയം, 48 വയസ്സ്. എല്ലാത്തിനേക്കാള് പ്രധാനം ചാച്ചാജിയുടെ പ്രിയപ്പെട്ട മകള് .
കോണ്ഗ്രസ് പാര്ലമെന്ററി പാര്ടിയില് തെരഞ്ഞെടുപ്പ് നടന്നു. സത്യസന്ധതയിലും കഴിവിലും താന് ബഹുമാനിക്കുന്ന ചുരുക്കം നേതാക്കളില് ഒരാള് എന്ന് നെഹ്റു പ്രശംസിച്ച മൊറാര്ജി ദേശായിക്ക് 169 വോട്ട്. ഇന്ദിരയ്ക്ക് 355 വോട്ട്. കാമരാജിന്റേതായിരുന്നു അവസാന ചിരി. എന്നാല് , ചാച്ചാജിയായിരുന്നില്ല ഇന്ദിര. കാര്നിര്മാണ കമ്പനിക്കുവേണ്ടി 18 അപേക്ഷ സമര്പ്പിച്ചപ്പോള് അതില്നിന്ന് ഒരെണ്ണം കണ്ടെത്താന് ബുദ്ധിമുട്ടുണ്ടായില്ല. സഞ്ജയ് ഗാന്ധിയുടേതായിരുന്നു അത്. ഹരിയാന മുഖ്യമന്ത്രി ബന്സിലാല് കമ്പനിക്ക് 300 ഏക്കര് ഭൂമി വിലകുറച്ചു നല്കി. സഭയില് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള് മുഴങ്ങി. പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി പി എന് ഹക്സര് ഉപദേശിച്ചു- "ഈ മാരുതിപദ്ധതി ഉപേക്ഷിക്കണം. മകനെച്ചൊല്ലി ചീത്തപ്പേര് വലിച്ചുവയ്ക്കരുത്".
ലണ്ടനിലെ സ്കൂള് ഓഫ് ഇക്കണോമിക്സില് പഠിച്ച ഹക്സറുടെ രാഷ്ട്രീയ ദര്ശനങ്ങള് ബ്രിട്ടീഷ് ലേബര് പാര്ടിയുടേതായിരുന്നു. വിവിധ വിഷയങ്ങളില് പണ്ഡിതനാണ് ഹക്സര് . കണക്കില് പ്രാവീണ്യം, ചരിത്രത്തില് പരന്ന വായന, നരവംശശാസ്ത്രത്തില് താല്പ്പര്യം. അനുഭവസമ്പത്തും ധാരാളം. ആസ്ട്രിയയിലെ ഇന്ത്യന് അംബാസഡര് , നൈജീരിയയിലെ ആദ്യ ഇന്ത്യന് ഹൈക്കമീഷണര് . ഇതിനെല്ലാം മീതെ ഒന്നാന്തരം പാചകക്കാരനും. പക്ഷേ, ഹക്സര് പാകംചെയ്ത ഏറ്റവും നല്ല രാഷ്ട്രീയനിര്ദേശം ഇന്ദിര തള്ളി. സഞ്ജയ് ഗാന്ധിയുടെ അമ്മയായി ഇന്ദിര ഗാന്ധി ചുരുങ്ങി. സ്വന്തം ശരീരത്തിലേക്ക് മാത്രമല്ല, രാഷ്ട്രശരീരത്തിലേക്കാണ് ആ ആലിംഗനം എത്തിയത്. അവസാനിച്ചതാകട്ടെ അടിയന്തരാവസ്ഥയിലും. ഒരു ഗ്രഹണത്തിന്റെ ഭ്രമണപഥത്തിലേക്ക് ഇന്ത്യന് രാഷ്ട്രീയം പ്രവേശിച്ചു. ജനാധിപത്യത്തിന്റെ പൂജാമുറികളില്നിന്ന് ജനങ്ങളെ ഇറക്കിവിട്ടു. സ്വാര്ഥതാല്പ്പര്യത്തിന്റെ കാട്ടുമൃഗങ്ങളെ കൃഷ്ണശിലകളാക്കി കൊത്തിവച്ചു. സ്തുതിപാഠകരും കോമാളികളും മന്ത്രങ്ങള് ഉരുക്കഴിച്ചു. അഴിമതി പെരുകി. ആയുധക്കച്ചവടത്തിലെ ഇടനിലക്കാരുടെ പണം തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകി. കോണ്ഗ്രസ് എന്ന സംഘടനയില് ജനാധിപത്യം നിലച്ചു; നിയമനങ്ങള് തുടങ്ങി. ഗുജറാത്തിലെ മുഖ്യമന്ത്രി ചിമന്ഭായ് പട്ടേലിനെ ചിമന് ചോര് (കള്ളന്) പട്ടേല് എന്ന് ജനങ്ങള് അപഹസിച്ചു. ബിഹാറില് അഴിമതിക്കെതിരെ വിദ്യാര്ഥികള് തെരുവിലിറങ്ങി. ആദര്ശത്തിന്റെ ഭ്രമണപഥത്തില്നിന്ന് അവസരവാദത്തിന്റെ സഞ്ചാരപഥത്തിലേക്ക് രാഷ്ട്രീയഗ്രഹം തെറിച്ചുവീണു. അശോകചക്രത്തിന്റെ മുദ്രകള്ക്കുമീതെ ബൊഫോഴ്സ് തോക്കുകള് ഗര്ജിച്ചു. രാഷ്ട്രീയപ്രവര്ത്തകരെ രണ്ടായി തിരിച്ചു ജര്മനിയിലെ പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞന് മാക്സ് വെബെര് . ഒന്ന്- രാഷ്ട്രീയത്തിനുവേണ്ടി ജീവിക്കുന്നവര് , രണ്ട്- രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര് .
വാക്കുകളുടെ വ്യാകരണശാസ്ത്രംകൊണ്ട് നിര്വചിക്കാവുന്നത്ര ലളിതമല്ല ഇതിന്റെ അര്ഥവ്യത്യാസം. ഇത് ഒരു വഴിപിരിയലാണ്. ബലിത്തറയില്നിന്ന് ഓഹരിക്കമ്പോളത്തിലേക്കുള്ള അകലം. ഇതിനിടയില് ഋതുപ്പകര്ച്ചയുടെ സംക്രമണവഴിയില് എത്രയോ മന്വന്തരങ്ങള് ഉടഞ്ഞുവീണു! മൃത്യുവിനു നേരെ ജീവിതത്തിന്റെ കൊടിപ്പടം ഉയര്ത്തി അമര്ത്തി ചവിട്ടിപ്പോയവരാണ് രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവര് . സ്വപ്നങ്ങള് എത്തിപ്പിടിക്കാനുള്ള യുദ്ധഭൂമിയിലേക്ക് അവര് സ്വന്തം ശരീരത്തെ യാഗാശ്വമായി അഴിച്ചുവിട്ടു. ഈ രക്തം നിനക്കും നിന്റെ അനന്തര തലമുറകള്ക്കുമായി ചിന്തുന്നു എന്ന തിരുവെഴുത്ത് നിവൃത്തിയാകാന് കുരിശുമരങ്ങളില് മരണം ഏറ്റുവാങ്ങിയവരുടെ അടയാത്ത കണ്ണുകളിലെ പ്രതീക്ഷകളാണ് ചരിത്രം അതിന്റെ ഉമ്മറപ്പടിയില് വിളക്കായി കൊളുത്തിയത്. അവര് നടന്ന വഴിയിലാണ് പിന്നെ വസന്തങ്ങള് ഉണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തി. ഭ്രമണപഥം വീണ്ടും മാറി. രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവരെ രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര് കള്ളച്ചൂതെറിഞ്ഞ് തോല്പ്പിച്ചു. രാഷ്ട്രീയത്തെ "ഔട്ട്ഡേറ്റഡ്" ആക്കുന്ന രാഷ്ട്രീയംകൊണ്ട് "കള്ച്ചറല് ക്യാപ്പിറ്റലിസ്റ്റു"കള് വന്നു. ഗര്ഭപാത്രമില്ലാതെ ഒരു കുട്ടിയും ജനിക്കില്ല. അമ്മയുടെ നെഞ്ചിടിപ്പിന്റെ താളംകേള്ക്കാതെ ഒരു കുഞ്ഞിന്റെ വളര്ച്ചയും പൂര്ണമാകില്ല. ഗര്ഭപാത്രങ്ങള് "ഔട്ട്ഡേറ്റഡ്" ആകില്ല. ഇളംനെറ്റിയില് ചാര്ത്തുന്ന ജീവന്റെ ചൂടുള്ള നൂറ്നൂറ് കുഞ്ഞുചുംബനങ്ങള് "ഔട്ട് ഡേറ്റഡ്" ആകില്ല.
കളിത്തൊട്ടിലില് മസൃണമായി പതിയുന്ന വിരല്പ്പാടുകള് "ഔട്ട്ഡേറ്റഡ്" ആകില്ല- അമ്മ ചരിത്രത്തിലേക്കും കുഞ്ഞ് ഭാവിയിലേക്കുമാണ് നടക്കുന്നതെങ്കിലും. പൈതൃകങ്ങള് കാഴ്ചബംഗ്ലാവുകളല്ല. ഭൂതകാലം വര്ത്തമാനകാലത്തോട് നടത്തുന്ന അവസാനിക്കാത്ത സംഭാഷണമാണ് ചരിത്രം. ഇത് ഭൂതകാലസ്മൃതിയില്മാത്രം രമിക്കുന്ന വാര്ധക്യസഹജമായ അസുഖമല്ല. "എന്തുനേടി, യറിയില്ലന്നിളം തലമുറ- പക്ഷെ എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേപറ്റൂ" - എന്ന് തറപ്പിച്ചു പറയുന്നു ഇടശ്ശേരി. അതൊക്കെ അറിഞ്ഞേപറ്റൂ. ഡൂണ് പബ്ലിക് സ്കൂളിലെ സിലബസില് അത് ഉണ്ടാകില്ല. രാജീവ് ഗാന്ധി തന്റെ "കിച്ചണ് ക്യാബിനറ്റി"നെ കണ്ടെത്തിയത് അവിടത്തെ ക്ലാസ്മേറ്റ്സില്നിന്നാണ്. രാഹുല്ഗാന്ധിയിലെത്തിയപ്പോള് അത് "ടാലന്റ് സെര്ച്ചാ"യി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരം നയിക്കാന് ഗാന്ധിജി "പൊളിറ്റിക്കല് സയന്സ്" പഠിച്ചില്ല. പകരം കസ്തൂര്ബയെ ആ ഗ്രാമത്തിലേക്ക് അയച്ചു. മാറുമറയ്ക്കാന് ഒരു കീറത്തുണിപോലുമില്ലാതെ, കുടിലില്നിന്ന് പുറത്തിറങ്ങാനാകാതെ നരകിക്കുന്ന സ്ത്രീകളെ കസ്തൂര്ബ കണ്ടു.
ഭ്രമണപഥം വീണ്ടും മാറുകയാണ്. ആദര്ശത്തിന്റെയും അവസരവാദത്തിന്റെയും ആകര്ഷണവലയത്തില്നിന്ന് ആര്ഭാടത്തിന്റെ ഭ്രമണപഥത്തിലേക്കെത്തി സഞ്ചാരം. ഫിറോസ് ഗാന്ധിയല്ല, രാഹുല്ഗാന്ധി. ഇത് അല്ലെങ്കില് ഇനി രാഹുല്ഗാന്ധിയുടെ കാലം. 1.26 കോടിയുടേതായിരുന്നു മുന്ദ്രയുടെ അഴിമതിയെങ്കില് 2ജി സ്പെക്ട്രത്തില് അത് 1.76 ലക്ഷം കോടിയാണ്. സ്വിസ് ബാങ്കില് ഏറ്റവും കൂടുതല് കള്ളപ്പണം ഇന്ത്യയുടേതാണ്. ഇത് ആര്ഭാടങ്ങളുടെ ലോകം. ലളിതമായി ജീവിക്കാന്പോലും ഒരു ദിവസം ആയിരം രൂപ വേണമെന്ന് ഫലിതമായി പരിതപിക്കേണ്ടിവരുന്ന കാലം! ഒരു പാളത്താറുമാത്രം ഉടുത്ത് ബ്രിട്ടീഷ് കൊട്ടാരത്തിലേക്കു പോകാന് ഗാന്ധിക്കു മടിയുണ്ടായില്ല. ഇന്ത്യ ഒരുക്കിയ സ്വര്ണക്കസേരയിലിരിക്കാന് വിയറ്റ്നാമിന്റെ പ്രിയപ്പെട്ട ഹോചിമിന് തയ്യാറായില്ല. അഴിമതിക്കെതിരെ സമരംചെയ്യാന് സ്വാമി വന്നത് സ്വകാര്യ വിമാനത്തില്! കാലം മാറാം. കാലത്തിനനുസരിച്ച് മാറുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ പെരുമാറ്റരീതികളാണ്. ആചാരങ്ങള് മാറാം, വേഷവിധാനങ്ങള് മാറാം, സ്വീകരണമുറിയുടെ ലേ ഔട്ട് മാറാം, വിഭവങ്ങള് മാറാം, രുചികള് മാറാം, ആസ്വാദനങ്ങള് മാറാം, ഹോബികള് മാറാം. പക്ഷേ, നിലവിളിക്ക് ഇപ്പോഴും ആ പഴയ ശബ്ദംതന്നെയാണ്! ഹൈദരാബാദിനടുത്തെ കോകപ്പെട്ട് ഗ്രാമത്തിലെ രാജണ്ണ എന്ന കര്ഷകന് ആഗോളവല്ക്കരണം എന്നു പറഞ്ഞാല് എന്താണെന്നറിയില്ല. ജിഡിപി, സ്ട്രക്ചറല് അഡ്ജസ്റ്റ്മെന്റ്, റിസോഴ്സ് എന്നൊക്കെപ്പറഞ്ഞാലും അറിയില്ല. ഹൈദരാബാദ് അര്ബന് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഒഡഉഅ) വരാന്തയില് കുത്തിയിരിക്കുകയാണ് രാജണ്ണ. അവിടെ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പാണ് രാജണ്ണ അത് അറിഞ്ഞത്. ഇംഗ്ലീഷിലാണ് നോട്ടീസ്. രാജണ്ണയ്ക്ക് ഇംഗ്ലീഷ് അറിയില്ല. ആരെങ്കിലും അതൊന്ന് വായിച്ചുകൊടുക്കണം. ഒടുവില് മനസ്സിലായി തന്റെ ഒന്നരയേക്കര് ഭൂമി ഏറ്റെടുക്കാന് പോകുന്നതിന്റെ നോട്ടീസാണത്.
ഹൈദരാബാദിന് വികസിക്കാന് രാജണ്ണയുടെ ഭൂമി വേണം. പാറയായിരുന്നു ആദ്യം ആ ഭൂമി. അച്ഛനപ്പൂപ്പന്മാരായി കഠിനാധ്വാനംചെയ്താണ് പാറപൊട്ടിച്ച് നീക്കി അത് കൃഷിഭൂമിയാക്കിയത്. രാജണ്ണയ്ക്ക് ആകെയുള്ള ഭൂമി. ഹുഡ ഇതിന് വില നിശ്ചയിച്ചു. ഏക്കറിന് മൂന്നുലക്ഷംവച്ച് ഒന്നരയേക്കറിന് 4.5 ലക്ഷം. പക്ഷേ, പിന്നെ ഈ ഭൂമി ലേലത്തില്വച്ചപ്പോള് ഹുഡ തീരുമാനിച്ച ഏറ്റവും കുറഞ്ഞ തുക 4.5 കോടി! രാജണ്ണമാര് എത്രയുണ്ട് ഇന്ത്യയില് ? ഗ്രാമീണവികസനത്തിനുവേണ്ടി ചെലവാക്കുന്ന തുകയില് 90 ശതമാനവും പാഴാവുകയാണെന്ന് ബംഗളൂരുവിനെ ഉദാഹരിച്ച് പ്ലാനിങ് കമീഷന് . ഒരു റോഡിന് നൂറു രൂപ നീക്കിവച്ചാല് അവിടെ 40 രൂപ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കവരുന്നു. 20 രൂപ കരാറുകാരന്. ബാക്കി നാല്പ്പതാണ് റോഡിന് കിട്ടുന്നത്.
ഇന്ത്യയുടെ സിലിക്കോണ് സിറ്റിയാണ് ബംഗളൂരു. എത്രയെത്ര യെദ്യൂരപ്പമാരുണ്ട് അവിടെ? ഭ്രമണപഥം മാറുകയാണ്. കാണുന്നതിനപ്പുറത്തെ കാഴ്ചകള് കാണാതെ, കേള്ക്കുന്നതിനപ്പുറത്തെ ശബ്ദങ്ങള് കേള്ക്കാതെ, ഏതോ ചലനനിയമത്തിന്റെ ഭ്രാന്തമായ ആവേശത്തില് ആടിത്തിമിര്ക്കുകയാണ്. മനുഷ്യന്റെ ദുഃഖത്തിന് കാരണം ആഗ്രഹങ്ങളാണെന്ന് ബുദ്ധന് ഉപദേശിച്ചു. ആര്ഭാടങ്ങളുടെ ലോകം ഈ നീതിസാരം തിരുത്തുകയാണ്. ആവശ്യങ്ങളാണ് ആഹ്ലാദങ്ങളുടെ കാരണമെന്നാണ് പുതിയ കാലത്തിന്റെ അവതരണഗാനം. ആഗ്രഹങ്ങളെ ആവശ്യങ്ങളാക്കുന്ന, ആവശ്യങ്ങളെ അനിവാര്യതകളാക്കുന്ന ദുര്മന്ത്രവാദം. ലോകോത്തര പരസ്യക്കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. "മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാല് നിങ്ങളെന്തു ചെയ്യും?" "ഞങ്ങള് പുതിയ ആവശ്യങ്ങള് സൃഷ്ടിക്കും." പുതിയ ആവശ്യങ്ങള് സൃഷ്ടിക്കപ്പെടുകയാണ്. നമുക്കുചുറ്റും പുതിയ ആവശ്യങ്ങള് സൃഷ്ടിക്കുന്ന വലക്കണ്ണികള് മുറുകുകയാണ്. അതിന്റെ പ്രലോഭനങ്ങളിലേക്ക് തെറിച്ചുവീഴുകയാണ് ലെജിസ്ലേച്ചറും, എക്സീക്യൂട്ടിവും പിന്നെ..... (ജുഡീഷ്യറിയും?)
അന്ന്, 1957ല് , സ്വതന്ത്രഭാരതത്തിലെ ആദ്യ അഴിമതിയാരോപണം ലോക്സഭയില് ചര്ച്ചയ്ക്കെത്തി. ട്രഷറിബെഞ്ചില് അസ്വസ്ഥനായിരുന്നു ജവാഹര്ലാല് നെഹ്റു. റായ്ബറേലിയെ പ്രതിനിധാനംചെയ്യുന്ന ഫിറോസ് ഗാന്ധിയാണ് പ്രസംഗിക്കുന്നത്. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ ആറ് കമ്പനിയുടെ ഓഹരി എല്ഐസി വാങ്ങിയതില് അഴിമതി ഉണ്ടെന്നാണ് ഫിറോസിന്റെ വാദം. ധനമന്ത്രി ടി ടി കൃഷ്ണമാചാരി നിഷേധിച്ചു. ഫിറോസ് വസ്തുതകള് നിരത്തി. "ഇക്കാര്യത്തില് സത്യസന്ധമായ അന്വേഷണം നടന്നില്ലെങ്കില് നാം നേടിയ സ്വാതന്ത്ര്യത്തിന് വിലയില്ലാതാകും"- ഫിറോസ് ഉപസംഹരിച്ചു.
നെഹ്റുവിന്റെ മുഖം ചുവന്നു- മറ്റൊരു റോസാപ്പൂപോലെ, നെഹ്റു അന്വേഷണം പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ റിട്ടയേഡ് ജഡ്ജി എം സി ഛഗ്ലയായിരുന്നു കമീഷന് . ഡല്ഹിയിലും ബോംബെയിലും തെളിവെടുപ്പുകള് . പരസ്യമായ വിചാരണ. മന്ത്രിയും ഉദ്യോഗസ്ഥരും ചോദ്യങ്ങള്ക്കുമുന്നില് വിറയ്ക്കുന്നതും പരസ്പരബന്ധമില്ലാതെ പറയുന്നതും ജനങ്ങള് നേരില്ക്കണ്ടു. ചോദ്യവും ഉത്തരവും വ്യക്തമാകാന് ഉച്ചഭാഷിണിവരെ ഏര്പ്പെടുത്തി. ധനമന്ത്രിക്ക് ധാര്മിക ഉത്തരവാദിത്തം ഉണ്ടെന്ന് റിപ്പോര്ട്ടില് പരാമര്ശം. കൃഷ്ണമാചാരി രാജിവച്ചു. ഡല്ഹിയിലെ സ്യൂട്ടില്നിന്ന് മുന്ദ്രയെ അറസ്റ്റ്ചെയ്തു. 22 വര്ഷത്തെ ശിക്ഷ. രണ്ടുവര്ഷംകൊണ്ട് നടപടിക്രമം പൂര്ത്തിയായി. ഛഗ്ലയെഴുതിയ ആത്മകഥയില് നെഹ്റുവിനെ പ്രശംസിച്ചു. "നീതിമാനും നിഷ്പക്ഷനും സത്യസന്ധനുമാണ് നെഹ്റു. അന്വേഷണത്തില് ഒരിക്കല്പ്പോലും ഇടപെട്ടില്ല" - കൃഷ്ണമാചാരി നെഹ്റുവിന് പ്രിയപ്പെട്ടവനായിട്ടും. അങ്ങനെയും ഒരു കാലമുണ്ടായിരുന്നു! ഇന്ത്യന് രാഷ്ട്രീയത്തിന്റെ ധാര്മികാടിത്തറയ്ക്ക് ബലക്ഷയം സംഭവിക്കാത്ത കാലം. പൊതുജീവിതത്തിന്റെ ഗാന്ധിയന് വിശുദ്ധിക്കു മീതെ നിരാമയമായ അശോകചക്രത്തിന്റെ മുദ്രപതിഞ്ഞ കാലം. ആദര്ശത്തിന്റെ ഭ്രമണപഥങ്ങളിലൂടെ മൂല്യങ്ങള് ഇന്ത്യയെ വലംവച്ച കാലം.
പക്ഷേ, ഭ്രമണപഥങ്ങള് മാറുകയായിരുന്നു.....
അമേരിക്കന് പത്രപ്രവര്ത്തകന് വെല്സ് ഹാന്ജെന് 1963ല് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു, "നെഹ്റുവിനുശേഷം ആര്?" എട്ടുപേരെയാണ് ഹാന്ജെന് നെഹ്റുവിന്റെ പിന്ഗാമിയായി കണ്ടത്. അതില് ആറുപേരും കോണ്ഗ്രസില്നിന്ന്. ആറാമത്തെ പേരായിരുന്നു ഇന്ദിര ഗാന്ധി. മൊറാര്ജിദേശായി, വി കെ കൃഷ്ണമേനോന് , വൈ ബി ചവാന് , ലാല് ബഹാദൂര് ശാസ്ത്രി, എസ് കെ പാട്ടീല് എന്നിവരായിരുന്നു ആദ്യ അഞ്ചുപേര് . ഏഴാമത് ജയപ്രകാശ് നാരായണ് . അവസാനം ബി എം കൗളും. ലാല് ബഹാദൂര് ശാസ്ത്രിയുടെ മരണത്തിനുശേഷം പ്രധാനമന്ത്രിയെ കണ്ടെത്തണം. സ്വാഭാവികമായും മൊറാര്ജി ദേശായി പരിഗണനാലിസ്റ്റില് ഒന്നാമതെത്തി. പക്ഷേ, കോണ്ഗ്രസ് പ്രസിഡന്റ് കാമരാജിന്റെ മനസ്സില് മറ്റൊരാളായിരുന്നു- ഇന്ദിര ഗാന്ധി. സുന്ദരി, ലോകനേതാക്കളുമായി പരിചയം, 48 വയസ്സ്. എല്ലാത്തിനേക്കാള് പ്രധാനം ചാച്ചാജിയുടെ പ്രിയപ്പെട്ട മകള് .
കോണ്ഗ്രസ് പാര്ലമെന്ററി പാര്ടിയില് തെരഞ്ഞെടുപ്പ് നടന്നു. സത്യസന്ധതയിലും കഴിവിലും താന് ബഹുമാനിക്കുന്ന ചുരുക്കം നേതാക്കളില് ഒരാള് എന്ന് നെഹ്റു പ്രശംസിച്ച മൊറാര്ജി ദേശായിക്ക് 169 വോട്ട്. ഇന്ദിരയ്ക്ക് 355 വോട്ട്. കാമരാജിന്റേതായിരുന്നു അവസാന ചിരി. എന്നാല് , ചാച്ചാജിയായിരുന്നില്ല ഇന്ദിര. കാര്നിര്മാണ കമ്പനിക്കുവേണ്ടി 18 അപേക്ഷ സമര്പ്പിച്ചപ്പോള് അതില്നിന്ന് ഒരെണ്ണം കണ്ടെത്താന് ബുദ്ധിമുട്ടുണ്ടായില്ല. സഞ്ജയ് ഗാന്ധിയുടേതായിരുന്നു അത്. ഹരിയാന മുഖ്യമന്ത്രി ബന്സിലാല് കമ്പനിക്ക് 300 ഏക്കര് ഭൂമി വിലകുറച്ചു നല്കി. സഭയില് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള് മുഴങ്ങി. പ്രധാനമന്ത്രിയുടെ പ്രിന്സിപ്പല് സെക്രട്ടറി പി എന് ഹക്സര് ഉപദേശിച്ചു- "ഈ മാരുതിപദ്ധതി ഉപേക്ഷിക്കണം. മകനെച്ചൊല്ലി ചീത്തപ്പേര് വലിച്ചുവയ്ക്കരുത്".
ലണ്ടനിലെ സ്കൂള് ഓഫ് ഇക്കണോമിക്സില് പഠിച്ച ഹക്സറുടെ രാഷ്ട്രീയ ദര്ശനങ്ങള് ബ്രിട്ടീഷ് ലേബര് പാര്ടിയുടേതായിരുന്നു. വിവിധ വിഷയങ്ങളില് പണ്ഡിതനാണ് ഹക്സര് . കണക്കില് പ്രാവീണ്യം, ചരിത്രത്തില് പരന്ന വായന, നരവംശശാസ്ത്രത്തില് താല്പ്പര്യം. അനുഭവസമ്പത്തും ധാരാളം. ആസ്ട്രിയയിലെ ഇന്ത്യന് അംബാസഡര് , നൈജീരിയയിലെ ആദ്യ ഇന്ത്യന് ഹൈക്കമീഷണര് . ഇതിനെല്ലാം മീതെ ഒന്നാന്തരം പാചകക്കാരനും. പക്ഷേ, ഹക്സര് പാകംചെയ്ത ഏറ്റവും നല്ല രാഷ്ട്രീയനിര്ദേശം ഇന്ദിര തള്ളി. സഞ്ജയ് ഗാന്ധിയുടെ അമ്മയായി ഇന്ദിര ഗാന്ധി ചുരുങ്ങി. സ്വന്തം ശരീരത്തിലേക്ക് മാത്രമല്ല, രാഷ്ട്രശരീരത്തിലേക്കാണ് ആ ആലിംഗനം എത്തിയത്. അവസാനിച്ചതാകട്ടെ അടിയന്തരാവസ്ഥയിലും. ഒരു ഗ്രഹണത്തിന്റെ ഭ്രമണപഥത്തിലേക്ക് ഇന്ത്യന് രാഷ്ട്രീയം പ്രവേശിച്ചു. ജനാധിപത്യത്തിന്റെ പൂജാമുറികളില്നിന്ന് ജനങ്ങളെ ഇറക്കിവിട്ടു. സ്വാര്ഥതാല്പ്പര്യത്തിന്റെ കാട്ടുമൃഗങ്ങളെ കൃഷ്ണശിലകളാക്കി കൊത്തിവച്ചു. സ്തുതിപാഠകരും കോമാളികളും മന്ത്രങ്ങള് ഉരുക്കഴിച്ചു. അഴിമതി പെരുകി. ആയുധക്കച്ചവടത്തിലെ ഇടനിലക്കാരുടെ പണം തെരഞ്ഞെടുപ്പു ഫണ്ടിലേക്ക് ഒഴുകി. കോണ്ഗ്രസ് എന്ന സംഘടനയില് ജനാധിപത്യം നിലച്ചു; നിയമനങ്ങള് തുടങ്ങി. ഗുജറാത്തിലെ മുഖ്യമന്ത്രി ചിമന്ഭായ് പട്ടേലിനെ ചിമന് ചോര് (കള്ളന്) പട്ടേല് എന്ന് ജനങ്ങള് അപഹസിച്ചു. ബിഹാറില് അഴിമതിക്കെതിരെ വിദ്യാര്ഥികള് തെരുവിലിറങ്ങി. ആദര്ശത്തിന്റെ ഭ്രമണപഥത്തില്നിന്ന് അവസരവാദത്തിന്റെ സഞ്ചാരപഥത്തിലേക്ക് രാഷ്ട്രീയഗ്രഹം തെറിച്ചുവീണു. അശോകചക്രത്തിന്റെ മുദ്രകള്ക്കുമീതെ ബൊഫോഴ്സ് തോക്കുകള് ഗര്ജിച്ചു. രാഷ്ട്രീയപ്രവര്ത്തകരെ രണ്ടായി തിരിച്ചു ജര്മനിയിലെ പ്രശസ്ത സാമൂഹ്യശാസ്ത്രജ്ഞന് മാക്സ് വെബെര് . ഒന്ന്- രാഷ്ട്രീയത്തിനുവേണ്ടി ജീവിക്കുന്നവര് , രണ്ട്- രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര് .
വാക്കുകളുടെ വ്യാകരണശാസ്ത്രംകൊണ്ട് നിര്വചിക്കാവുന്നത്ര ലളിതമല്ല ഇതിന്റെ അര്ഥവ്യത്യാസം. ഇത് ഒരു വഴിപിരിയലാണ്. ബലിത്തറയില്നിന്ന് ഓഹരിക്കമ്പോളത്തിലേക്കുള്ള അകലം. ഇതിനിടയില് ഋതുപ്പകര്ച്ചയുടെ സംക്രമണവഴിയില് എത്രയോ മന്വന്തരങ്ങള് ഉടഞ്ഞുവീണു! മൃത്യുവിനു നേരെ ജീവിതത്തിന്റെ കൊടിപ്പടം ഉയര്ത്തി അമര്ത്തി ചവിട്ടിപ്പോയവരാണ് രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവര് . സ്വപ്നങ്ങള് എത്തിപ്പിടിക്കാനുള്ള യുദ്ധഭൂമിയിലേക്ക് അവര് സ്വന്തം ശരീരത്തെ യാഗാശ്വമായി അഴിച്ചുവിട്ടു. ഈ രക്തം നിനക്കും നിന്റെ അനന്തര തലമുറകള്ക്കുമായി ചിന്തുന്നു എന്ന തിരുവെഴുത്ത് നിവൃത്തിയാകാന് കുരിശുമരങ്ങളില് മരണം ഏറ്റുവാങ്ങിയവരുടെ അടയാത്ത കണ്ണുകളിലെ പ്രതീക്ഷകളാണ് ചരിത്രം അതിന്റെ ഉമ്മറപ്പടിയില് വിളക്കായി കൊളുത്തിയത്. അവര് നടന്ന വഴിയിലാണ് പിന്നെ വസന്തങ്ങള് ഉണ്ടായതെന്ന് ചരിത്രം രേഖപ്പെടുത്തി. ഭ്രമണപഥം വീണ്ടും മാറി. രാഷ്ട്രീയത്തിനുവേണ്ടി ജീവിച്ചവരെ രാഷ്ട്രീയംകൊണ്ട് ജീവിക്കുന്നവര് കള്ളച്ചൂതെറിഞ്ഞ് തോല്പ്പിച്ചു. രാഷ്ട്രീയത്തെ "ഔട്ട്ഡേറ്റഡ്" ആക്കുന്ന രാഷ്ട്രീയംകൊണ്ട് "കള്ച്ചറല് ക്യാപ്പിറ്റലിസ്റ്റു"കള് വന്നു. ഗര്ഭപാത്രമില്ലാതെ ഒരു കുട്ടിയും ജനിക്കില്ല. അമ്മയുടെ നെഞ്ചിടിപ്പിന്റെ താളംകേള്ക്കാതെ ഒരു കുഞ്ഞിന്റെ വളര്ച്ചയും പൂര്ണമാകില്ല. ഗര്ഭപാത്രങ്ങള് "ഔട്ട്ഡേറ്റഡ്" ആകില്ല. ഇളംനെറ്റിയില് ചാര്ത്തുന്ന ജീവന്റെ ചൂടുള്ള നൂറ്നൂറ് കുഞ്ഞുചുംബനങ്ങള് "ഔട്ട് ഡേറ്റഡ്" ആകില്ല.
കളിത്തൊട്ടിലില് മസൃണമായി പതിയുന്ന വിരല്പ്പാടുകള് "ഔട്ട്ഡേറ്റഡ്" ആകില്ല- അമ്മ ചരിത്രത്തിലേക്കും കുഞ്ഞ് ഭാവിയിലേക്കുമാണ് നടക്കുന്നതെങ്കിലും. പൈതൃകങ്ങള് കാഴ്ചബംഗ്ലാവുകളല്ല. ഭൂതകാലം വര്ത്തമാനകാലത്തോട് നടത്തുന്ന അവസാനിക്കാത്ത സംഭാഷണമാണ് ചരിത്രം. ഇത് ഭൂതകാലസ്മൃതിയില്മാത്രം രമിക്കുന്ന വാര്ധക്യസഹജമായ അസുഖമല്ല. "എന്തുനേടി, യറിയില്ലന്നിളം തലമുറ- പക്ഷെ എന്തു നഷ്ടപ്പെടാനുണ്ടെന്നറിഞ്ഞേപറ്റൂ" - എന്ന് തറപ്പിച്ചു പറയുന്നു ഇടശ്ശേരി. അതൊക്കെ അറിഞ്ഞേപറ്റൂ. ഡൂണ് പബ്ലിക് സ്കൂളിലെ സിലബസില് അത് ഉണ്ടാകില്ല. രാജീവ് ഗാന്ധി തന്റെ "കിച്ചണ് ക്യാബിനറ്റി"നെ കണ്ടെത്തിയത് അവിടത്തെ ക്ലാസ്മേറ്റ്സില്നിന്നാണ്. രാഹുല്ഗാന്ധിയിലെത്തിയപ്പോള് അത് "ടാലന്റ് സെര്ച്ചാ"യി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരം നയിക്കാന് ഗാന്ധിജി "പൊളിറ്റിക്കല് സയന്സ്" പഠിച്ചില്ല. പകരം കസ്തൂര്ബയെ ആ ഗ്രാമത്തിലേക്ക് അയച്ചു. മാറുമറയ്ക്കാന് ഒരു കീറത്തുണിപോലുമില്ലാതെ, കുടിലില്നിന്ന് പുറത്തിറങ്ങാനാകാതെ നരകിക്കുന്ന സ്ത്രീകളെ കസ്തൂര്ബ കണ്ടു.
ഭ്രമണപഥം വീണ്ടും മാറുകയാണ്. ആദര്ശത്തിന്റെയും അവസരവാദത്തിന്റെയും ആകര്ഷണവലയത്തില്നിന്ന് ആര്ഭാടത്തിന്റെ ഭ്രമണപഥത്തിലേക്കെത്തി സഞ്ചാരം. ഫിറോസ് ഗാന്ധിയല്ല, രാഹുല്ഗാന്ധി. ഇത് അല്ലെങ്കില് ഇനി രാഹുല്ഗാന്ധിയുടെ കാലം. 1.26 കോടിയുടേതായിരുന്നു മുന്ദ്രയുടെ അഴിമതിയെങ്കില് 2ജി സ്പെക്ട്രത്തില് അത് 1.76 ലക്ഷം കോടിയാണ്. സ്വിസ് ബാങ്കില് ഏറ്റവും കൂടുതല് കള്ളപ്പണം ഇന്ത്യയുടേതാണ്. ഇത് ആര്ഭാടങ്ങളുടെ ലോകം. ലളിതമായി ജീവിക്കാന്പോലും ഒരു ദിവസം ആയിരം രൂപ വേണമെന്ന് ഫലിതമായി പരിതപിക്കേണ്ടിവരുന്ന കാലം! ഒരു പാളത്താറുമാത്രം ഉടുത്ത് ബ്രിട്ടീഷ് കൊട്ടാരത്തിലേക്കു പോകാന് ഗാന്ധിക്കു മടിയുണ്ടായില്ല. ഇന്ത്യ ഒരുക്കിയ സ്വര്ണക്കസേരയിലിരിക്കാന് വിയറ്റ്നാമിന്റെ പ്രിയപ്പെട്ട ഹോചിമിന് തയ്യാറായില്ല. അഴിമതിക്കെതിരെ സമരംചെയ്യാന് സ്വാമി വന്നത് സ്വകാര്യ വിമാനത്തില്! കാലം മാറാം. കാലത്തിനനുസരിച്ച് മാറുന്നത് രാഷ്ട്രീയമല്ല, രാഷ്ട്രീയത്തിന്റെ പെരുമാറ്റരീതികളാണ്. ആചാരങ്ങള് മാറാം, വേഷവിധാനങ്ങള് മാറാം, സ്വീകരണമുറിയുടെ ലേ ഔട്ട് മാറാം, വിഭവങ്ങള് മാറാം, രുചികള് മാറാം, ആസ്വാദനങ്ങള് മാറാം, ഹോബികള് മാറാം. പക്ഷേ, നിലവിളിക്ക് ഇപ്പോഴും ആ പഴയ ശബ്ദംതന്നെയാണ്! ഹൈദരാബാദിനടുത്തെ കോകപ്പെട്ട് ഗ്രാമത്തിലെ രാജണ്ണ എന്ന കര്ഷകന് ആഗോളവല്ക്കരണം എന്നു പറഞ്ഞാല് എന്താണെന്നറിയില്ല. ജിഡിപി, സ്ട്രക്ചറല് അഡ്ജസ്റ്റ്മെന്റ്, റിസോഴ്സ് എന്നൊക്കെപ്പറഞ്ഞാലും അറിയില്ല. ഹൈദരാബാദ് അര്ബന് ഡെവലപ്മെന്റ് അതോറിറ്റിയുടെ (ഒഡഉഅ) വരാന്തയില് കുത്തിയിരിക്കുകയാണ് രാജണ്ണ. അവിടെ ഒരു നോട്ടീസ് പതിച്ചിട്ടുണ്ട്. രണ്ടാഴ്ചമുമ്പാണ് രാജണ്ണ അത് അറിഞ്ഞത്. ഇംഗ്ലീഷിലാണ് നോട്ടീസ്. രാജണ്ണയ്ക്ക് ഇംഗ്ലീഷ് അറിയില്ല. ആരെങ്കിലും അതൊന്ന് വായിച്ചുകൊടുക്കണം. ഒടുവില് മനസ്സിലായി തന്റെ ഒന്നരയേക്കര് ഭൂമി ഏറ്റെടുക്കാന് പോകുന്നതിന്റെ നോട്ടീസാണത്.
ഹൈദരാബാദിന് വികസിക്കാന് രാജണ്ണയുടെ ഭൂമി വേണം. പാറയായിരുന്നു ആദ്യം ആ ഭൂമി. അച്ഛനപ്പൂപ്പന്മാരായി കഠിനാധ്വാനംചെയ്താണ് പാറപൊട്ടിച്ച് നീക്കി അത് കൃഷിഭൂമിയാക്കിയത്. രാജണ്ണയ്ക്ക് ആകെയുള്ള ഭൂമി. ഹുഡ ഇതിന് വില നിശ്ചയിച്ചു. ഏക്കറിന് മൂന്നുലക്ഷംവച്ച് ഒന്നരയേക്കറിന് 4.5 ലക്ഷം. പക്ഷേ, പിന്നെ ഈ ഭൂമി ലേലത്തില്വച്ചപ്പോള് ഹുഡ തീരുമാനിച്ച ഏറ്റവും കുറഞ്ഞ തുക 4.5 കോടി! രാജണ്ണമാര് എത്രയുണ്ട് ഇന്ത്യയില് ? ഗ്രാമീണവികസനത്തിനുവേണ്ടി ചെലവാക്കുന്ന തുകയില് 90 ശതമാനവും പാഴാവുകയാണെന്ന് ബംഗളൂരുവിനെ ഉദാഹരിച്ച് പ്ലാനിങ് കമീഷന് . ഒരു റോഡിന് നൂറു രൂപ നീക്കിവച്ചാല് അവിടെ 40 രൂപ രാഷ്ട്രീയനേതാക്കളും ഉദ്യോഗസ്ഥരും കവരുന്നു. 20 രൂപ കരാറുകാരന്. ബാക്കി നാല്പ്പതാണ് റോഡിന് കിട്ടുന്നത്.
ഇന്ത്യയുടെ സിലിക്കോണ് സിറ്റിയാണ് ബംഗളൂരു. എത്രയെത്ര യെദ്യൂരപ്പമാരുണ്ട് അവിടെ? ഭ്രമണപഥം മാറുകയാണ്. കാണുന്നതിനപ്പുറത്തെ കാഴ്ചകള് കാണാതെ, കേള്ക്കുന്നതിനപ്പുറത്തെ ശബ്ദങ്ങള് കേള്ക്കാതെ, ഏതോ ചലനനിയമത്തിന്റെ ഭ്രാന്തമായ ആവേശത്തില് ആടിത്തിമിര്ക്കുകയാണ്. മനുഷ്യന്റെ ദുഃഖത്തിന് കാരണം ആഗ്രഹങ്ങളാണെന്ന് ബുദ്ധന് ഉപദേശിച്ചു. ആര്ഭാടങ്ങളുടെ ലോകം ഈ നീതിസാരം തിരുത്തുകയാണ്. ആവശ്യങ്ങളാണ് ആഹ്ലാദങ്ങളുടെ കാരണമെന്നാണ് പുതിയ കാലത്തിന്റെ അവതരണഗാനം. ആഗ്രഹങ്ങളെ ആവശ്യങ്ങളാക്കുന്ന, ആവശ്യങ്ങളെ അനിവാര്യതകളാക്കുന്ന ദുര്മന്ത്രവാദം. ലോകോത്തര പരസ്യക്കമ്പനിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറോട് ഒരു പത്രപ്രവര്ത്തകന് ചോദിച്ചു. "മനുഷ്യരുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെട്ടാല് നിങ്ങളെന്തു ചെയ്യും?" "ഞങ്ങള് പുതിയ ആവശ്യങ്ങള് സൃഷ്ടിക്കും." പുതിയ ആവശ്യങ്ങള് സൃഷ്ടിക്കപ്പെടുകയാണ്. നമുക്കുചുറ്റും പുതിയ ആവശ്യങ്ങള് സൃഷ്ടിക്കുന്ന വലക്കണ്ണികള് മുറുകുകയാണ്. അതിന്റെ പ്രലോഭനങ്ങളിലേക്ക് തെറിച്ചുവീഴുകയാണ് ലെജിസ്ലേച്ചറും, എക്സീക്യൂട്ടിവും പിന്നെ..... (ജുഡീഷ്യറിയും?)
മനുവിന്റെ പെണ്ണ്
മനുവിന്റെ പെണ്ണ്
മനുസ്മൃതി അഞ്ചാം അധ്യായത്തില് വിവരിക്കുന്നത് സ്ത്രീധര്മത്തെപ്പറ്റിയാണ്. മനു സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്; സ്ത്രീയുടെ വ്യക്തിത്വംതന്നെ നശിപ്പിക്കുന്നു മനു. 'ബാല്യമായിരുന്നാലും യൌവനമായിരുന്നാലും വാര്ധക്യമായിരുന്നാലും സ്ത്രീകള് തങ്ങളുടെ വീടുകളില്പ്പോലും തങ്ങളുടെ മനോഗതത്തെ അനുസരിച്ച് ഒരു കാര്യത്തെയും ചെയ്യരുത്' (5:147)
കൌടില്യനും സ്ത്രീക്ക് സ്വാതന്ത്രം നിഷേധിച്ചു. ഈ ചിന്താഗതി-തത്വശാസ്ത്രം-മനുവിനും കൌടില്യനും മാത്രം ഉണ്ടായിരുന്ന ഒന്നല്ല. ഇതാ നമ്മുടെ എഴുത്തച്ഛന് തന്നെ ഇതാവര്ത്തിക്കുന്നു.
'സ്വാതന്ത്ര്യം നാരിമാര്ക്കില്ലെന്നല്ലോ ചൊല്ലിടുന്നു
താതന്താന് രക്ഷിക്കേണം കൌമാര വയസ്സിങ്കല്
ഭര്ത്താവു രക്ഷിക്കേണം യൌവന വയസ്സിങ്കല് പു
ത്രന്താന് രക്ഷിക്കേണം വാര്ധക്യ വയസ്സിങ്കല്'
(അധ്യാത്മ രാമായണം)
ഇതിന്നര്ഥമിതാണ്. ഇവരെല്ലാം കാലഘട്ടത്തിന്റെ വക്താക്കള് മാത്രമാണ്. ഇത് മനസ്സിലാക്കാന് അന്നത്തെ സമൂഹത്തിന്റെ സ്ഥിതി മനസ്സിലാക്കണം. ചരിത്രം അറിയണം. അപ്പോള് ഇവിടെ യഥാര്ഥത്തില് സ്ത്രീയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയല്ല അന്വേഷിക്കേണ്ടത്, ഇവര് പറയുന്ന സ്ത്രീ ആരായിരുന്നു എന്നാണ്. മനുവിനെ ഉദ്ധരിക്കുന്നവര് ശ്രദ്ധിക്കാത്ത വലിയൊരു കാര്യമാണത്.
വര്ഗവിഭജനം എന്നു കേള്ക്കുമ്പോള് ഇന്നും ചങ്കിടിക്കുന്ന ചിലരുണ്ട്. എന്നാല് സമൂഹം എങ്ങനെ വിഭജിക്കപ്പെട്ടിരുന്നു എന്ന് ഇന്ന് ഏത് ചരിത്ര പുസ്തകം നോക്കിയാലും കാണാന് കഴിയും. അതില് അടിയില് കിടക്കുന്നവരെ അന്ത്യജര് എന്നാണ് വിളിച്ചിരുന്നത്. അവരെ സമൂഹത്തിനുപുറത്താണ് നിര്ത്തിയിരുന്നത്. അകത്ത് അവര്ക്ക് ഒരിക്കലും പ്രവേശനമുണ്ടായിരുന്നില്ല. അവര്ക്ക് അസ്തിത്വംതന്നെ ഉണ്ടായിരുന്നില്ല; അവരെ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളില് രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും മാത്രമാണുള്ളതെന്ന് വിലപിക്കുന്ന ചരിത്രകാരന്മാരുണ്ട് നമുക്ക്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചതിന് പുസ്തകാനുഭവമില്ല!
മാര്ക്സ് രേഖപ്പെടുത്തിവച്ച, നമുടെ ചരിത്ര പണ്ഡിതന്മാരുടെ ദൃഷ്ടിയില്പ്പെടാന് ഭാഗ്യം കിട്ടാത്ത ഒരു അടിസ്ഥാനവസ്തുതയുണ്ട് അതിന്. 'ഓരോ യുഗത്തിലും ഭരിക്കുന്ന വര്ഗത്തിന്റെ ആശയങ്ങളാണ് ഭരിക്കുന്ന ആശയങ്ങള്. അതായത്, സമുദായത്തിന്റെ ഭരിക്കുന്ന ഭൌതികശക്തിയായ വര്ഗം അതേ സമയംതന്നെ അതിന്റെ ഭരിക്കുന്ന ബുദ്ധിപരമായ ശക്തിയുമാണ്. ഭൌതികോല്പ്പാദനത്തിന്റെ ഉപാധികള് കൈവശമുള്ള വര്ഗം അതേസമയം മാനസികോല്പ്പാദനത്തിന്റെ ഉപാധികളേയും നിയന്ത്രിക്കുന്നു.
അങ്ങനെ സാമാന്യമായി പറഞ്ഞാല് മാനസികോല്പ്പാദനത്തിന്റെ ഉപാധികള് കൈവശമില്ലാത്തവരുടെ ആശയങ്ങള് ഈ നിയന്ത്രണത്തിന് വിധേയമാണ്. ഭരിക്കുന്ന ആശയങ്ങള് ആധിപത്യം വഹിക്കുന്ന ഭൌതികബന്ധങ്ങളുടെ ആശയപരമായ പ്രകടരൂപമല്ലാതെ, ആശയങ്ങളെന്ന നിലയില് ഗ്രഹിക്കപ്പെടുന്ന ഭൌതിക ബന്ധങ്ങളല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട്, ഒരു വര്ഗത്തെ ഭരിക്കുന്ന വര്ഗമാക്കുന്ന ബന്ധങ്ങളുടെ പ്രകടരൂപമാണ്, ആ വര്ഗത്തിന്റെ ആധിപത്യത്തിന്റെ ആശയങ്ങളാണ്, ഭരിക്കുന്ന ആശയങ്ങള്. ഭരിക്കുന്ന വര്ഗത്തില്പ്പെട്ട വ്യക്തികള്ക്ക് മറ്റ് പലതിന്റെയും കൂട്ടത്തില് ബോധവുമുണ്ട്. അതുകൊണ്ട് അവര് ചിന്തിക്കുന്നു. ആ നിലയ്ക്ക് ഒരു വര്ഗമെന്ന നിലയില് അവര് ഭരിക്കുകയും ആ കാലഘട്ടത്തിന്റെ വ്യാപ്തിയും ദിങ്മുഖവും നിര്ണയിക്കുകയും ചെയ്യുന്നിടത്തോളം അവരത് അതിന്റെ മുഴുവന് വ്യാപ്തിയിലും നിര്വഹിക്കുന്നു. അതുകൊണ്ടവര് ചിന്തകന്മാരും ആശയങ്ങളുടെ ഉല്പ്പാദകരും എന്ന നിലയ്ക്കും ഭരിക്കുന്നു. അവരുടെ കാലഘട്ടത്തിലെ ആശയങ്ങളുടെ ഉല്പ്പാദനത്തെയും വിതരണത്തേയും അവര് ക്രമീകരിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ആശയങ്ങള് ആ കാലഘട്ടത്തിലെ ഭരിക്കുന്ന ആശയങ്ങളായിത്തീരുന്നു.
(മാര്ക്സ്-ഏംഗല്സ്, തെരഞ്ഞെടുത്ത കൃതികള്: വാള്യം ഒന്ന്).
ഇതിനോടൊപ്പം മനസ്സിലാക്കാനുള്ള ഒരു കാര്യം ഓരോ ഘട്ടത്തിലും നിലനിന്ന ഭരണവര്ഗത്തിന്റെ ആശയങ്ങള്ക്കെതിരായ ചിന്താഗതി ഒരിക്കലും വച്ചുപൊറുപ്പിച്ചിരുന്നില്ല എന്നതാണ്. ഇതിന് ഉദാഹരണങ്ങള്ക്ക് പഞ്ഞമില്ല. ഇന്ത്യയില് നിരീശ്വരവാദത്തിന് സംഭവിച്ച ഗതി നോക്കിയാല് മതി. ഇന്നതിന്റെ തെളിവായി കിട്ടിയിട്ടുള്ളത്, അവയെ എതിര്ക്കാന് എതിരാളികള് ഉദ്ധരിച്ചുചേര്ത്തിട്ടുള്ള അവരുടെ ഗ്രന്ഥങ്ങളിലെ ഭാഗങ്ങളാണ്. അപ്പോള് മനുവും കൌടില്യനും പറയുന്ന സ്ത്രീ ഭരണവര്ഗത്തിലെ-പ്രമാണി വര്ഗത്തിലെ സ്ത്രീകളെപ്പറ്റിയാണ്. ആ സ്ത്രീകള്ക്കാണ് സ്വാതന്ത്ര്യം നിഷേധിച്ചത്; അവരെ അന്തഃപുരങ്ങളിലാണ് തളച്ചിട്ടത്. അവര് സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു. ബഹുഭൂരിപക്ഷം അവരുടെ വലയത്തിനുപുറത്തായിരുന്നു. അവരുടെ നിയമങ്ങള് അവര്ക്ക് ബാധകവുമായിരുന്നു.
മനുസ്മൃതി അഞ്ചാം അധ്യായത്തില് വിവരിക്കുന്നത് സ്ത്രീധര്മത്തെപ്പറ്റിയാണ്. മനു സ്ത്രീക്ക് സ്വാതന്ത്ര്യം നിഷേധിക്കുക മാത്രമല്ല ചെയ്യുന്നത്; സ്ത്രീയുടെ വ്യക്തിത്വംതന്നെ നശിപ്പിക്കുന്നു മനു. 'ബാല്യമായിരുന്നാലും യൌവനമായിരുന്നാലും വാര്ധക്യമായിരുന്നാലും സ്ത്രീകള് തങ്ങളുടെ വീടുകളില്പ്പോലും തങ്ങളുടെ മനോഗതത്തെ അനുസരിച്ച് ഒരു കാര്യത്തെയും ചെയ്യരുത്' (5:147)
കൌടില്യനും സ്ത്രീക്ക് സ്വാതന്ത്രം നിഷേധിച്ചു. ഈ ചിന്താഗതി-തത്വശാസ്ത്രം-മനുവിനും കൌടില്യനും മാത്രം ഉണ്ടായിരുന്ന ഒന്നല്ല. ഇതാ നമ്മുടെ എഴുത്തച്ഛന് തന്നെ ഇതാവര്ത്തിക്കുന്നു.
'സ്വാതന്ത്ര്യം നാരിമാര്ക്കില്ലെന്നല്ലോ ചൊല്ലിടുന്നു
താതന്താന് രക്ഷിക്കേണം കൌമാര വയസ്സിങ്കല്
ഭര്ത്താവു രക്ഷിക്കേണം യൌവന വയസ്സിങ്കല് പു
ത്രന്താന് രക്ഷിക്കേണം വാര്ധക്യ വയസ്സിങ്കല്'
(അധ്യാത്മ രാമായണം)
ഇതിന്നര്ഥമിതാണ്. ഇവരെല്ലാം കാലഘട്ടത്തിന്റെ വക്താക്കള് മാത്രമാണ്. ഇത് മനസ്സിലാക്കാന് അന്നത്തെ സമൂഹത്തിന്റെ സ്ഥിതി മനസ്സിലാക്കണം. ചരിത്രം അറിയണം. അപ്പോള് ഇവിടെ യഥാര്ഥത്തില് സ്ത്രീയുടെ സ്വാതന്ത്ര്യത്തെപ്പറ്റിയല്ല അന്വേഷിക്കേണ്ടത്, ഇവര് പറയുന്ന സ്ത്രീ ആരായിരുന്നു എന്നാണ്. മനുവിനെ ഉദ്ധരിക്കുന്നവര് ശ്രദ്ധിക്കാത്ത വലിയൊരു കാര്യമാണത്.
വര്ഗവിഭജനം എന്നു കേള്ക്കുമ്പോള് ഇന്നും ചങ്കിടിക്കുന്ന ചിലരുണ്ട്. എന്നാല് സമൂഹം എങ്ങനെ വിഭജിക്കപ്പെട്ടിരുന്നു എന്ന് ഇന്ന് ഏത് ചരിത്ര പുസ്തകം നോക്കിയാലും കാണാന് കഴിയും. അതില് അടിയില് കിടക്കുന്നവരെ അന്ത്യജര് എന്നാണ് വിളിച്ചിരുന്നത്. അവരെ സമൂഹത്തിനുപുറത്താണ് നിര്ത്തിയിരുന്നത്. അകത്ത് അവര്ക്ക് ഒരിക്കലും പ്രവേശനമുണ്ടായിരുന്നില്ല. അവര്ക്ക് അസ്തിത്വംതന്നെ ഉണ്ടായിരുന്നില്ല; അവരെ മനുഷ്യരായിപ്പോലും കരുതിയിരുന്നില്ല. നമ്മുടെ ചരിത്ര പുസ്തകങ്ങളില് രാജാക്കന്മാരും പ്രഭുക്കന്മാരും മറ്റും മാത്രമാണുള്ളതെന്ന് വിലപിക്കുന്ന ചരിത്രകാരന്മാരുണ്ട് നമുക്ക്. എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് ആരെങ്കിലും അന്വേഷിച്ചതിന് പുസ്തകാനുഭവമില്ല!
മാര്ക്സ് രേഖപ്പെടുത്തിവച്ച, നമുടെ ചരിത്ര പണ്ഡിതന്മാരുടെ ദൃഷ്ടിയില്പ്പെടാന് ഭാഗ്യം കിട്ടാത്ത ഒരു അടിസ്ഥാനവസ്തുതയുണ്ട് അതിന്. 'ഓരോ യുഗത്തിലും ഭരിക്കുന്ന വര്ഗത്തിന്റെ ആശയങ്ങളാണ് ഭരിക്കുന്ന ആശയങ്ങള്. അതായത്, സമുദായത്തിന്റെ ഭരിക്കുന്ന ഭൌതികശക്തിയായ വര്ഗം അതേ സമയംതന്നെ അതിന്റെ ഭരിക്കുന്ന ബുദ്ധിപരമായ ശക്തിയുമാണ്. ഭൌതികോല്പ്പാദനത്തിന്റെ ഉപാധികള് കൈവശമുള്ള വര്ഗം അതേസമയം മാനസികോല്പ്പാദനത്തിന്റെ ഉപാധികളേയും നിയന്ത്രിക്കുന്നു.
അങ്ങനെ സാമാന്യമായി പറഞ്ഞാല് മാനസികോല്പ്പാദനത്തിന്റെ ഉപാധികള് കൈവശമില്ലാത്തവരുടെ ആശയങ്ങള് ഈ നിയന്ത്രണത്തിന് വിധേയമാണ്. ഭരിക്കുന്ന ആശയങ്ങള് ആധിപത്യം വഹിക്കുന്ന ഭൌതികബന്ധങ്ങളുടെ ആശയപരമായ പ്രകടരൂപമല്ലാതെ, ആശയങ്ങളെന്ന നിലയില് ഗ്രഹിക്കപ്പെടുന്ന ഭൌതിക ബന്ധങ്ങളല്ലാതെ മറ്റൊന്നുമല്ല. അതുകൊണ്ട്, ഒരു വര്ഗത്തെ ഭരിക്കുന്ന വര്ഗമാക്കുന്ന ബന്ധങ്ങളുടെ പ്രകടരൂപമാണ്, ആ വര്ഗത്തിന്റെ ആധിപത്യത്തിന്റെ ആശയങ്ങളാണ്, ഭരിക്കുന്ന ആശയങ്ങള്. ഭരിക്കുന്ന വര്ഗത്തില്പ്പെട്ട വ്യക്തികള്ക്ക് മറ്റ് പലതിന്റെയും കൂട്ടത്തില് ബോധവുമുണ്ട്. അതുകൊണ്ട് അവര് ചിന്തിക്കുന്നു. ആ നിലയ്ക്ക് ഒരു വര്ഗമെന്ന നിലയില് അവര് ഭരിക്കുകയും ആ കാലഘട്ടത്തിന്റെ വ്യാപ്തിയും ദിങ്മുഖവും നിര്ണയിക്കുകയും ചെയ്യുന്നിടത്തോളം അവരത് അതിന്റെ മുഴുവന് വ്യാപ്തിയിലും നിര്വഹിക്കുന്നു. അതുകൊണ്ടവര് ചിന്തകന്മാരും ആശയങ്ങളുടെ ഉല്പ്പാദകരും എന്ന നിലയ്ക്കും ഭരിക്കുന്നു. അവരുടെ കാലഘട്ടത്തിലെ ആശയങ്ങളുടെ ഉല്പ്പാദനത്തെയും വിതരണത്തേയും അവര് ക്രമീകരിക്കുകയും ചെയ്യുന്നു. അങ്ങനെ അവരുടെ ആശയങ്ങള് ആ കാലഘട്ടത്തിലെ ഭരിക്കുന്ന ആശയങ്ങളായിത്തീരുന്നു.
(മാര്ക്സ്-ഏംഗല്സ്, തെരഞ്ഞെടുത്ത കൃതികള്: വാള്യം ഒന്ന്).
ഇതിനോടൊപ്പം മനസ്സിലാക്കാനുള്ള ഒരു കാര്യം ഓരോ ഘട്ടത്തിലും നിലനിന്ന ഭരണവര്ഗത്തിന്റെ ആശയങ്ങള്ക്കെതിരായ ചിന്താഗതി ഒരിക്കലും വച്ചുപൊറുപ്പിച്ചിരുന്നില്ല എന്നതാണ്. ഇതിന് ഉദാഹരണങ്ങള്ക്ക് പഞ്ഞമില്ല. ഇന്ത്യയില് നിരീശ്വരവാദത്തിന് സംഭവിച്ച ഗതി നോക്കിയാല് മതി. ഇന്നതിന്റെ തെളിവായി കിട്ടിയിട്ടുള്ളത്, അവയെ എതിര്ക്കാന് എതിരാളികള് ഉദ്ധരിച്ചുചേര്ത്തിട്ടുള്ള അവരുടെ ഗ്രന്ഥങ്ങളിലെ ഭാഗങ്ങളാണ്. അപ്പോള് മനുവും കൌടില്യനും പറയുന്ന സ്ത്രീ ഭരണവര്ഗത്തിലെ-പ്രമാണി വര്ഗത്തിലെ സ്ത്രീകളെപ്പറ്റിയാണ്. ആ സ്ത്രീകള്ക്കാണ് സ്വാതന്ത്ര്യം നിഷേധിച്ചത്; അവരെ അന്തഃപുരങ്ങളിലാണ് തളച്ചിട്ടത്. അവര് സമൂഹത്തിലെ വളരെ ചെറിയ ന്യൂനപക്ഷമായിരുന്നു. ബഹുഭൂരിപക്ഷം അവരുടെ വലയത്തിനുപുറത്തായിരുന്നു. അവരുടെ നിയമങ്ങള് അവര്ക്ക് ബാധകവുമായിരുന്നു.
മനുഷ്യന്റെ ജാതി മനുഷ്യത്വം
മനുഷ്യന്റെ ജാതി മനുഷ്യത്വം
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ആക്രോശങ്ങളാല് കലുഷമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം ശ്രീനാരായണജയന്തി ഉദയംചെയ്യുന്നത്. പുണ്യാത്മാവ് ഉപദേശിച്ച ധര്മസംഹിതയില് വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്മനിരതരായേ പറ്റൂ. ആ ധര്മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്കുന്നു. 'മനുഷ്യന് നന്നായാല് മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്ക്കാന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്ക്കണം.
വാക്കുകള്കൊണ്ടു മാത്രമല്ല, കര്മങ്ങള്കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്കാന് ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്ണശാലയില് ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില് തിരുവിതാംകൂര്, കൊച്ചി, മലബാര് എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്ഷിയുടെ മഹനീയ സിദ്ധികള് പുലര്ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള് പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്ശനത്തിലെ പ്രകാശം അതായിരുന്നു.
ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില് ഒരേ ഉദ്ദേശ്യത്തോടെ പ്രവര്ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല് ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന് ആത്മീയമായും ഭൌതികമായും ഉള്ള സര്വവിധ ഏര്പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ് ''.
സമുദായത്തിലെ അനാചാരങ്ങള് ദൂരീകരിക്കാന് അദ്ദേഹം നേരിട്ടിറങ്ങി പ്രവര്ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്മം പ്രചരിപ്പിക്കാന് നിയോഗിക്കപ്പെട്ട പ്രസംഗകര്ക്ക് അദ്ദേഹം നല്കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്ദേവതാരാധനകളെയും നിരാകരിക്കുക''.
മറ്റൊരിടത്ത്: "അര്ഥശൂന്യങ്ങളും അനര്ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....''
കുട്ടിച്ചാത്തന് കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല് ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്ദേശം നല്കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്ക്ക് സ്കൂള്പ്രവേശനം നല്കിയത് തടയാന് നായരീഴവസമുദായക്കാര് ഒന്നുചേര്ന്നു തുനിഞ്ഞപ്പോള് ആ അധര്മത്തില്നിന്നു പിന്തിരിയാന് അദ്ദേഹം അവര്ക്ക് ആജ്ഞ നല്കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്ക്ക് സര്വവിധമായ പിന്തുണയും ലഭിക്കുന്നതില് ശ്രദ്ധിക്കുകയും ചെയ്തു.
വൈക്കം സത്യഗ്രഹം സന്ദര്ശിക്കാന് ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്കാനും പോരാളികള്ക്ക് ആശംസ അര്പ്പിക്കാനുമാണ്. അവര് തന്റെ കഴുത്തിലണിഞ്ഞ ഖദര്മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്ഥം.
ഈഴവരുടെ ദേവാലയങ്ങളില് താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്ക്കെല്ലാം പ്രവേശനം നല്കണമെന്ന് അദ്ദേഹം നിര്ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില് വിഭിന്ന ജാതിയില്പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന് അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്മങ്ങളില് ദൈവമുണ്ടല്ലോ''.
ആചാരാനുഷ്ഠാനങ്ങളിലല്ല, കര്മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര് നമുക്കിടയില് എത്രയുണ്ട്? ഉത്തരം നല്കാന് ഞാന് മുതിരുന്നില്ല.
ശിവഗിരിയില്വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര് തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്മന്കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന് - മാര്ഗരറ്റ് ദമ്പതികള് ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു).
ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്ത്തനങ്ങളില് മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന് കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല് സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്ത്തനങ്ങളില് ജാതിമതഭേദചിന്തകള്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില് സംഭവിച്ച ഗംഭീരമായ പരിവര്ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില് എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള് ഏറ്റവും ജാഗ്രതയോടെ ഓര്മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്മങ്ങളിലുംകൂടി പ്രചരിപ്പിക്കാന് അവര് മുന്നിട്ടിറങ്ങേണ്ട സന്ദര്ഭം ഇതാണ്.
*****
ജാതിഭേദത്തിന്റെയും മതദ്വേഷത്തിന്റെയും ആക്രോശങ്ങളാല് കലുഷമായ അന്തരീക്ഷത്തിലാണ് ഇപ്രാവശ്യം ശ്രീനാരായണജയന്തി ഉദയംചെയ്യുന്നത്. പുണ്യാത്മാവ് ഉപദേശിച്ച ധര്മസംഹിതയില് വിശ്വസിക്കുന്നവരെല്ലാം അലംഭാവം കൈവെടിഞ്ഞ് കര്മനിരതരായേ പറ്റൂ. ആ ധര്മസംഹിതയുടെ കേന്ദ്രസ്ഥാനം മനുഷ്യനാണ്. 'ഒരു ജാതി ഒരു മതം' എന്ന് ഗുരു പറഞ്ഞത് ഏതെങ്കിലുമൊരു വിഭാഗത്തെ ഉദ്ദേശിച്ചല്ല; മനുഷ്യനെ }ഉദ്ദേശിച്ചാണ്, 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വസിച്ചാണ്. 'മനുഷ്യന്റെ ജാതി മനുഷ്യത്വമാണ്' എന്ന സൂക്തം വിശ്വവിശാലമായ ആശയത്തിന് ആഴം നല്കുന്നു. 'മനുഷ്യന് നന്നായാല് മതി' എന്ന ഉപദേശത്തോട് 'മതമേതായാലും' എന്നു ചേര്ക്കാന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നുവെന്ന് ഓര്ക്കണം.
വാക്കുകള്കൊണ്ടു മാത്രമല്ല, കര്മങ്ങള്കൊണ്ടും തന്റെ സന്ദേശത്തിന് കരുത്തു നല്കാന് ശ്രീനാരായണഗുരു നിരന്തരം പരിശ്രമിച്ചുകൊണ്ടിരുന്നു എന്ന വസ്തുതയും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ആ ജീവിതം ഒരിക്കലും ഒരു പര്ണശാലയില് ധ്യാനനിരതമായി ഒതുങ്ങിക്കൂടിയില്ല. അദ്ദേഹം നിരന്തരം സഞ്ചരിച്ചുകൊണ്ടിരുന്നു. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും അദ്ദേഹത്തിന് പരിചിതമായിരുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തില് തിരുവിതാംകൂര്, കൊച്ചി, മലബാര് എന്ന വിഭജനത്തിന് സ്ഥാനമുണ്ടായിരുന്നില്ല. മനുഷ്യരുടെ ദുരിതങ്ങളിലും മനുഷ്യരെ അലട്ടുന്ന പ്രശ്നങ്ങളിലുമാണ് അദ്ദേഹം മുഖ്യമായി ശ്രദ്ധപതിപ്പിച്ചത്. അവയ്ക്ക് പരിഹാരമുണ്ടാക്കാനാണ് അദ്ദേഹം നിരന്തരം പരിശ്രമിച്ചത്. മഹര്ഷിയുടെ മഹനീയ സിദ്ധികള് പുലര്ത്തിക്കൊണ്ടുതന്നെ സാധാരണക്കാരുടെ നിത്യജീവിതപ്രശ്നങ്ങള് പരിഹരിക്കുന്നതിന് പരിശ്രമിച്ചുകൊണ്ടിരുന്നു എന്നതാണ് അദ്ദേഹത്തിന്റെ ഔന്നത്യം. അദ്ദേഹത്തിന്റെ ദര്ശനത്തിലെ പ്രകാശം അതായിരുന്നു.
ശ്രീനാരായണഗുരു പറഞ്ഞു: "ലൌകികവും ആത്മീയവും രണ്ടും രണ്ടല്ല. അവ രണ്ടും വാസ്തവത്തില് ഒരേ ഉദ്ദേശ്യത്തോടെ പ്രവര്ത്തിക്കുന്നു. ശരീരത്തിന്റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയാല് ശരീരം സുഖം അനുഭവിക്കുന്നു. അതുപോലെ മനുഷ്യസമുദായത്തിന്റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന് ആത്മീയമായും ഭൌതികമായും ഉള്ള സര്വവിധ ഏര്പ്പാടുകളുടെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ് ''.
സമുദായത്തിലെ അനാചാരങ്ങള് ദൂരീകരിക്കാന് അദ്ദേഹം നേരിട്ടിറങ്ങി പ്രവര്ത്തിച്ചു. ഏകാകിയായി നടന്നുചെന്ന് ജന്തുബലി തടഞ്ഞു. ശ്രീനാരായണധര്മം പ്രചരിപ്പിക്കാന് നിയോഗിക്കപ്പെട്ട പ്രസംഗകര്ക്ക് അദ്ദേഹം നല്കിയ ഉപദേശം തുടങ്ങുന്നതിങ്ങനെയാണ്. "അന്ധവിശ്വാസങ്ങളെയും, പ്രാണിഹിംസ മുതലായ അമംഗളാചാരങ്ങളോടും കൂടി അനുഷ്ഠിക്കപ്പെടുന്ന ദുര്ദേവതാരാധനകളെയും നിരാകരിക്കുക''.
മറ്റൊരിടത്ത്: "അര്ഥശൂന്യങ്ങളും അനര്ഥകരങ്ങളുമായ 'മാമൂലു'കളെ പാടുള്ളിടത്തോളം വര്ജിച്ച് കാലാനുരൂപവും ഉത്തമവും ആയ ആചാരനടപടികളെ നടപ്പാക്കുന്നതിനെപ്പറ്റി ബലമായി പ്രസംഗിക്കുകയും ജനങ്ങളെ ആ വഴിക്കു തിരിച്ചുകൊണ്ടുവരികയും ചെയ്യുക....''
കുട്ടിച്ചാത്തന് കല്ലെറിഞ്ഞ് നിരന്തരം ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി സമീപിച്ച ഭക്തന് അദ്ദേഹം ഒരു കത്തെഴുതിക്കൊടുക്കയാണ് ചെയ്തത്. മേലാല് ഇവരെ ഉപദ്രവിക്കരുതെന്ന് കുട്ടിച്ചാത്തന് നിര്ദേശം നല്കുന്ന കത്ത്. അദ്ദേഹം പ്രയോഗിച്ച ഫലിതങ്ങളിലൊന്നാണിത്. പുലയബാലികമാര്ക്ക് സ്കൂള്പ്രവേശനം നല്കിയത് തടയാന് നായരീഴവസമുദായക്കാര് ഒന്നുചേര്ന്നു തുനിഞ്ഞപ്പോള് ആ അധര്മത്തില്നിന്നു പിന്തിരിയാന് അദ്ദേഹം അവര്ക്ക് ആജ്ഞ നല്കി. അയ്യങ്കാളിയുടെ അവകാശസമ്പാദന പരിശ്രമങ്ങള്ക്ക് സര്വവിധമായ പിന്തുണയും ലഭിക്കുന്നതില് ശ്രദ്ധിക്കുകയും ചെയ്തു.
വൈക്കം സത്യഗ്രഹം സന്ദര്ശിക്കാന് ശ്രീനാരായണഗുരു സന്നദ്ധനായത് ആ പോരാട്ടത്തിനു പിന്തുണ നല്കാനും പോരാളികള്ക്ക് ആശംസ അര്പ്പിക്കാനുമാണ്. അവര് തന്റെ കഴുത്തിലണിഞ്ഞ ഖദര്മാലയുടെ സൌരഭ്യം ആന്തരികമാണെന്ന് അദ്ദേഹം പ്രസ്താവിക്കുകയുംചെയ്തു. വേഷത്തിലല്ല, മനസ്സിലാണ് വെമയും സൌരഭ്യവുമുണ്ടായിരിക്കേണ്ടതെന്നര്ഥം.
ഈഴവരുടെ ദേവാലയങ്ങളില് താണതെന്നു കരുതപ്പെടുന്ന ജാതിക്കാര്ക്കെല്ലാം പ്രവേശനം നല്കണമെന്ന് അദ്ദേഹം നിര്ദേശിച്ചു. സ്വാധീനമുള്ള എല്ലാ ദേവാലയങ്ങളിലും ആ നിര്ദേശം നടപ്പാക്കുകയുംചെയ്തു. അദ്ദേഹത്തിന്റെ ആശ്രമത്തില് വിഭിന്ന ജാതിയില്പ്പെട്ടവരുണ്ടായിരുന്നു. ശിഷ്യസംഘത്തിലും. 'ജാതിവേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നു പ്രഖ്യാപിച്ച സഹോദരന് അയ്യപ്പനെപ്പറ്റി ശ്രീനാരായണഗുരു പറഞ്ഞത് ഇത്രമാത്രം. " പക്ഷേ അയ്യപ്പന്റെ കര്മങ്ങളില് ദൈവമുണ്ടല്ലോ''.
ആചാരാനുഷ്ഠാനങ്ങളിലല്ല, കര്മങ്ങളിലാണ് ദൈവവിശ്വാസം പ്രതിഫലിക്കേണ്ടതെന്നറിയുന്നവര് നമുക്കിടയില് എത്രയുണ്ട്? ഉത്തരം നല്കാന് ഞാന് മുതിരുന്നില്ല.
ശിവഗിരിയില്വച്ച് ശ്രീനാരായണഗുരുവിന്റെ ആശീര്വാദത്തോടെ ആദ്യമായി നടന്ന വിവാഹം രണ്ടു മതങ്ങളിലുള്ളവര് തമ്മിലായിരുന്നു. ഹിന്ദുയുവാവും ക്രിസ്തീയയുവതിയും തമ്മിലുള്ള വിവാഹം. യുവാവ് കേരളീയനും യുവതി ജര്മന്കാരിയുമാണെന്നുകൂടി അറിയണം. (കരുണാകരന് - മാര്ഗരറ്റ് ദമ്പതികള് ആലപ്പുഴയിലെ ആലപ്പി കമ്പനിയുടെ ഉടമകളായിരുന്നു).
ഇതുപോലെ എപ്പോഴും ലൌകികമായ പ്രവര്ത്തനങ്ങളില് മുഴുകിയാണ് ശ്രീനാരായണഗുരു ജീവിതകാലം മുഴുവന് കഴിഞ്ഞത്. അരുവിപ്പുറം പ്രതിഷ്ഠ (1888) മുതല് സമാധി (1928) വരെ നീണ്ടുനിന്ന പ്രവര്ത്തനങ്ങളില് ജാതിമതഭേദചിന്തകള്ക്ക് സ്ഥാനമുണ്ടായിരുന്നില്ല. ആത്മീയഭൌതിക വ്യത്യാസവുമുണ്ടായിരുന്നില്ല. അതിന്റെ ഫലമായി കേരളീയ ജീവിതത്തില് സംഭവിച്ച ഗംഭീരമായ പരിവര്ത്തനത്തിന് ഐതിഹാസിക സ്വഭാവമാണുള്ളത്. ഭ്രാന്താലയത്തില്നിന്ന് ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കേരളീയരെ നയിക്കുന്നതിനുള്ള പരിശ്രമത്തിന്റെ രാജവീഥി വെട്ടിത്തെളിക്കുന്നതില് എത്ര മഹനീയമായ പങ്കാണ് ശ്രീനാരായണഗുരു വഹിച്ചതെന്ന് അനുയായികള് ഏറ്റവും ജാഗ്രതയോടെ ഓര്മിക്കേണ്ട ഘട്ടമാണിത്. മതഭ്രാന്തിനും ജാതിസ്പര്ധയ്ക്കും അതീതമായി നിലയുറപ്പിച്ച് മാനവമൈത്രിയുടെ വിശുദ്ധസന്ദേശം വാക്കുകളിലും കര്മങ്ങളിലുംകൂടി പ്രചരിപ്പിക്കാന് അവര് മുന്നിട്ടിറങ്ങേണ്ട സന്ദര്ഭം ഇതാണ്.
*****
മാര്ക്സിസവും ക്രിസ്തുമതവും
മാര്ക്സിസവും ക്രിസ്തുമതവും
മാര്ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന് കലാപമായിരുന്നു മാര്ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില് അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്ദ്ദിതര്ക്കും പീഡിതര്ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില് അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്ക്സിന്റേത്. വാള് ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്ക്സ് ആലോചിച്ചത്.
എന്നാല്, വിപ്ളവത്തിന്റെ പാതയില് നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്ക്സ് കണ്ടിട്ടില്ല. ഇന്റര്നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന് ശ്രമിച്ച റഷ്യന് വിപ്ളവകാരി ബക്കുനിനെ മാര്ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്കാതിരുന്ന എംഗല്സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്ക്കിന്റെ നിയമങ്ങള്ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്ക്സ് എതിര്ത്തു. ജനാധിപത്യക്രമത്തില് അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്ച്ചേര്ന്നു നില്ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില് മാര്ക്സിന്റേത്.
മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്ക്സ് കണ്ടു. ചരിത്രപരമായ സന്ദര്ഭത്തില്നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില് മാര്ക്സിന്റെ ദര്ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില് കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്ക്ക് മാര്ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന് ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്ക്സ് ചിന്തിച്ചത്. രണ്ടും തമ്മില് പൊരുത്തക്കേടുകള് ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.
മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില് മതവിശ്വാസികള് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്ക്സ് വിമര്ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില് ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര് സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര് അനുഭവിക്കുന്ന അവാച്യമായ നിര്വൃതിയെന്തോ അതാണ് മാര്ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്ക്സിന്റെ ദര്ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്ശനികതലത്തില് വിശുദ്ധനായി സ്വീകരിച്ച മാര്ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.
ചരിത്രപരമായി മതവിരുദ്ധത ബോള്ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില് സംഭവിച്ചതിനേക്കാള് എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില് ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്. അയര്ലണ്ടില് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില് ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില് വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില് മതവിമുക്തമായി മാര്ക്സിസത്തിനു പ്രവര്ത്തിക്കാന് കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന് പ്രതിജ്ഞാബദ്ധമായ മാര്ക്സിസ്റ്റ് പാര്ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്ക്ക് ഇടം നല്കാത്തത്. പള്ളിയും പാര്ട്ടിയും അപഭ്രംശങ്ങളില് അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്ഗരാജ്യം ഈ ഭൂമിയില് സ്ഥാപിതമാക്കാന് യത്നിക്കുന്ന മാര്ക്സും വിരുദ്ധചേരികളില് നില്ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്ക്കും നാണയമാറ്റക്കാര്ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ് പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്ഷ്വാവല്കരണത്തിനെതിരെ മാര്ക്സിസ്റ്റ്കാരും മാര്ക്സിസത്തിന്റെ ബൂര്ഷ്വാവല്കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്ത്തി വിശ്വാസികളെ ഉള്ക്കൊള്ളാന് പാര്ട്ടി തയാറാകുമ്പോള് സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള് സ്വീകരിക്കേണ്ടത്.
അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്ത്തനമാണ് മാര്ക്സ് നിര്ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്കുന്നത്. പ്രാര്ത്ഥന പ്രവര്ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്ത്ഥനയില് വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്ത്തനത്തില് ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര് തെരേസയുടെ പ്രാര്ത്ഥനയില് വിപ്ളവകാരികള് പങ്കുചേര്ന്നത്. അയല്ക്കാരനുവേണ്ടിയുള്ള സമര്പ്പണത്തില് നിന്നാണ് രക്തസാക്ഷികള് ഉണ്ടാകുന്നത്.
ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്ഗസമരത്തിന്റെ ജയമുഹൂര്ത്തത്തില് സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്ഗത്തില് സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്ക്സിസ്റ്റുകാരും. ആ യാത്രയില് ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല് അപ്രസക്തമാണ്. സ്വര്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില് ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില് പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്ത്ഥികള്ക്കും ജനപ്രതിനിധികള്ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്നിന്നു വരുന്നു'' എന്ന് ബൈബിള് പറയുന്നു. സെക്കുലര് വ്യവസ്ഥയില് ഭരണഘടനാപരമായ ചുമതലകള് നിര്വഹിക്കുന്നവര് സ്വന്തം വാക്കിലാണ് വിശ്വാസം അര്പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന് കഴിഞ്ഞാല് പ്രത്യയശാസ്ത്രദു:ഖങ്ങള്ക്കും വിശ്വാസപരമായ പ്രതിസന്ധികള്ക്കും ശമനമുണ്ടാകും.
വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില് വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്ക്കും ഇടം നല്കാന് മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന് യഹോവ സാക്ഷികള്ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന് സെവന്ത് ഡേ അഡ്വെന്റിസ്റ്റുകള്ക്കും അനുവാദം നല്കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന് വിശ്വാസികള്ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള് സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്ക്കും ഇടം നല്കാത്തവരാണ് തീവ്രവാദികള്. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള് പ്രവര്ത്തിക്കുന്നത്. ആ പ്രവര്ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള് നിര്ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.
ഗത്സേമനിയില് യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള് ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്ന്ന വാളാണത്. അത് എക്കാലവും ഉറയില് സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന് വാളാല് നശിക്കുമെന്നറിയാത്തവരല്ല മാര്ക്സിസ്റ്റ്കാര്. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില് ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.
*
ഡോ. സെബാസ്റ്റ്യന് പോള് കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011
മാര്ക്സ് നാസ്തികനായിരുന്നു. മനുഷ്യനെ അകാരണമായി വേദനിപ്പിക്കുന്ന ദൈവത്തിനെതിരെയുള്ള പ്രൊമീത്യന് കലാപമായിരുന്നു മാര്ക്സിന്റെ നാസ്തികത്വം. നിഷെ, ഫ്രോയ്ഡ് എന്നിവര്ക്കൊപ്പം മതത്തെ അദ്ദേഹം സംശയത്തോടെ വീക്ഷിച്ചു. ശാസ്ത്രീയമായ ഭൌതികവാദത്തില് അധിഷ്ഠിതമായ തത്വശാസ്ത്രമാണ് മര്ദ്ദിതര്ക്കും പീഡിതര്ക്കുംവേണ്ടി അദ്ദേഹം അവതരിപ്പിച്ചത്. തിന്മയ്ക്കു പകരം നന്മയെന്ന ആശയം യേശു മുന്നോട്ടുവച്ചു. തിന്മയെ, ആവശ്യമെങ്കില് അക്രമം പ്രയോഗിച്ചും, ഉന്മൂലനം ചെയ്യണമെന്ന നിലപാടായിരുന്നു മാര്ക്സിന്റേത്. വാള് ഉറയിലിടാനായിരുന്നു യേശുവിന്റെ നിര്ദേശം. വാളിന്റെ പ്രയോഗസാധ്യതയെക്കുറിച്ചാണ് മാര്ക്സ് ആലോചിച്ചത്.
എന്നാല്, വിപ്ളവത്തിന്റെ പാതയില് നാസ്തിക്യം അവശ്യം വേണ്ടതായ ആയുധമായി മാര്ക്സ് കണ്ടിട്ടില്ല. ഇന്റര്നാഷണലിലെ അംഗത്വത്തിന് ദൈവനിഷേധം ഉപാധിയാക്കാന് ശ്രമിച്ച റഷ്യന് വിപ്ളവകാരി ബക്കുനിനെ മാര്ക്സ് തടയുകയാണുണ്ടായത്. മതങ്ങളോടുള്ള മനോഭാവമെന്തെന്ന ചോദ്യത്തിന് ഉത്തരം നല്കാതിരുന്ന എംഗല്സ് കത്തോലിക്കരെ പീഡിപ്പിക്കുന്ന ബിസ്മാര്ക്കിന്റെ നിയമങ്ങള്ക്കെതിരെ ശക്തമായി പ്രതികരിച്ചു. മതത്തെ മാത്രമല്ല മതവിരുദ്ധതയേയും മാര്ക്സ് എതിര്ത്തു. ജനാധിപത്യക്രമത്തില് അതിവേഗം സ്വീകാര്യമായിക്കൊണ്ടിരിക്കുന്ന മതനിരപേക്ഷതയോട് ഉള്ച്ചേര്ന്നു നില്ക്കുന്ന സമീപനമായിരുന്നു ഇക്കാര്യത്തില് മാര്ക്സിന്റേത്.
മതത്തെ വേദനയകറ്റുന്ന ലേപനമായി മാര്ക്സ് കണ്ടു. ചരിത്രപരമായ സന്ദര്ഭത്തില്നിന്ന് അനുചിതമായി ചുരണ്ടിയെടുത്ത കറുപ്പില് മാര്ക്സിന്റെ ദര്ശനം അവ്യക്തമായി. വികലമാക്കപ്പെട്ട വിശകലനങ്ങളില് കമ്യൂണിസം ദൈവനിഷേധമായി വ്യാഖ്യാനിക്കപ്പെട്ടു. അധ്വാനിക്കുന്നവര്ക്ക് യേശു വാഗ്ദാനം ചെയ്തത് സമാശ്വാസമാണ്. അധ്വാനിക്കുന്നവര്ക്ക് മാര്ക്സിന്റെ വാഗ്ദാനം വിമോചനമാണ്. സമാശ്വാസത്തിനപ്പുറമാണ് വിമോചനം. ദൈവരാജ്യത്തെക്കുറിച്ചല്ല, മനുഷ്യന് ജീവിക്കുന്ന ഈ ലോകത്തെക്കുറിച്ചാണ് മാര്ക്സ് ചിന്തിച്ചത്. രണ്ടും തമ്മില് പൊരുത്തക്കേടുകള് ഉണ്ടാകാം; പക്ഷേ ശത്രുത ഉണ്ടാകേണ്ടതില്ല.
മതം മനുഷ്യന്റെ കറുപ്പാണെന്ന പ്രയോഗം മാര്ക്സിസത്തിനെതിരെയുള്ള പ്രചാരണത്തില് മതവിശ്വാസികള് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കറുപ്പിനെക്കുറിച്ചുള്ള ധാരണ മാറുന്നതനുസരിച്ച് ഈ പ്രസ്താവനയുടെ അര്ത്ഥത്തിലും മാറ്റം വരുന്നു. തങ്ങളുടെ ദരിദ്രാവസ്ഥയ്ക്കും ദൈന്യതയ്ക്കും സാങ്കല്പികമായ സമാശ്വാസം കണ്ടെത്താനുള്ള മനുഷ്യവാസനയെയാണ് മാര്ക്സ് വിമര്ശിച്ചത്. ഓപിയം എന്നതിനു പകരം വാലിയം എന്ന പദമാണ് ഉപയോഗിച്ചിരുന്നതെങ്കില് ഇത്ര ആക്ഷേപം ഉണ്ടാകില്ലായിരുന്നു. മാര്ക്സിന്റെ കാലത്ത് കറുപ്പ് നിഷിദ്ധമായിരുന്നില്ല. ധനികര്ക്കുമാത്രം പ്രാപ്യമായ വസ്തുവായിരുന്നു അത്. അതിനു ശേഷിയില്ലാത്ത ദരിദ്രര് സമാശ്വാസത്തിനുവേണ്ടി മതത്തെ ആശ്ളേഷിച്ചു. ധ്യാനാലയങ്ങളിലും അനുഷ്ഠാനവേദികളിലും ഭക്തര് അനുഭവിക്കുന്ന അവാച്യമായ നിര്വൃതിയെന്തോ അതാണ് മാര്ക്സിന്റെ ഭാഷയിലെ കറുപ്പ്. ദൈവവിശ്വാസമോ ദൈവനിഷേധമോ നാസ്തികനായ മാര്ക്സിന്റെ ദര്ശനത്തെ സ്വാധീനിച്ചില്ല. ദൈവനിഷേധിയായ പ്രൊമിത്യൂസിനെ ദാര്ശനികതലത്തില് വിശുദ്ധനായി സ്വീകരിച്ച മാര്ക്സ് ദൈവനിഷേധത്തിന്റെ അടിസ്ഥാനത്തിലല്ല ശാസ്ത്രീയ സോഷ്യലിസം രൂപപ്പെടുത്തിയത്.
ചരിത്രപരമായി മതവിരുദ്ധത ബോള്ഷെവിക് വിപ്ളവത്തിന്റെ അനുബന്ധമാണ്. കുരിശുയുദ്ധങ്ങളിലും ഹിറ്റ്ലറുടെ വിഷപ്പുരകളിലും മതത്തിന്റെ പേരില് സംഭവിച്ചതിനേക്കാള് എത്രയോ ലഘുവായിരുന്നു സോവിയറ്റ് യൂണിയനില് ലെനിന്റെയും സ്റ്റാലിന്റെയും കാലത്ത് സംഭവിച്ചതായി പറയപ്പെടുന്ന അത്യാചാരങ്ങള്. അയര്ലണ്ടില് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകാരും തമ്മിലുള്ള നിരന്തരയുദ്ധങ്ങളില് ചൊരിഞ്ഞ അത്രയും ക്രൈസ്തവരക്തം സോവിയറ്റ് യൂണിയനില് വീണിട്ടില്ല. മതനിരപേക്ഷ സമൂഹത്തില് മതവിമുക്തമായി മാര്ക്സിസത്തിനു പ്രവര്ത്തിക്കാന് കഴിയും. ഇതുതന്നെയാണ് ഭരണഘടനയുടെ അനുശാസന. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാന് പ്രതിജ്ഞാബദ്ധമായ മാര്ക്സിസ്റ്റ് പാര്ട്ടി മതത്തെ ആക്രമിക്കുന്നില്ല. മതാധിഷ്ഠിതമായ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ് ഇതരമതങ്ങള്ക്ക് ഇടം നല്കാത്തത്. പള്ളിയും പാര്ട്ടിയും അപഭ്രംശങ്ങളില് അകപ്പെട്ടിട്ടുണ്ട്. പക്ഷേ ഇരുവരും പാവങ്ങള്ക്കുവേണ്ടിയാണ് നിലകൊള്ളുന്നത്. ധനികന് സ്വര്ഗരാജ്യം നിഷേധിക്കുന്ന യേശുവും പാവങ്ങളുടെ സ്വര്ഗരാജ്യം ഈ ഭൂമിയില് സ്ഥാപിതമാക്കാന് യത്നിക്കുന്ന മാര്ക്സും വിരുദ്ധചേരികളില് നില്ക്കേണ്ടവരല്ല. മൂലധനത്തിന്റെ ആധിപത്യത്തിനും വിപണിയുടെ സംസ്കാരത്തിനും കീഴ്പെടേണ്ടവരല്ല ക്രൈസ്തവരും കമ്യൂണിസ്റ്റുകാരും. ദേവാലയത്തിലെ ക്രയവിക്രയക്കാര്ക്കും നാണയമാറ്റക്കാര്ക്കുമെതിരെ ചുഴറ്റപ്പെട്ട ചാട്ട ആത്മീയതയില്ലാത്ത ആധുനികമുതലാളിത്തത്തിനെതിരെ വീശുന്നതിനുള്ള ബാധ്യത സഭയ്ക്കുണ്ട്. നശിപ്പിക്കപ്പെട്ട ബാബിലോണ് പങ്കിലമായ വിപണിയുടെ പ്രതീകമാണ്. ക്രിസ്തുമതത്തിന്റെ ബൂര്ഷ്വാവല്കരണത്തിനെതിരെ മാര്ക്സിസ്റ്റ്കാരും മാര്ക്സിസത്തിന്റെ ബൂര്ഷ്വാവല്കരണത്തിനെതിരെ ക്രൈസ്തവവിശ്വാസികളും യോജിച്ച് പ്രവര്ത്തിക്കേണ്ട സമയമാണിത്. വിശ്വാസത്തെ മാറ്റിനിര്ത്തി വിശ്വാസികളെ ഉള്ക്കൊള്ളാന് പാര്ട്ടി തയാറാകുമ്പോള് സാധ്യതകളെ പ്രയോജനപ്പെടുത്തുന്ന സമീപനമാണ് ക്രൈസ്തവസഭകള് സ്വീകരിക്കേണ്ടത്.
അന്നന്നു വേണ്ടതായ ആഹാരത്തിനുവേണ്ടി പ്രാര്ത്ഥിക്കാനാണ് യേശു പഠിപ്പിച്ചത്. കൂട്ടായ പ്രാര്ത്ഥന സ്വന്തം ആഹാരത്തിനുവേണ്ടി മാത്രമുള്ളതല്ല. അധ്വാനം മാത്രം കൈമുതലായ മനുഷ്യന് ആഹാരം ഉറപ്പാക്കുന്നതിനുള്ള പ്രവര്ത്തനമാണ് മാര്ക്സ് നിര്ദേശിച്ചത്. അപരന്റെ ആഹാരം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണെന്ന തിരിച്ചറിവാണ് ഇരുവരും നല്കുന്നത്. പ്രാര്ത്ഥന പ്രവര്ത്തനത്തെ നിരാകരിക്കുന്നില്ല. വിശ്വാസിയുടെ പ്രാര്ത്ഥനയില് വിപ്ളവമുണ്ട്. വിപ്ളവകാരിയുടെ പ്രവര്ത്തനത്തില് ആത്മീയതയുണ്ട്. വിശ്വാസിയുടെ പ്രാര്ത്ഥനയും വിപ്ളവകാരിയുടെ ജീവിതവും അപരനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണ് മദര് തെരേസയുടെ പ്രാര്ത്ഥനയില് വിപ്ളവകാരികള് പങ്കുചേര്ന്നത്. അയല്ക്കാരനുവേണ്ടിയുള്ള സമര്പ്പണത്തില് നിന്നാണ് രക്തസാക്ഷികള് ഉണ്ടാകുന്നത്.
ലോകം ആത്യന്തികമായി ജനാധിപത്യത്തിന്റെ പരിപൂര്ണതയിലേക്കാണ് നീങ്ങുന്നത്. മൂലധനത്തിന്റെ ഉടമകളും പേഗനിസത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുന്ന മതതീവ്രതയും ചേര്ന്ന് ഹൈജാക് ചെയ്യുന്ന ജനാധിപത്യത്തിലല്ല ലോകത്തിന്റെ പ്രതീക്ഷ. വര്ഗസമരത്തിന്റെ ജയമുഹൂര്ത്തത്തില് സ്ഥാപിതമാകുന്ന ജനാധിപത്യസ്വര്ഗത്തില് സമാഗമിക്കേണ്ടവരാണ് മതവിശ്വാസികളും മാര്ക്സിസ്റ്റുകാരും. ആ യാത്രയില് ദൈവനാമത്തിന്റെ സ്ഥാനത്തും അസ്ഥാനത്തുമുള്ള ഉരുവിടല് അപ്രസക്തമാണ്. സ്വര്ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും ആണയിടരുതെന്ന് സുവിശേഷം പറയുന്നു. അങ്ങനെയെങ്കില് ദൈവനാമത്തിലെ പ്രതിജ്ഞയ്ക്ക് എന്തര്ത്ഥം? ദൈവനാമം ഉരുവിടുന്ന കപടനാട്യത്തെ വിശ്വാസമായി കാണുന്നത് അബദ്ധമാണ്. ദൈവനാമത്തില് പ്രതിജ്ഞയെടുക്കുന്നില്ല എന്നതാണ് കമ്യൂണിസ്റ്റ് സ്ഥാനാര്ത്ഥികള്ക്കും ജനപ്രതിനിധികള്ക്കും എതിരെയുള്ള ആക്ഷേപം. "നിങ്ങളുടെ വാക്ക് അതേ എന്നോ അല്ല എന്നോ ആയിരിക്കട്ടെ. ഇതിനപ്പുറമുള്ളത് ദുഷ്ടനില്നിന്നു വരുന്നു'' എന്ന് ബൈബിള് പറയുന്നു. സെക്കുലര് വ്യവസ്ഥയില് ഭരണഘടനാപരമായ ചുമതലകള് നിര്വഹിക്കുന്നവര് സ്വന്തം വാക്കിലാണ് വിശ്വാസം അര്പ്പിക്കേണ്ടത്. അതേ എന്നു പറയേണ്ടിടത്ത് അതേ എന്നും അല്ല എന്ന് പറയേണ്ടിടത്ത് അല്ല എന്നും പറയാന് കഴിഞ്ഞാല് പ്രത്യയശാസ്ത്രദു:ഖങ്ങള്ക്കും വിശ്വാസപരമായ പ്രതിസന്ധികള്ക്കും ശമനമുണ്ടാകും.
വിശ്വാസം സ്വകാര്യതയാണ്. പൊതുമണ്ഡലത്തില് വിശ്വാസത്തെ പ്രതിഷ്ഠിക്കുമ്പോഴാണ് സംഘര്ഷമുണ്ടാകുന്നത്. എല്ലാ വിശ്വാസങ്ങള്ക്കും ഇടം നല്കാന് മതനിരപേക്ഷമായ പൊതുസമൂഹം തയാറാണ്. അതുകൊണ്ടാണ് ദേശീയഗാനം ആലപിക്കാതിരിക്കാന് യഹോവ സാക്ഷികള്ക്കും ശാബത്ത് കഴിഞ്ഞ് പരീക്ഷയെഴുതാന് സെവന്ത് ഡേ അഡ്വെന്റിസ്റ്റുകള്ക്കും അനുവാദം നല്കുന്നത്. ഈ വിട്ടുവീഴ്ചകളെ നന്മയായി കാണാന് വിശ്വാസികള്ക്ക് കഴിയണം. വിശ്വാസം മൌലികമാകുമ്പോള് സമീപനം തീവ്രമാകുന്നു. ജനാധിപത്യത്തിന്റെ നിരാസമാണ് തീവ്രവാദം. മറ്റാര്ക്കും ഇടം നല്കാത്തവരാണ് തീവ്രവാദികള്. ജനാധിപത്യപരമായ പരിസരത്തിന്റെ സൃഷ്ടിക്കുവേണ്ടിയാണ് മതനിരപേക്ഷമായ പ്രസ്ഥാനങ്ങള് പ്രവര്ത്തിക്കുന്നത്. ആ പ്രവര്ത്തനത്തെ മതവിരുദ്ധമായി വ്യാഖ്യാനിക്കുന്നതാണ് തെറ്റ്. ഭരണഘടനയുടെ കൃത്യമായ വായനയിലൂടെയാണ് മതസ്വാതന്ത്യ്രത്തിന്റെ അതിരുകള് നിര്ണയിക്കപ്പെടേണ്ടത്. കോടതിയുടെ വിട്ടുവീഴ്ചകളെ ദുര്വ്യാഖ്യാനം ചെയ്തുണ്ടാക്കിയ അമിതസ്വാതന്ത്യ്രത്തിന്റെ ദുരുപയോഗമാണ് അന്തരീക്ഷത്തെ കലുഷമാക്കുന്നത്.
ഗത്സേമനിയില് യേശുവിന്റെ ആജ്ഞയനുസരിച്ച് പത്രോസ് വാള് ഉറയിലിട്ടു. പത്രോസിന്റെ സിംഹാസനം ആ വാളിന്റെ ഉടമയാണ്. സാമ്രാജ്യത്വത്തിന്റെ സേവകനെതിരെ ഉയര്ന്ന വാളാണത്. അത് എക്കാലവും ഉറയില് സൂക്ഷിക്കാനുള്ളതല്ല. വാളെടുക്കുന്നവന് വാളാല് നശിക്കുമെന്നറിയാത്തവരല്ല മാര്ക്സിസ്റ്റ്കാര്. അവരുടെ ജീവത്യാഗം അപരനുവേണ്ടിയുള്ളതാണ്. അപരനുവേണ്ടി ചിന്തപ്പെടുന്ന ചോരയില് ഒരുമിക്കേണ്ടവരാണ് വിശ്വാസികളും വിപ്ളവകാരികളും. ഇതാണെന്റെ വിശ്വാസപ്രഖ്യാപനം; ഇതു തന്നെയാണെന്റെ വിപ്ളവസാക്ഷ്യം.
*
ഡോ. സെബാസ്റ്റ്യന് പോള് കടപ്പാട്: ചിന്ത വാരിക 14 ജനുവരി 2011
യു പി എ ഭരണത്തിന്റെ ബാക്കിപത്രം അഴിമതിയും വിലക്കയറ്റവും
യു പി എ ഭരണത്തിന്റെ ബാക്കിപത്രം അഴിമതിയും വിലക്കയറ്റവും
കോണ്ഗ്രസ് നേതൃത്വം നല്കുന്ന യു പി എ സര്ക്കാര് അധികാരത്തില് വന്നിട്ട് രണ്ട് വര്ഷം പിന്നിട്ടു. സര്ക്കാരിന്റെ രണ്ടു വര്ഷത്തെ പ്രവര്ത്തനങ്ങള് വിലയിരുത്താനും ഭാവി പരിപാടികള് തീരുമാനിക്കാനും പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന്റെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില് അടുത്തദിവസം ഒരു സമ്മേളനം ചേര്ന്നു. ഭാവി പരിപാടികളെ സംബന്ധിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ രണ്ട് വര്ഷക്കാലം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒരു നടപടിപോലും സ്വീകരിച്ചതായി അവകാശപ്പെടാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രധാന വാഗ്ദാനങ്ങള് നടപ്പിലാക്കാന് കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല് പ്രധാനമന്ത്രിയുടെയും യു പി എ അധ്യക്ഷയുടെയും നേതൃത്വത്തില് നടന്ന സമ്മേളനം ചുണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങള് - അഴിമതിയും വിലക്കയറ്റവും കൂടുതല് രൂക്ഷമായി തുടരുകയാണ്.
അഴിമതി ഇത്രയും വ്യാപകമാകുന്നതിനും ആഗോളതലത്തില് ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞുതാഴുന്നതിനും മുഖ്യ ഉത്തരവാദി രാജ്യം ഭരിക്കുന്ന കോണ്ഗ്രസ് തന്നെയാണ്. ഇന്നും രാജ്യത്ത് ഗൗരവതരമായ ചര്ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രധാന അഴിമതികളില് ഒന്ന് 2 ജി സ്പെക്ട്രം ഇടപാടാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വവും കോര്പ്പറേറ്റുകളും ചേര്ന്ന് ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയാണ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയത്. സുപ്രിംകോടതി ഇടപെട്ടതിന്റെ ഫലമായാണ് ഇക്കാര്യത്തില് അന്വേഷണം നടക്കുന്നത്. 2 ജി സ്പെക്ട്രം അഴിമതി മുഴുവന് മുന് കേന്ദ്രമന്ത്രി എ രാജയുടെയും ഡി എം കെ നേതൃത്വത്തിന്റെയും തലയില് വച്ചുകേട്ടാനാണ് കേന്ദ്രസര്ക്കാരും കോണ്ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. എന്നാല് മുന്മന്ത്രി രാജയും ഈ കേസില് ഉള്പ്പെട്ട ചില ഉദ്യോഗസ്ഥരും പ്രസ്താവിച്ചത് 2 ജി സ്പെക്ട്രം ഇടപാടെല്ലാം പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലുള്ള ബഹിരാകാശ വകുപ്പില് രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണ് ശ്രമം നടന്നത്. ആദര്ശ് ഫ്ളാറ്റ് അഴിമതിയുടെ അന്വേഷണം എങ്ങും ചെന്നെത്തിയിട്ടില്ല. ആദര്ശ് ഫ്ളാറ്റ് അഴിമതിക്ക് ഉത്തരവാദികളായ മഹാരാഷ്ട്രയിലെ രണ്ട് കോണ്ഗ്രസ് നേതാക്കള് ഇപ്പോഴും കേന്ദ്രമന്ത്രിസഭയില് അംഗങ്ങളാണ്. കോമണ്വെല്ത്ത് ഗയിംസിന് പിന്നില് എണ്പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന് പിന്നില് പ്രവര്ത്തിച്ച കോണ്ഗ്രസ് നേതാവ് സുരേഷ് കല്മാഡി ഇപ്പോള് ജയിലിലാണ്. കല്ക്കരി പാടങ്ങള് ചുളുവിലയ്ക്ക് സ്വകാര്യ ഏജന്സികള്ക്ക് നല്കിയ വകയില് എണ്പത്തിഅയ്യായിരം കോടി രൂപയുടെ അഴിമതി നടന്നു. 1973 ല് ഇന്ദിരാഗാന്ധി ദേശസാല്ക്കരിച്ച കല്ക്കരി കമ്പനികളാണ് മന്മോഹന്സിംഗ് മറിച്ച് വിറ്റത്. ഇതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന് സംഘടനകള് വമ്പിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
മന്മോഹന്സിംഗിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്ന് പ്രമുഖ ഗാന്ധിയന് അന്നാ ഹസാരെ അടുത്തദിവസം പറഞ്ഞിരുന്നു. അദ്ദേഹം പരോക്ഷമായി വിരല്ചൂണ്ടുന്നത് സോണിയാ ഗാന്ധിയെയാണെന്നുറപ്പ്. രാജ്യത്തിന് ആഗോളതലത്തില് തന്നെ അപമാനകരമായ വന്തോതിലുള്ള അഴിമതികളാണ് യു പി എ സര്ക്കാര് നടപ്പിലാക്കിയത്.
രാജ്യം നേരിടുന്ന കടുത്ത വിലക്കയറ്റത്തിന്റെ കാരണങ്ങള് അന്വേഷിച്ചാല് കേന്ദ്രസര്ക്കാരിന്റെ നയവൈകല്യങ്ങളാണെന്ന് വ്യക്തമാണ്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്ക്ക് നല്കി. അടുത്ത ദിവസങ്ങളില് ലിറ്ററിന് അഞ്ച് രൂപയാണ് വര്ധിപ്പിച്ചത്. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വലിയതോതില് വില വര്ധിപ്പിക്കാനുള്ള നടപടികള് സ്വീകരിച്ചുവരികയാണ്. ജൂണ് ഒമ്പതിന് വര്ധനവ് നിലവില്വരുമെന്നാണ് അറിയുന്നത്. ഇതുകൂടി വരുമ്പോള് രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസഹമായി തീരുമെന്ന കാര്യത്തില് സംശയം വേണ്ട. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്നത് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതിപ്പോഴും ചര്ച്ചകളില് മാത്രം ഒതുങ്ങികഴിയുകയാണ്. രണ്ട് വര്ഷമായിട്ടും നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി ഇപ്പോള് നിര്ദേശിച്ചിരിക്കുന്നത് ജനങ്ങളെ മൂന്നായി തരംതിരിക്കാനാണ്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്, അതിനു മുകളില് ഉള്ളവര്, ഒഴിവാക്കപ്പെടേണ്ടവര് എന്നിങ്ങനെയാണ് തരംതിരിവിന് നിര്ദേശിച്ചിരിക്കുന്നത്. അതില് ഏറ്റവും പാവപ്പെട്ടവര്ക്ക് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില് പ്രതിമാസം 35 കിലോഗ്രാം ധാന്യങ്ങള് വിതരണം ചെയ്യും. അതിനു തൊട്ടു മുകളില് ഉള്ളവര്ക്ക് താങ്ങ് വിലയുടെ പകുതി വിലയ്ക്ക് പ്രതിമാസം 20 കിലോഗ്രാം ധാന്യങ്ങള് നല്കും. മുകളിലുള്ളവര്ക്ക് റേഷനില്ല. ഈ തരംതിരിവ് എങ്ങനെ നിര്ണയിക്കും?
ബി പി എല്-എ പി എല് പട്ടിക തയ്യാറാക്കാന് ദേശീയ തലത്തില് ഒരു സെന്സസ് നടക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് ഇപ്പോള് പറയുന്നത്. 2012 ഓടെ ഇത് നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതിനാവശ്യമായ പ്രാരംഭ നടപടികള് പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ബി പി എല് നിര്ണയിക്കാന് ആസൂത്രണ കമ്മിഷന് നിര്ദ്ദേശിച്ചിരിക്കുന്നത് പട്ടണങ്ങളില് പ്രതിദിനം 20 രൂപയ്ക്ക് താഴെയും ഗ്രാമങ്ങളില് 15 രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെയാണ്. ഇതാണോ കേന്ദ്രസര്ക്കാരും അംഗീകരിക്കുന്ന മാനദണ്ഡം? അതോ കേന്ദ്ര സര്ക്കാരിന് മറ്റ് ഏതെങ്കിലും മാനദണ്ഡം ഉണ്ടോ എന്ന് വ്യക്തമല്ല. ബി പി എല്-എ പി എല് വിഭജനം തന്നെ അശാസ്ത്രീയമാണെന്നും ഈ തരംതിരിവ് ഉപേക്ഷിക്കണമെന്നുമാണ് ഇതെക്കുറിച്ച് പഠിക്കാന് കേന്ദ്രസര്ക്കാര് നിയമിച്ച എല്ലാ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. എ പി എല് - ബി പി എല് വ്യത്യാസമില്ലാതെ മുഴുവന് ജനങ്ങള്ക്കും സബ്സിഡി നിരക്കില് റേഷന് വിതരണം നടത്തണമെന്നാണ് ഈ സമിതികളുടെയെല്ലാം ശുപാര്ശ. ഈ പംക്തിയില് നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, രാജ്യത്തെ എല്ലാവര്ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില് ധാന്യം വിതരണം നടത്താന് അധികം വേണ്ടിവരുന്നത് 84.398 കോടി രൂപയാണ്. ഇതിന് പണമില്ലെന്നാണ് കേന്ദ്രസര്ക്കാരിന്റെ വാദം. രാജ്യത്ത് നിന്നും വിദേശത്തേയ്ക്ക് കള്ളക്കടത്ത് നടത്തിയ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരംശം കണ്ടുകെട്ടാന് കഴിഞ്ഞാല് ഇത് നടപ്പിലാക്കാന് ഒരു പ്രയാസവുമില്ല. 2005-06 മുതല് 2010-11 വരെ രാജ്യത്തെ കോര്പ്പറേറ്റുകള്ക്ക് നല്കിയ നികുതി ഇളവ് 21,25,023 കോടി രൂപയാണ്.
സര്ക്കാര് ലോക്സഭയില് അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇതില് ഒരംശംമതി രാജ്യത്തെ മുഴുവന് കുടുംബങ്ങള്ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില് റേഷന് നല്കാന്. ഇത് കോണ്ഗ്രസിന്റെ നയമാണ് വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളുടെ പട്ടിണി പരിഹരിക്കാന് കോണ്ഗ്രസിനും കേന്ദ്രസര്ക്കാരിനും താല്പര്യമില്ല. കോര്പ്പറേറ്റുകള്ക്ക് കൂടുതല് സൗജന്യങ്ങള് നല്കി, സമ്പന്നരെ കൂടുതല് സമ്പന്നരാക്കുന്നതാണ് കോണ്ഗ്രസിന്റെ നയം. വിലക്കയറ്റം പ്രതിരോധിക്കാന് അടുത്ത വര്ഷം മുതല് ചില്ലറ വിപണി വിദേശകുത്തകകള്ക്കായി തുറന്നുകൊടുക്കുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി ജ്യോതിരാജിത്യ സിന്ധ്യ പറഞ്ഞിരിക്കുന്നത്. മുമ്പ് ഉയര്ന്ന വന് പ്രതിഷേധത്തെ തുടര്ന്ന് മാറ്റിവച്ചതാണ് ഈ നിര്ദേശം. ചെറുകിട വ്യാപാരമേഖലയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കുന്നതാണ് ഈ നിര്ദേശം,.
അതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ് നടത്തിയ മറ്റൊരു വാഗ്ദാനമാണ് ലോക്സഭയിലും നിയമസഭകളിലേയ്ക്കും 33 ശതമാനം സ്ത്രീ സംവരണം. ഇതിനാവശ്യമായ നിയമം രാജ്യസഭ പാസാക്കിയിട്ടും അധികാരത്തില് വന്ന് രണ്ട് വര്ഷം കഴിഞ്ഞിട്ടും ലോക്സഭയില് ബില് അവതരിപ്പിക്കാന്പോലും മന്മോഹന്സിംഗ് സര്ക്കാര് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ വോട്ട് നേടാന് വേണ്ടി ഒരു പ്രചരണായുധം മാത്രമായിരുന്നു കോണ്ഗ്രസിന് സ്ത്രീ സംവരണം.
ചുരുക്കിപറഞ്ഞാല് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും രണ്ട് വര്ഷത്തെ ഭരണംകൊണ്ട് മന്മോഹന്സിംഗ് സര്ക്കാര് നടപ്പാലാക്കിയിട്ടില്ല. എന്നു മാത്രമല്ല ലോകത്തിന് മുന്നില് ഇന്ത്യയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതരത്തില് അഴിമതിയുടെ ചെളിക്കുണ്ടില് കേന്ദ്രസര്ക്കാര് വീണിരിക്കുകയുമാണ്.
കോണ്ഗ്രസ് നേതൃത്വം നല്കുന്ന യു പി എ സര്ക്കാര് അധികാരത്തില് വന്നിട്ട് രണ്ട് വര്ഷം പിന്നിട്ടു. സര്ക്കാരിന്റെ രണ്ടു വര്ഷത്തെ പ്രവര്ത്തനങ്ങള് വിലയിരുത്താനും ഭാവി പരിപാടികള് തീരുമാനിക്കാനും പ്രധാനമന്ത്രി ഡോ. മന്മോഹന്സിംഗിന്റെയും യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുടെയും നേതൃത്വത്തില് അടുത്തദിവസം ഒരു സമ്മേളനം ചേര്ന്നു. ഭാവി പരിപാടികളെ സംബന്ധിച്ച് ഒരു ലഘുലേഖയും പ്രസിദ്ധീകരിച്ചു.
കഴിഞ്ഞ രണ്ട് വര്ഷക്കാലം രാജ്യത്തെ ബാധിക്കുന്ന ഏതെങ്കിലും പ്രധാനപ്പെട്ട പ്രശ്നങ്ങള്ക്ക് പരിഹാരം ഉണ്ടാക്കുന്ന ഒരു നടപടിപോലും സ്വീകരിച്ചതായി അവകാശപ്പെടാനില്ല. തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയ പ്രധാന വാഗ്ദാനങ്ങള് നടപ്പിലാക്കാന് കാര്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. എന്നാല് പ്രധാനമന്ത്രിയുടെയും യു പി എ അധ്യക്ഷയുടെയും നേതൃത്വത്തില് നടന്ന സമ്മേളനം ചുണ്ടിക്കാണിച്ചതുപോലെ രാജ്യത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന രണ്ട് വിഷയങ്ങള് - അഴിമതിയും വിലക്കയറ്റവും കൂടുതല് രൂക്ഷമായി തുടരുകയാണ്.
അഴിമതി ഇത്രയും വ്യാപകമാകുന്നതിനും ആഗോളതലത്തില് ഇന്ത്യയുടെ യശസ്സ് ഇടിഞ്ഞുതാഴുന്നതിനും മുഖ്യ ഉത്തരവാദി രാജ്യം ഭരിക്കുന്ന കോണ്ഗ്രസ് തന്നെയാണ്. ഇന്നും രാജ്യത്ത് ഗൗരവതരമായ ചര്ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പ്രധാന അഴിമതികളില് ഒന്ന് 2 ജി സ്പെക്ട്രം ഇടപാടാണ്. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വവും കോര്പ്പറേറ്റുകളും ചേര്ന്ന് ഒരു ലക്ഷത്തിഎഴുപത്തിആറായിരം കോടി രൂപയാണ് രാജ്യത്തിന്റെ ഖജനാവിന് നഷ്ടമുണ്ടാക്കിയത്. സുപ്രിംകോടതി ഇടപെട്ടതിന്റെ ഫലമായാണ് ഇക്കാര്യത്തില് അന്വേഷണം നടക്കുന്നത്. 2 ജി സ്പെക്ട്രം അഴിമതി മുഴുവന് മുന് കേന്ദ്രമന്ത്രി എ രാജയുടെയും ഡി എം കെ നേതൃത്വത്തിന്റെയും തലയില് വച്ചുകേട്ടാനാണ് കേന്ദ്രസര്ക്കാരും കോണ്ഗ്രസ് നേതൃത്വവും ശ്രമിക്കുന്നത്. എന്നാല് മുന്മന്ത്രി രാജയും ഈ കേസില് ഉള്പ്പെട്ട ചില ഉദ്യോഗസ്ഥരും പ്രസ്താവിച്ചത് 2 ജി സ്പെക്ട്രം ഇടപാടെല്ലാം പ്രധാനമന്ത്രിക്ക് അറിവുണ്ടായിരുന്നുവെന്നാണ്.
പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്നോട്ടത്തിലുള്ള ബഹിരാകാശ വകുപ്പില് രണ്ട് ലക്ഷം കോടി രൂപയുടെ അഴിമതിക്കാണ് ശ്രമം നടന്നത്. ആദര്ശ് ഫ്ളാറ്റ് അഴിമതിയുടെ അന്വേഷണം എങ്ങും ചെന്നെത്തിയിട്ടില്ല. ആദര്ശ് ഫ്ളാറ്റ് അഴിമതിക്ക് ഉത്തരവാദികളായ മഹാരാഷ്ട്രയിലെ രണ്ട് കോണ്ഗ്രസ് നേതാക്കള് ഇപ്പോഴും കേന്ദ്രമന്ത്രിസഭയില് അംഗങ്ങളാണ്. കോമണ്വെല്ത്ത് ഗയിംസിന് പിന്നില് എണ്പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. ഇതിന് പിന്നില് പ്രവര്ത്തിച്ച കോണ്ഗ്രസ് നേതാവ് സുരേഷ് കല്മാഡി ഇപ്പോള് ജയിലിലാണ്. കല്ക്കരി പാടങ്ങള് ചുളുവിലയ്ക്ക് സ്വകാര്യ ഏജന്സികള്ക്ക് നല്കിയ വകയില് എണ്പത്തിഅയ്യായിരം കോടി രൂപയുടെ അഴിമതി നടന്നു. 1973 ല് ഇന്ദിരാഗാന്ധി ദേശസാല്ക്കരിച്ച കല്ക്കരി കമ്പനികളാണ് മന്മോഹന്സിംഗ് മറിച്ച് വിറ്റത്. ഇതിനെതിരെ കേന്ദ്ര ട്രേഡ് യൂണിയന് സംഘടനകള് വമ്പിച്ച പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
മന്മോഹന്സിംഗിനെ നിയന്ത്രിക്കുന്നത് ബാഹ്യശക്തികളാണെന്ന് പ്രമുഖ ഗാന്ധിയന് അന്നാ ഹസാരെ അടുത്തദിവസം പറഞ്ഞിരുന്നു. അദ്ദേഹം പരോക്ഷമായി വിരല്ചൂണ്ടുന്നത് സോണിയാ ഗാന്ധിയെയാണെന്നുറപ്പ്. രാജ്യത്തിന് ആഗോളതലത്തില് തന്നെ അപമാനകരമായ വന്തോതിലുള്ള അഴിമതികളാണ് യു പി എ സര്ക്കാര് നടപ്പിലാക്കിയത്.
രാജ്യം നേരിടുന്ന കടുത്ത വിലക്കയറ്റത്തിന്റെ കാരണങ്ങള് അന്വേഷിച്ചാല് കേന്ദ്രസര്ക്കാരിന്റെ നയവൈകല്യങ്ങളാണെന്ന് വ്യക്തമാണ്. പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്ക്ക് നല്കി. അടുത്ത ദിവസങ്ങളില് ലിറ്ററിന് അഞ്ച് രൂപയാണ് വര്ധിപ്പിച്ചത്. ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വലിയതോതില് വില വര്ധിപ്പിക്കാനുള്ള നടപടികള് സ്വീകരിച്ചുവരികയാണ്. ജൂണ് ഒമ്പതിന് വര്ധനവ് നിലവില്വരുമെന്നാണ് അറിയുന്നത്. ഇതുകൂടി വരുമ്പോള് രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം ദുസഹമായി തീരുമെന്ന കാര്യത്തില് സംശയം വേണ്ട. രാജ്യത്ത് ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടുവരുമെന്നത് കോണ്ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമാണ്. അതിപ്പോഴും ചര്ച്ചകളില് മാത്രം ഒതുങ്ങികഴിയുകയാണ്. രണ്ട് വര്ഷമായിട്ടും നിയമം നടപ്പിലാക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സോണിയാ ഗാന്ധി അധ്യക്ഷയായ ദേശീയ ഉപദേശകസമിതി ഇപ്പോള് നിര്ദേശിച്ചിരിക്കുന്നത് ജനങ്ങളെ മൂന്നായി തരംതിരിക്കാനാണ്. സമൂഹത്തിന്റെ ഏറ്റവും താഴെ തട്ടിലുള്ളവര്, അതിനു മുകളില് ഉള്ളവര്, ഒഴിവാക്കപ്പെടേണ്ടവര് എന്നിങ്ങനെയാണ് തരംതിരിവിന് നിര്ദേശിച്ചിരിക്കുന്നത്. അതില് ഏറ്റവും പാവപ്പെട്ടവര്ക്ക് കിലോയ്ക്ക് മൂന്ന് രൂപ നിരക്കില് പ്രതിമാസം 35 കിലോഗ്രാം ധാന്യങ്ങള് വിതരണം ചെയ്യും. അതിനു തൊട്ടു മുകളില് ഉള്ളവര്ക്ക് താങ്ങ് വിലയുടെ പകുതി വിലയ്ക്ക് പ്രതിമാസം 20 കിലോഗ്രാം ധാന്യങ്ങള് നല്കും. മുകളിലുള്ളവര്ക്ക് റേഷനില്ല. ഈ തരംതിരിവ് എങ്ങനെ നിര്ണയിക്കും?
ബി പി എല്-എ പി എല് പട്ടിക തയ്യാറാക്കാന് ദേശീയ തലത്തില് ഒരു സെന്സസ് നടക്കുമെന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രി കെ വി തോമസ് ഇപ്പോള് പറയുന്നത്. 2012 ഓടെ ഇത് നടപ്പിലാക്കുമെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇതിനാവശ്യമായ പ്രാരംഭ നടപടികള് പോലും ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് മാത്രമല്ല, ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. ബി പി എല് നിര്ണയിക്കാന് ആസൂത്രണ കമ്മിഷന് നിര്ദ്ദേശിച്ചിരിക്കുന്നത് പട്ടണങ്ങളില് പ്രതിദിനം 20 രൂപയ്ക്ക് താഴെയും ഗ്രാമങ്ങളില് 15 രൂപയ്ക്ക് താഴെയും വരുമാനമുള്ളവരെയാണ്. ഇതാണോ കേന്ദ്രസര്ക്കാരും അംഗീകരിക്കുന്ന മാനദണ്ഡം? അതോ കേന്ദ്ര സര്ക്കാരിന് മറ്റ് ഏതെങ്കിലും മാനദണ്ഡം ഉണ്ടോ എന്ന് വ്യക്തമല്ല. ബി പി എല്-എ പി എല് വിഭജനം തന്നെ അശാസ്ത്രീയമാണെന്നും ഈ തരംതിരിവ് ഉപേക്ഷിക്കണമെന്നുമാണ് ഇതെക്കുറിച്ച് പഠിക്കാന് കേന്ദ്രസര്ക്കാര് നിയമിച്ച എല്ലാ സമിതികളും അഭിപ്രായപ്പെട്ടിരിക്കുന്നത്. എ പി എല് - ബി പി എല് വ്യത്യാസമില്ലാതെ മുഴുവന് ജനങ്ങള്ക്കും സബ്സിഡി നിരക്കില് റേഷന് വിതരണം നടത്തണമെന്നാണ് ഈ സമിതികളുടെയെല്ലാം ശുപാര്ശ. ഈ പംക്തിയില് നേരത്തെ സൂചിപ്പിച്ചിട്ടുള്ളതുപോലെ, രാജ്യത്തെ എല്ലാവര്ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില് ധാന്യം വിതരണം നടത്താന് അധികം വേണ്ടിവരുന്നത് 84.398 കോടി രൂപയാണ്. ഇതിന് പണമില്ലെന്നാണ് കേന്ദ്രസര്ക്കാരിന്റെ വാദം. രാജ്യത്ത് നിന്നും വിദേശത്തേയ്ക്ക് കള്ളക്കടത്ത് നടത്തിയ 50 ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിന്റെ ഒരംശം കണ്ടുകെട്ടാന് കഴിഞ്ഞാല് ഇത് നടപ്പിലാക്കാന് ഒരു പ്രയാസവുമില്ല. 2005-06 മുതല് 2010-11 വരെ രാജ്യത്തെ കോര്പ്പറേറ്റുകള്ക്ക് നല്കിയ നികുതി ഇളവ് 21,25,023 കോടി രൂപയാണ്.
സര്ക്കാര് ലോക്സഭയില് അവതരിപ്പിച്ചതാണ് ഈ കണക്ക്. ഇതില് ഒരംശംമതി രാജ്യത്തെ മുഴുവന് കുടുംബങ്ങള്ക്കും കിലോഗ്രാമിന് മൂന്ന് രൂപ നിരക്കില് റേഷന് നല്കാന്. ഇത് കോണ്ഗ്രസിന്റെ നയമാണ് വ്യക്തമാക്കുന്നത്. സാധാരണ ജനങ്ങളുടെ പട്ടിണി പരിഹരിക്കാന് കോണ്ഗ്രസിനും കേന്ദ്രസര്ക്കാരിനും താല്പര്യമില്ല. കോര്പ്പറേറ്റുകള്ക്ക് കൂടുതല് സൗജന്യങ്ങള് നല്കി, സമ്പന്നരെ കൂടുതല് സമ്പന്നരാക്കുന്നതാണ് കോണ്ഗ്രസിന്റെ നയം. വിലക്കയറ്റം പ്രതിരോധിക്കാന് അടുത്ത വര്ഷം മുതല് ചില്ലറ വിപണി വിദേശകുത്തകകള്ക്കായി തുറന്നുകൊടുക്കുമെന്നാണ് കേന്ദ്ര വാണിജ്യമന്ത്രി ജ്യോതിരാജിത്യ സിന്ധ്യ പറഞ്ഞിരിക്കുന്നത്. മുമ്പ് ഉയര്ന്ന വന് പ്രതിഷേധത്തെ തുടര്ന്ന് മാറ്റിവച്ചതാണ് ഈ നിര്ദേശം. ചെറുകിട വ്യാപാരമേഖലയിലെ ലക്ഷക്കണക്കിന് സാധാരണക്കാരെ വഴിയാധാരമാക്കുന്നതാണ് ഈ നിര്ദേശം,.
അതുപോലെ തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ് നടത്തിയ മറ്റൊരു വാഗ്ദാനമാണ് ലോക്സഭയിലും നിയമസഭകളിലേയ്ക്കും 33 ശതമാനം സ്ത്രീ സംവരണം. ഇതിനാവശ്യമായ നിയമം രാജ്യസഭ പാസാക്കിയിട്ടും അധികാരത്തില് വന്ന് രണ്ട് വര്ഷം കഴിഞ്ഞിട്ടും ലോക്സഭയില് ബില് അവതരിപ്പിക്കാന്പോലും മന്മോഹന്സിംഗ് സര്ക്കാര് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകളുടെ വോട്ട് നേടാന് വേണ്ടി ഒരു പ്രചരണായുധം മാത്രമായിരുന്നു കോണ്ഗ്രസിന് സ്ത്രീ സംവരണം.
ചുരുക്കിപറഞ്ഞാല് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളൊന്നും രണ്ട് വര്ഷത്തെ ഭരണംകൊണ്ട് മന്മോഹന്സിംഗ് സര്ക്കാര് നടപ്പാലാക്കിയിട്ടില്ല. എന്നു മാത്രമല്ല ലോകത്തിന് മുന്നില് ഇന്ത്യയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതരത്തില് അഴിമതിയുടെ ചെളിക്കുണ്ടില് കേന്ദ്രസര്ക്കാര് വീണിരിക്കുകയുമാണ്.
രാംദേവിന്റെ ഉയര്ച്ച റോക്കറ്റ് വേഗത്തില്
രാംദേവിന്റെ ഉയര്ച്ച റോക്കറ്റ് വേഗത്തില്
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ സമരം പ്രഖ്യാപിച്ച ബബാ രാംദേവിനെതിരെ കൂടുതല് കൂടുതല് ആരോപണങ്ങള് ഉയര്ന്നുവരാന് തുടങ്ങി. രാംദേവിന് 1100 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ, ഇതൊക്കെ ഏതു വഴിയിലൂടെയാണ് സമ്പാദിച്ചതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. പത്തു വര്ഷം മുമ്പ് സൈക്കിളില് ആയുര്വേദ മരുന്ന് വിറ്റുനടന്ന രാംദേവ് ഇത്ര ചുരുങ്ങിയ കാലത്തിനിടയില് എങ്ങിനെ സഹസ്രകോടിപതിയായി എന്നതിന് തൃപ്തികരമായ മറുപടി നല്കാന് രാംദേവിന്റെ അടുത്ത അനുയായികള്ക്ക് കഴിയുന്നില്ല.
ഹരിയാനയിലെ അലിപൂര് ഗ്രാമത്തില് ജനിച്ച രാംദേവ് 1992 നുശേഷമാണ് ഹരിദ്വാറില് ആയുര്വേദ മരുന്നു വില്ക്കാന് തുടങ്ങിയത്. സൈക്കിളിലും സൈക്കിള് റിക്ഷയിലും സഞ്ചരിച്ചായിരുന്നു മരുന്നു വില്പന. 1995 ല് ദിവ്യയോഗ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് രാംദേവിന്റെ പ്രവര്ത്തനമേഖല വിപുലമാകാന് തുടങ്ങിയത്. ദിവ്യയോഗ ട്രസ്റ്റ് ഉള്പ്പെടെ രാംദേവ് രൂപം നല്കിയ ട്രസ്റ്റുകള്ക്കു സംഭാവനകള് നികുതിയില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവര്ത്തനങ്ങള്ക്കുവേണ്ടി ലഭിക്കുന്ന സംഭാവനകള് വാണിജ്യ സ്ഥാപനങ്ങള്ക്കായി രാംദേവ് തിരിച്ചുവിട്ടു. ആയുര്വേദ മരുന്നുകള് മുതല് ജൈവഭക്ഷണ പദാര്ഥങ്ങള്വരെ ഉല്പ്പാദിപ്പിക്കുന്ന നാല്പതില്പരം കമ്പനികളാണ് രാംദേവ് പടുത്തുയര്ത്തിയത്.
വാണിജ്യ സാമ്രാജ്യം വിപുലീകരിക്കുന്നതിനിടയില് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് രാംദേവ് ഏര്പ്പെട്ടതായി പരാതികള് ഉയര്ന്നിരുന്നു. ഹരിദ്വാറില് അദ്ദേഹം പതഞ്ജലി ആയുര്വേദ കമ്പനിക്കുവേണ്ടി ഭൂമി വാങ്ങിയതില് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതായാണ് ആരോപണം.
നികുതി വെട്ടിച്ചതിന് 45 ലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിദ്വാര് എസ് ഡി എം കോടതി 2010 ല് വിധിച്ചിരുന്നു. ആയുര്വേദ ചെടികള് വളര്ത്തുന്നതിനാണ് ഭൂമി വാങ്ങിയതെന്നായിരുന്നു രാംദേവിന്റെ വാദം. എന്നാല് ആ സ്ഥലത്ത് ഔഷധ കൃഷിയൊന്നുമില്ലെന്ന് അന്വേഷണത്തില് തെളിഞ്ഞു.
ഹരിദ്വാര് ആസ്ഥാനമായുള്ള യോഗഗ്രാം എന്ന സുഖവാസ കേന്ദ്രം രാംദേവിന്റെ വകയാണ്. സമീപവാസികളുടെ സ്ഥലം കയ്യേറിയാണ് ഇവിടെ റിസോര്ട്ട് പണിതത്. അനധികൃത കയ്യേറ്റത്തിനെതിരെ ഗ്രാമവാസികള് സമരം തുടങ്ങി. സമീപത്തുള്ള മറ്റ് ഗ്രാമങ്ങളില് പകരം ഭൂമി വിലക്കുവാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ സമരത്തില് നിന്നും പിന്തിരിപ്പിക്കാന് രാംദേവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു വര്ഷമായി ഗ്രാമീണരും രാംദേവുമായുള്ള തര്ക്കം തുടരുകയാണ്. ''ഞങ്ങള്ക്ക് ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം. അവിടെ നിര്മിച്ച കെട്ടിടങ്ങള് പൊളിക്കുകയും ചെയ്യണം'' എന്നാണ് ഗ്രാമവാസിയായ അജാബസിംഗ് ചൗഹാന് ഔട്ട്ലുക്ക് വാരികയുടെ ലേഖകനോട് പറഞ്ഞത്.
രാംദേവിന്റെ പതാഞ്ജലി യോഗപീഠം ട്രസ്റ്റിനും അദിവ്യയോഗമന്ദിറിനും ഹരിദ്വാറില് ആയിരത്തോളം ഏക്കര് ഭൂമിയുണ്ട്. അവിടെയുള്ള ആശുപത്രിക്കും ഭൂമിക്കും തന്നെ 1200 കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ഹരിദ്വാറിലെ കൃപാലുബാഹില് ഒരു വാടകകെട്ടിടത്തില് താമസിച്ചിരുന്ന രാംദേവ് ഇപ്പോള് കഴിയുന്നത് ശിവകുടിയില് പണിത രമ്യഹര്മ്യത്തിലാണ്. ആറ് ഏക്കര് ഭൂമിയിലാണ് വീട്. 30 കോടിയിലധികം രൂപ വില മതിക്കുന്ന കെട്ടിടമാണിത്.
രാംദേവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആചാര്യ ബാലകൃഷ്ണയാണ്. രാംദേവിന്റെ വക്താവായി അറിയപ്പെടുന്ന ബാലകൃഷ്ണയ്ക്ക് എതിരായും ഗുരുതരമായ ആരോപണങ്ങള് ഉയര്ന്നിട്ടുണ്ട്. പതാഞ്ജലി ട്രസ്റ്റില് 3.47 കോടി രൂപയുടെ ഓഹരി ബാലകൃഷ്ണയ്ക്കുണ്ട്. നേപ്പാള് സ്വദേശിയായ ബാലകൃഷ്ണ വ്യാജ സത്യവാങ്മൂലം നല്കിയാണ് ഇന്ത്യന് പാസ്പോര്ട്ടും ആയുധ ലൈസന്സും സമ്പാദിച്ചതെന്നാണ് ഒരു ആരോപണം.
അര്ബുദം തുടങ്ങി എല്ലാ രോഗങ്ങള്ക്കുമുള്ള മരുന്ന് തന്റെ പക്കലുണ്ടെന്നാണ് രാംദേവ് അവകാശപ്പെടുന്നത്. രാംദേവിന്റെ ആയുര്വേദ മരുന്ന് സേവിച്ച് അര്ബുദ രോഗമുക്തി നേടിയവരുണ്ടെന്ന് അനുയായികള് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനുള്ള വിശ്വസനീയമായ തെളിവുകള് ഹാജരാക്കാന് കഴിഞ്ഞിട്ടില്ല.
രാംദേവിനെതിരായി ഉയര്ന്ന ആരോപണങ്ങള് സി ബി ഐ അന്വേഷിക്കണമെന്ന് ഉത്തരഖണ്ഡിലെ നാലു എം എല് എമാര് ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഈ എം എല് എമാര് കോണ്ഗ്രസുകാരാണ്. ഗോമൂത്രമാണ് രാംദേവ് വില്ക്കുന്ന ആയുര്വേദ ഔഷധങ്ങളില് ഒന്ന്.
''രാംദേവ് വില്പന നടത്തുന്നു എന്ന് അവകാശപ്പെടുന്നത്ര ഗോമൂത്രത്തിന്റെ അളവോളം വെള്ളം ഉത്തരഖണ്ഡിലെ പശുക്കള് കുടിക്കുന്നില്ല'' എന്നാണ് കിഷോര് ഉപാധ്യായ എം എല് എ ചൂണ്ടിക്കാട്ടിയത്. കോണ്ഗ്രസ് എം എല് എ മാര്ക്ക് രാംദേവിന്റെ ദിവ്യശക്തിയില് വിശ്വാസമില്ലെങ്കിലും കേന്ദ്രമന്ത്രിമാര് ഉള്പ്പെടെയുള്ള പല കോണ്ഗ്രസ് നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്. കമല്നാഥ്, സുബോധ്കാന്ത് സഹായ് തുടങ്ങിയവര് അവരില് ഉള്പ്പെടും.
അഴിമതിക്കും കള്ളപ്പണത്തിനും എതിരെ സമരം പ്രഖ്യാപിച്ച ബബാ രാംദേവിനെതിരെ കൂടുതല് കൂടുതല് ആരോപണങ്ങള് ഉയര്ന്നുവരാന് തുടങ്ങി. രാംദേവിന് 1100 കോടി രൂപയുടെ ആസ്തിയുണ്ടെന്ന് അദ്ദേഹം തന്നെ പ്രഖ്യാപിച്ചതോടെ, ഇതൊക്കെ ഏതു വഴിയിലൂടെയാണ് സമ്പാദിച്ചതെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. പത്തു വര്ഷം മുമ്പ് സൈക്കിളില് ആയുര്വേദ മരുന്ന് വിറ്റുനടന്ന രാംദേവ് ഇത്ര ചുരുങ്ങിയ കാലത്തിനിടയില് എങ്ങിനെ സഹസ്രകോടിപതിയായി എന്നതിന് തൃപ്തികരമായ മറുപടി നല്കാന് രാംദേവിന്റെ അടുത്ത അനുയായികള്ക്ക് കഴിയുന്നില്ല.
ഹരിയാനയിലെ അലിപൂര് ഗ്രാമത്തില് ജനിച്ച രാംദേവ് 1992 നുശേഷമാണ് ഹരിദ്വാറില് ആയുര്വേദ മരുന്നു വില്ക്കാന് തുടങ്ങിയത്. സൈക്കിളിലും സൈക്കിള് റിക്ഷയിലും സഞ്ചരിച്ചായിരുന്നു മരുന്നു വില്പന. 1995 ല് ദിവ്യയോഗ ട്രസ്റ്റ് രൂപീകരിച്ചതോടെയാണ് രാംദേവിന്റെ പ്രവര്ത്തനമേഖല വിപുലമാകാന് തുടങ്ങിയത്. ദിവ്യയോഗ ട്രസ്റ്റ് ഉള്പ്പെടെ രാംദേവ് രൂപം നല്കിയ ട്രസ്റ്റുകള്ക്കു സംഭാവനകള് നികുതിയില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യ പ്രവര്ത്തനങ്ങള്ക്കുവേണ്ടി ലഭിക്കുന്ന സംഭാവനകള് വാണിജ്യ സ്ഥാപനങ്ങള്ക്കായി രാംദേവ് തിരിച്ചുവിട്ടു. ആയുര്വേദ മരുന്നുകള് മുതല് ജൈവഭക്ഷണ പദാര്ഥങ്ങള്വരെ ഉല്പ്പാദിപ്പിക്കുന്ന നാല്പതില്പരം കമ്പനികളാണ് രാംദേവ് പടുത്തുയര്ത്തിയത്.
വാണിജ്യ സാമ്രാജ്യം വിപുലീകരിക്കുന്നതിനിടയില് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പ് ഉള്പ്പെടെയുള്ള കുറ്റകൃത്യങ്ങളില് രാംദേവ് ഏര്പ്പെട്ടതായി പരാതികള് ഉയര്ന്നിരുന്നു. ഹരിദ്വാറില് അദ്ദേഹം പതഞ്ജലി ആയുര്വേദ കമ്പനിക്കുവേണ്ടി ഭൂമി വാങ്ങിയതില് സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതായാണ് ആരോപണം.
നികുതി വെട്ടിച്ചതിന് 45 ലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിദ്വാര് എസ് ഡി എം കോടതി 2010 ല് വിധിച്ചിരുന്നു. ആയുര്വേദ ചെടികള് വളര്ത്തുന്നതിനാണ് ഭൂമി വാങ്ങിയതെന്നായിരുന്നു രാംദേവിന്റെ വാദം. എന്നാല് ആ സ്ഥലത്ത് ഔഷധ കൃഷിയൊന്നുമില്ലെന്ന് അന്വേഷണത്തില് തെളിഞ്ഞു.
ഹരിദ്വാര് ആസ്ഥാനമായുള്ള യോഗഗ്രാം എന്ന സുഖവാസ കേന്ദ്രം രാംദേവിന്റെ വകയാണ്. സമീപവാസികളുടെ സ്ഥലം കയ്യേറിയാണ് ഇവിടെ റിസോര്ട്ട് പണിതത്. അനധികൃത കയ്യേറ്റത്തിനെതിരെ ഗ്രാമവാസികള് സമരം തുടങ്ങി. സമീപത്തുള്ള മറ്റ് ഗ്രാമങ്ങളില് പകരം ഭൂമി വിലക്കുവാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്ത് ഗ്രാമീണരെ സമരത്തില് നിന്നും പിന്തിരിപ്പിക്കാന് രാംദേവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നാലു വര്ഷമായി ഗ്രാമീണരും രാംദേവുമായുള്ള തര്ക്കം തുടരുകയാണ്. ''ഞങ്ങള്ക്ക് ഞങ്ങളുടെ ഭൂമി തിരിച്ചുകിട്ടണം. അവിടെ നിര്മിച്ച കെട്ടിടങ്ങള് പൊളിക്കുകയും ചെയ്യണം'' എന്നാണ് ഗ്രാമവാസിയായ അജാബസിംഗ് ചൗഹാന് ഔട്ട്ലുക്ക് വാരികയുടെ ലേഖകനോട് പറഞ്ഞത്.
രാംദേവിന്റെ പതാഞ്ജലി യോഗപീഠം ട്രസ്റ്റിനും അദിവ്യയോഗമന്ദിറിനും ഹരിദ്വാറില് ആയിരത്തോളം ഏക്കര് ഭൂമിയുണ്ട്. അവിടെയുള്ള ആശുപത്രിക്കും ഭൂമിക്കും തന്നെ 1200 കോടിയോളം രൂപ വിലവരുമെന്നാണ് കണക്കാക്കുന്നത്.
ഹരിദ്വാറിലെ കൃപാലുബാഹില് ഒരു വാടകകെട്ടിടത്തില് താമസിച്ചിരുന്ന രാംദേവ് ഇപ്പോള് കഴിയുന്നത് ശിവകുടിയില് പണിത രമ്യഹര്മ്യത്തിലാണ്. ആറ് ഏക്കര് ഭൂമിയിലാണ് വീട്. 30 കോടിയിലധികം രൂപ വില മതിക്കുന്ന കെട്ടിടമാണിത്.
രാംദേവിന്റെ ഏറ്റവും വിശ്വസ്തനായ അനുയായി ആചാര്യ ബാലകൃഷ്ണയാണ്. രാംദേവിന്റെ വക്താവായി അറിയപ്പെടുന്ന ബാലകൃഷ്ണയ്ക്ക് എതിരായും ഗുരുതരമായ ആരോപണങ്ങള് ഉയര്ന്നിട്ടുണ്ട്. പതാഞ്ജലി ട്രസ്റ്റില് 3.47 കോടി രൂപയുടെ ഓഹരി ബാലകൃഷ്ണയ്ക്കുണ്ട്. നേപ്പാള് സ്വദേശിയായ ബാലകൃഷ്ണ വ്യാജ സത്യവാങ്മൂലം നല്കിയാണ് ഇന്ത്യന് പാസ്പോര്ട്ടും ആയുധ ലൈസന്സും സമ്പാദിച്ചതെന്നാണ് ഒരു ആരോപണം.
അര്ബുദം തുടങ്ങി എല്ലാ രോഗങ്ങള്ക്കുമുള്ള മരുന്ന് തന്റെ പക്കലുണ്ടെന്നാണ് രാംദേവ് അവകാശപ്പെടുന്നത്. രാംദേവിന്റെ ആയുര്വേദ മരുന്ന് സേവിച്ച് അര്ബുദ രോഗമുക്തി നേടിയവരുണ്ടെന്ന് അനുയായികള് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇതിനുള്ള വിശ്വസനീയമായ തെളിവുകള് ഹാജരാക്കാന് കഴിഞ്ഞിട്ടില്ല.
രാംദേവിനെതിരായി ഉയര്ന്ന ആരോപണങ്ങള് സി ബി ഐ അന്വേഷിക്കണമെന്ന് ഉത്തരഖണ്ഡിലെ നാലു എം എല് എമാര് ഈയിടെ ആവശ്യപ്പെട്ടിരുന്നു. ഈ എം എല് എമാര് കോണ്ഗ്രസുകാരാണ്. ഗോമൂത്രമാണ് രാംദേവ് വില്ക്കുന്ന ആയുര്വേദ ഔഷധങ്ങളില് ഒന്ന്.
''രാംദേവ് വില്പന നടത്തുന്നു എന്ന് അവകാശപ്പെടുന്നത്ര ഗോമൂത്രത്തിന്റെ അളവോളം വെള്ളം ഉത്തരഖണ്ഡിലെ പശുക്കള് കുടിക്കുന്നില്ല'' എന്നാണ് കിഷോര് ഉപാധ്യായ എം എല് എ ചൂണ്ടിക്കാട്ടിയത്. കോണ്ഗ്രസ് എം എല് എ മാര്ക്ക് രാംദേവിന്റെ ദിവ്യശക്തിയില് വിശ്വാസമില്ലെങ്കിലും കേന്ദ്രമന്ത്രിമാര് ഉള്പ്പെടെയുള്ള പല കോണ്ഗ്രസ് നേതാക്കന്മാരും അദ്ദേഹത്തിന്റെ അടുത്ത അനുയായികളാണ്. കമല്നാഥ്, സുബോധ്കാന്ത് സഹായ് തുടങ്ങിയവര് അവരില് ഉള്പ്പെടും.
രാജ്യരക്ഷ കൈവിട്ടും കുംഭകോണം
രാജ്യരക്ഷ കൈവിട്ടും കുംഭകോണം
രാജ്യസുരക്ഷപോലും കേന്ദ്ര യുപിഎ സര്ക്കാരിന്റെ പക്കല് അപകടത്തിലാവുന്നുവെന്ന അപായകരമായ മുന്നറിയിപ്പാണ് സുപ്രീംകോടതിയില്നിന്ന് കഴിഞ്ഞദിവസമുണ്ടായത്. 2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട പ്രശ്നത്തില് തുറന്നടിച്ചുതന്നെ ഇക്കാര്യം പറഞ്ഞ പരമാധികാര നീതിന്യായപീഠം ഹസന് അലിഖാന് കേസില് വരികള്ക്കിടയിലൂടെയും ഇതുതന്നെ പറഞ്ഞു. വിദേശ ടെലികോം കമ്പനികളായ എത്തിസലാത്തിനും ഡി ബി ടെലികോമിനും എസ്ടെല്ലിനും നമ്മുടെ ടെലികോം മേഖലയില് കടന്നുകയറാനുള്ള അനുവാദം നല്കിയ യുപിഎ സര്ക്കാരിന്റെ തീരുമാനത്തെയാണ് രാജ്യസുരക്ഷയില്പോലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായി സുപ്രീംകോടതി വിലയിരുത്തിയത്.
ഈ വിദേശകമ്പനികള്ക്ക് അനുമതി നല്കുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന് കമ്പനികളുടെ പശ്ചാത്തലം, അവരുടെ വിവരവിനിമയം സംബന്ധിച്ച സാങ്കേതിക സാധ്യതകള് തുടങ്ങിയവയൊക്കെ സമഗ്രമായി പരിശോധിച്ച ആഭ്യന്തരവകുപ്പുതന്നെ റിപ്പോര്ട്ട് നല്കിയിരുന്നതാണ്. രാജ്യത്തിന്റെ മര്മപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളിലേക്കടക്കം ആകാശവീചികളിലൂടെ കടന്നുകയറാനും അവിടങ്ങളിലെ അതിപ്രധാനമായ രാജ്യരക്ഷാവിവരങ്ങള്വരെ ചോര്ത്തിയെടുത്ത് വിദേശത്തേക്ക് കടത്താനും ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇവര്ക്കുള്ളത് എന്നും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില് ഇവരുടെ വരവ് അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് ആഭ്യന്തരവകുപ്പ് സൂക്ഷ്മ പരിശോധനകള്ക്കുശേഷം വിലയിരുത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്ട്ട് കിട്ടിയിട്ടും അത് അവഗണിച്ച് ടെലികോം രംഗത്ത് പ്രവര്ത്തിക്കാന് ഇവര്ക്ക് അനുവാദം നല്കുകയാണ് കേന്ദ്രസര്ക്കാര് ചെയ്തത്. എന്താവാം ഇതിന് യുപിഎ മന്ത്രിസഭയെ പ്രേരിപ്പിച്ചത് എന്ന അതിപ്രധാന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. രാജ്യസുരക്ഷാകാര്യത്തില് ഇങ്ങനെ വിട്ടുവീഴ്ച ചെയ്യാന് യുപിഎ സര്ക്കാരിന് എങ്ങനെ കഴിയുന്നുവെന്നത് മുഴുവന് ദേശാഭിമാനികളും ആലോചിക്കേണ്ടതുണ്ട്.
പ്രതിരോധസജ്ജത സംബന്ധിച്ച വിവരങ്ങള്, സൈന്യശേഷി സംബന്ധിച്ച കാര്യങ്ങള്, സൈന്യസ്ഥാപനങ്ങള് സംബന്ധിച്ച മാപ്പുകള് തുടങ്ങിയവപോലും ഇന്ത്യയില്നിന്ന് വിദേശത്തേക്ക് ചോര്ന്നുപോകാനിടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്ട്ട്. ഒരുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ റെക്കോര്ഡ് കുംഭകോണത്തിനുള്ള സാധ്യതയ്ക്ക് ആ റിപ്പോര്ട്ട് ഒരു തടസ്സമാവാതെ നോക്കുന്നതിനാണ് യുപിഎ മന്ത്രിസഭ വ്യഗ്രതകാട്ടിയത്. അപാരമായ അഴിമതിക്കുള്ള സാധ്യത മുമ്പില്വന്നപ്പോള് രാജ്യസുരക്ഷയേക്കാള് പ്രാധാന്യം ഈ അഴിമതിക്കായി എന്നതാണ് സത്യം. ഈ രാജ്യം ഇത്തരമൊരു അഴിമതിസംഘത്തിന്റെ കൈയില് എത്രത്തോളം സുരക്ഷിതമാണെന്ന് പറയാന് കഴിയും. ഈ ചോദ്യമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഈ ചോദ്യം ജനതയുടെ മുമ്പില്വച്ച ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയും രാജ്യത്തിന്റെയാകെ നന്ദിയര്ഹിക്കുന്നുവെന്നകാര്യം നിസ്സംശയമാണ്.
വിദേശനിക്ഷേപം സ്വന്തമാക്കാനുള്ള ഭ്രാന്തമായ വ്യഗ്രതയില് ദേശസുരക്ഷയെ ബലികഴിക്കുകയാണ് യുപിഎ സര്ക്കാര് എന്നത് വ്യക്തം. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്ട്ട് കണ്ടില്ലെന്നുനടിച്ച് ധൃതിയില് ആ കമ്പനികളെ സ്വീകരിക്കുകയാണ് ടെലികോം വകുപ്പ് ചെയ്തത്. ഇത് എന്തുകൊണ്ടുണ്ടായി എന്നതുസംബന്ധിച്ച് പ്രധാനമന്ത്രി മന്മോഹന് രാജ്യത്തിനുമുമ്പില് വിശദീകരണം നല്കാന് ബാധ്യസ്ഥനാണ്. തങ്ങള് ഈ മേഖലയില് വിദഗ്ധരല്ല എന്നും, എന്നാല് കാര്യങ്ങള് ശ്രദ്ധിച്ചില്ലെങ്കില് ഇവിടത്തെ സൈന്യത്തിന്റെ പ്രവര്ത്തനങ്ങള്പോലും രാജ്യത്തുനിന്ന് ചോര്ന്നുപോകുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. രാജ്യത്തെയാകെ ഉല്ക്കണ്ഠപ്പെടുത്താന് പോരുന്ന വിഷയമാണിത്. സിവിസി പ്രശ്നത്തിലെന്നപോലെ, ഇക്കാര്യത്തിലും താന് ഒന്നുമറിഞ്ഞില്ല എന്ന മട്ടില് മന്മോഹന്സിങ് ഒഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്, ഒന്നുമറിയാതെ പ്രധാനമന്ത്രിസ്ഥാനത്ത് ഇദ്ദേഹം എന്തിനിരിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മന്മോഹന്സിങ്ങിനെ മുന്നില്നിര്ത്തി വിദേശതാല്പ്പര്യങ്ങള് ഇന്ത്യയില് സ്വന്തം താല്പ്പര്യങ്ങള് നടപ്പാക്കിയെടുക്കുന്നുവെന്നത് തെളിയുകയാണ്. ആ ശക്തികള്ക്കും അവയ്ക്ക് ഇന്ത്യയിലുള്ള സ്വാധീനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
അമേരിക്ക മുതല് ഇസ്രയേല്വരെയുള്ള ശക്തികളുടെ സൈന്യങ്ങളുമായി ചേര്ന്ന് സൈനികാഭ്യാസം നടത്താന് മടിക്കാത്ത ഭരണമാണ് യുപിഎയുടേത്. അമേരിക്കന് സൈന്യാധിപനെ പട്ടുവിരിച്ച് സ്വീകരിച്ചതാണിവര്. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയില് വന്നപ്പോള് പ്രോട്ടോകോള്പോലും കാറ്റില്പറത്തി പ്രധാനമന്ത്രിതന്നെ വിമാനത്താവളത്തില്പോയി സ്വീകരിച്ച ചരിത്രവുമിവിടെയുണ്ട്. ഇത്തരം കാര്യങ്ങളുടെ പശ്ചാത്തലത്തില് നോക്കിയാല്, രാജ്യസുരക്ഷയേക്കാള് യുപിഎ മന്ത്രിസഭയുടെ പരിഗണന മറ്റുചില കാര്യങ്ങളിലാണെന്നുകാണാം. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കുപോലും ഈ വിധത്തില് പറയേണ്ടിവന്നതിന്റെ ഗൌരവാവസ്ഥയെ കാണേണ്ടത്.
സുപ്രീംകോടതിയുടെ വിമര്ശത്തിന് വിധേയമായ മറ്റൊരു കാര്യം കുറ്റവാളിയായ ഹസ്സന് അലിഖാനെതിരെ ഭീകരപ്രവര്ത്തന കുറ്റം ചുമത്താന് സര്ക്കാര് കാട്ടുന്ന വൈമുഖ്യമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള് മാത്രം അയാളുടെമേല് ചുമത്തി അതേക്കാള് പ്രധാനമായ കുറ്റകൃത്യങ്ങള് മറച്ചുവയ്ക്കുകയാണ് കേന്ദ്രസര്ക്കാര്. ഭീകരപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിട്ടുള്ളവരും ആയുധദല്ലാളന്മാരുമൊക്കെയായി ഹസ്സന് അലിക്ക് ബന്ധമുണ്ടെന്ന കാര്യം വ്യക്തമായിട്ടും അയാള്ക്കെതിരായ കുറ്റപത്രത്തില് അതൊന്നും കാണാത്തതെന്ത് എന്നാണ് കോടതി ചോദിച്ചത്. മുംബൈ കൂട്ടക്കൊല കേസിന്റെ സൂത്രധാരനായ ഡേവിഡ് ഹെഡ്ലിക്ക് ഇന്ത്യയില്നിന്ന് രക്ഷപ്പെടാന് അവസരമുണ്ടാക്കിയ ഭരണമാണിത്. അത്തരമൊരു ഭരണത്തില് ഹസ്സന് അലിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാവുമെന്നതില് അത്ഭുതമില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള ഭീകരപ്രവര്ത്തകരുമായി ബന്ധമുള്ള ഹസ്സന് അലിക്കെതിരെ നിയമവിരുദ്ധ പ്രവര്ത്തന നിരോധനനിയമവും ഭീകരപ്രവര്ത്തന നിരോധന നിയമവും വ്യവസ്ഥചെയ്യുന്ന വകുപ്പുകള്പ്രകാരം കുറ്റംചുമത്താന് നിര്ദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. അന്വേഷണം നേരായവഴിക്കല്ല പുരോഗമിക്കുന്നത് എന്ന കോടതിയുടെ വിമര്ശവും ശ്രദ്ധേയമാണ്. ഹസ്സന് അലിയെ അറസ്റ്റുചെയ്യാന് മടിച്ചാണെങ്കിലും യുപിഎ സര്ക്കാര്തയ്യാറായത് സുപ്രീംകോടതിയില്നിന്ന് അതിരൂക്ഷമായ വിമര്ശങ്ങള് അക്കാര്യത്തിലുണ്ടായപ്പോള് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ഏതായാലും യുപിഎ സര്ക്കാര് ജനതാല്പ്പര്യവും രാജ്യതാല്പ്പര്യവും അപകടപ്പെടുത്തി മുമ്പോട്ടുപോകുമ്പോള് ഈ വിധത്തില് സുപ്രീംകോടതി അതിനെ തടയാനിടപെടുന്നുവെന്നത് സ്വാഗതാര്ഹമാണ്.
*****
ദേശാഭിമാനി മുഖപ്രസംഗം 11032011
രാജ്യസുരക്ഷപോലും കേന്ദ്ര യുപിഎ സര്ക്കാരിന്റെ പക്കല് അപകടത്തിലാവുന്നുവെന്ന അപായകരമായ മുന്നറിയിപ്പാണ് സുപ്രീംകോടതിയില്നിന്ന് കഴിഞ്ഞദിവസമുണ്ടായത്. 2ജി സ്പെക്ട്രം കുംഭകോണവുമായി ബന്ധപ്പെട്ട പ്രശ്നത്തില് തുറന്നടിച്ചുതന്നെ ഇക്കാര്യം പറഞ്ഞ പരമാധികാര നീതിന്യായപീഠം ഹസന് അലിഖാന് കേസില് വരികള്ക്കിടയിലൂടെയും ഇതുതന്നെ പറഞ്ഞു. വിദേശ ടെലികോം കമ്പനികളായ എത്തിസലാത്തിനും ഡി ബി ടെലികോമിനും എസ്ടെല്ലിനും നമ്മുടെ ടെലികോം മേഖലയില് കടന്നുകയറാനുള്ള അനുവാദം നല്കിയ യുപിഎ സര്ക്കാരിന്റെ തീരുമാനത്തെയാണ് രാജ്യസുരക്ഷയില്പോലും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായി സുപ്രീംകോടതി വിലയിരുത്തിയത്.
ഈ വിദേശകമ്പനികള്ക്ക് അനുമതി നല്കുന്നത് സുരക്ഷാപ്രശ്നങ്ങളുണ്ടാക്കുമെന്ന് കമ്പനികളുടെ പശ്ചാത്തലം, അവരുടെ വിവരവിനിമയം സംബന്ധിച്ച സാങ്കേതിക സാധ്യതകള് തുടങ്ങിയവയൊക്കെ സമഗ്രമായി പരിശോധിച്ച ആഭ്യന്തരവകുപ്പുതന്നെ റിപ്പോര്ട്ട് നല്കിയിരുന്നതാണ്. രാജ്യത്തിന്റെ മര്മപ്രധാനമായ പ്രതിരോധ കേന്ദ്രങ്ങളിലേക്കടക്കം ആകാശവീചികളിലൂടെ കടന്നുകയറാനും അവിടങ്ങളിലെ അതിപ്രധാനമായ രാജ്യരക്ഷാവിവരങ്ങള്വരെ ചോര്ത്തിയെടുത്ത് വിദേശത്തേക്ക് കടത്താനും ശേഷിയുള്ള സാങ്കേതിക സംവിധാനങ്ങളാണ് ഇവര്ക്കുള്ളത് എന്നും അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, പ്രതിരോധം തുടങ്ങിയ മേഖലകളില് ഇവരുടെ വരവ് അതിഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് ആഭ്യന്തരവകുപ്പ് സൂക്ഷ്മ പരിശോധനകള്ക്കുശേഷം വിലയിരുത്തിയത്. ഇതുസംബന്ധിച്ച റിപ്പോര്ട്ട് കിട്ടിയിട്ടും അത് അവഗണിച്ച് ടെലികോം രംഗത്ത് പ്രവര്ത്തിക്കാന് ഇവര്ക്ക് അനുവാദം നല്കുകയാണ് കേന്ദ്രസര്ക്കാര് ചെയ്തത്. എന്താവാം ഇതിന് യുപിഎ മന്ത്രിസഭയെ പ്രേരിപ്പിച്ചത് എന്ന അതിപ്രധാന ചോദ്യമാണ് സുപ്രീംകോടതി ഉന്നയിച്ചത്. രാജ്യസുരക്ഷാകാര്യത്തില് ഇങ്ങനെ വിട്ടുവീഴ്ച ചെയ്യാന് യുപിഎ സര്ക്കാരിന് എങ്ങനെ കഴിയുന്നുവെന്നത് മുഴുവന് ദേശാഭിമാനികളും ആലോചിക്കേണ്ടതുണ്ട്.
പ്രതിരോധസജ്ജത സംബന്ധിച്ച വിവരങ്ങള്, സൈന്യശേഷി സംബന്ധിച്ച കാര്യങ്ങള്, സൈന്യസ്ഥാപനങ്ങള് സംബന്ധിച്ച മാപ്പുകള് തുടങ്ങിയവപോലും ഇന്ത്യയില്നിന്ന് വിദേശത്തേക്ക് ചോര്ന്നുപോകാനിടയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് ആഭ്യന്തരവകുപ്പിന്റെ റിപ്പോര്ട്ട്. ഒരുലക്ഷത്തി എഴുപത്താറായിരം കോടി രൂപയുടെ റെക്കോര്ഡ് കുംഭകോണത്തിനുള്ള സാധ്യതയ്ക്ക് ആ റിപ്പോര്ട്ട് ഒരു തടസ്സമാവാതെ നോക്കുന്നതിനാണ് യുപിഎ മന്ത്രിസഭ വ്യഗ്രതകാട്ടിയത്. അപാരമായ അഴിമതിക്കുള്ള സാധ്യത മുമ്പില്വന്നപ്പോള് രാജ്യസുരക്ഷയേക്കാള് പ്രാധാന്യം ഈ അഴിമതിക്കായി എന്നതാണ് സത്യം. ഈ രാജ്യം ഇത്തരമൊരു അഴിമതിസംഘത്തിന്റെ കൈയില് എത്രത്തോളം സുരക്ഷിതമാണെന്ന് പറയാന് കഴിയും. ഈ ചോദ്യമാണ് രാജ്യം ഇന്ന് നേരിടുന്നത്. ഈ ചോദ്യം ജനതയുടെ മുമ്പില്വച്ച ജസ്റ്റിസുമാരായ ജി എസ് സിങ്വിയും എ കെ ഗാംഗുലിയും രാജ്യത്തിന്റെയാകെ നന്ദിയര്ഹിക്കുന്നുവെന്നകാര്യം നിസ്സംശയമാണ്.
വിദേശനിക്ഷേപം സ്വന്തമാക്കാനുള്ള ഭ്രാന്തമായ വ്യഗ്രതയില് ദേശസുരക്ഷയെ ബലികഴിക്കുകയാണ് യുപിഎ സര്ക്കാര് എന്നത് വ്യക്തം. ആഭ്യന്തരവകുപ്പിന്റെ റിപ്പോര്ട്ട് കണ്ടില്ലെന്നുനടിച്ച് ധൃതിയില് ആ കമ്പനികളെ സ്വീകരിക്കുകയാണ് ടെലികോം വകുപ്പ് ചെയ്തത്. ഇത് എന്തുകൊണ്ടുണ്ടായി എന്നതുസംബന്ധിച്ച് പ്രധാനമന്ത്രി മന്മോഹന് രാജ്യത്തിനുമുമ്പില് വിശദീകരണം നല്കാന് ബാധ്യസ്ഥനാണ്. തങ്ങള് ഈ മേഖലയില് വിദഗ്ധരല്ല എന്നും, എന്നാല് കാര്യങ്ങള് ശ്രദ്ധിച്ചില്ലെങ്കില് ഇവിടത്തെ സൈന്യത്തിന്റെ പ്രവര്ത്തനങ്ങള്പോലും രാജ്യത്തുനിന്ന് ചോര്ന്നുപോകുമെന്നുമാണ് സുപ്രീംകോടതി പറഞ്ഞത്. രാജ്യത്തെയാകെ ഉല്ക്കണ്ഠപ്പെടുത്താന് പോരുന്ന വിഷയമാണിത്. സിവിസി പ്രശ്നത്തിലെന്നപോലെ, ഇക്കാര്യത്തിലും താന് ഒന്നുമറിഞ്ഞില്ല എന്ന മട്ടില് മന്മോഹന്സിങ് ഒഴിയുമോ എന്ന് നിശ്ചയമില്ല. എന്നാല്, ഒന്നുമറിയാതെ പ്രധാനമന്ത്രിസ്ഥാനത്ത് ഇദ്ദേഹം എന്തിനിരിക്കുന്നുവെന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്. മന്മോഹന്സിങ്ങിനെ മുന്നില്നിര്ത്തി വിദേശതാല്പ്പര്യങ്ങള് ഇന്ത്യയില് സ്വന്തം താല്പ്പര്യങ്ങള് നടപ്പാക്കിയെടുക്കുന്നുവെന്നത് തെളിയുകയാണ്. ആ ശക്തികള്ക്കും അവയ്ക്ക് ഇന്ത്യയിലുള്ള സ്വാധീനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
അമേരിക്ക മുതല് ഇസ്രയേല്വരെയുള്ള ശക്തികളുടെ സൈന്യങ്ങളുമായി ചേര്ന്ന് സൈനികാഭ്യാസം നടത്താന് മടിക്കാത്ത ഭരണമാണ് യുപിഎയുടേത്. അമേരിക്കന് സൈന്യാധിപനെ പട്ടുവിരിച്ച് സ്വീകരിച്ചതാണിവര്. യുഎസ് ഡെപ്യൂട്ടി സെക്രട്ടറി ഇന്ത്യയില് വന്നപ്പോള് പ്രോട്ടോകോള്പോലും കാറ്റില്പറത്തി പ്രധാനമന്ത്രിതന്നെ വിമാനത്താവളത്തില്പോയി സ്വീകരിച്ച ചരിത്രവുമിവിടെയുണ്ട്. ഇത്തരം കാര്യങ്ങളുടെ പശ്ചാത്തലത്തില് നോക്കിയാല്, രാജ്യസുരക്ഷയേക്കാള് യുപിഎ മന്ത്രിസഭയുടെ പരിഗണന മറ്റുചില കാര്യങ്ങളിലാണെന്നുകാണാം. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിക്കുപോലും ഈ വിധത്തില് പറയേണ്ടിവന്നതിന്റെ ഗൌരവാവസ്ഥയെ കാണേണ്ടത്.
സുപ്രീംകോടതിയുടെ വിമര്ശത്തിന് വിധേയമായ മറ്റൊരു കാര്യം കുറ്റവാളിയായ ഹസ്സന് അലിഖാനെതിരെ ഭീകരപ്രവര്ത്തന കുറ്റം ചുമത്താന് സര്ക്കാര് കാട്ടുന്ന വൈമുഖ്യമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങള് മാത്രം അയാളുടെമേല് ചുമത്തി അതേക്കാള് പ്രധാനമായ കുറ്റകൃത്യങ്ങള് മറച്ചുവയ്ക്കുകയാണ് കേന്ദ്രസര്ക്കാര്. ഭീകരപ്രവര്ത്തനങ്ങളില് ഏര്പ്പെട്ടിട്ടുള്ളവരും ആയുധദല്ലാളന്മാരുമൊക്കെയായി ഹസ്സന് അലിക്ക് ബന്ധമുണ്ടെന്ന കാര്യം വ്യക്തമായിട്ടും അയാള്ക്കെതിരായ കുറ്റപത്രത്തില് അതൊന്നും കാണാത്തതെന്ത് എന്നാണ് കോടതി ചോദിച്ചത്. മുംബൈ കൂട്ടക്കൊല കേസിന്റെ സൂത്രധാരനായ ഡേവിഡ് ഹെഡ്ലിക്ക് ഇന്ത്യയില്നിന്ന് രക്ഷപ്പെടാന് അവസരമുണ്ടാക്കിയ ഭരണമാണിത്. അത്തരമൊരു ഭരണത്തില് ഹസ്സന് അലിക്ക് രക്ഷപ്പെടാനുള്ള പഴുതുണ്ടാവുമെന്നതില് അത്ഭുതമില്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള ഭീകരപ്രവര്ത്തകരുമായി ബന്ധമുള്ള ഹസ്സന് അലിക്കെതിരെ നിയമവിരുദ്ധ പ്രവര്ത്തന നിരോധനനിയമവും ഭീകരപ്രവര്ത്തന നിരോധന നിയമവും വ്യവസ്ഥചെയ്യുന്ന വകുപ്പുകള്പ്രകാരം കുറ്റംചുമത്താന് നിര്ദേശിച്ചിരിക്കുകയാണ് സുപ്രീംകോടതി. അന്വേഷണം നേരായവഴിക്കല്ല പുരോഗമിക്കുന്നത് എന്ന കോടതിയുടെ വിമര്ശവും ശ്രദ്ധേയമാണ്. ഹസ്സന് അലിയെ അറസ്റ്റുചെയ്യാന് മടിച്ചാണെങ്കിലും യുപിഎ സര്ക്കാര്തയ്യാറായത് സുപ്രീംകോടതിയില്നിന്ന് അതിരൂക്ഷമായ വിമര്ശങ്ങള് അക്കാര്യത്തിലുണ്ടായപ്പോള് മാത്രമാണ് എന്നതും ശ്രദ്ധേയമാണ്. ഏതായാലും യുപിഎ സര്ക്കാര് ജനതാല്പ്പര്യവും രാജ്യതാല്പ്പര്യവും അപകടപ്പെടുത്തി മുമ്പോട്ടുപോകുമ്പോള് ഈ വിധത്തില് സുപ്രീംകോടതി അതിനെ തടയാനിടപെടുന്നുവെന്നത് സ്വാഗതാര്ഹമാണ്.
*****
ദേശാഭിമാനി മുഖപ്രസംഗം 11032011
ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്
ലോകം 2010 - തിരിഞ്ഞു നോക്കുമ്പോള്
അമേരിക്ക വിക്കി വലയില്
രാജാവ് നഗ്നന് മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന് അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്ത്തകരും അമേരിക്കയ്ക്ക് ഏല്പ്പിച്ച പ്രഹരം സാര്വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില് തെളിഞ്ഞുകാണാം.
സൈബര്ലോകത്തിന്റെ സാധ്യതകള് ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന് അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില് പുറത്തുകൊണ്ടുവന്നപ്പോള് തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്നെറ്റ് ശൃംഖലയില് രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന് അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില് നിസ്സാരന്മാരാണെന്ന ഭാവത്തില് പ്രവര്ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്ത്തനത്തിന്റെ മറവില് ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന് എംബസികള് ചാരപ്രവര്ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്ത്തിക്കുകയാണെന്ന് സ്ഥാനപതിമാര് വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള് വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന് ഉദ്യോഗസ്ഥര് വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില് അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന് പ്രതിനിധികള്പോലും ചാരപ്പണിയില് മുഴുകിയിരിക്കുകയാണ്. അമേരിക്കന് വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്കി.
ഇത്തരം രഹസ്യങ്ങള് പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന് തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന് വെമ്പല്കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന് ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്ക്കാന് ശ്രമിച്ചു. ഒരു സര്ക്കാര് ചിന്തിക്കാന്പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്കിവന്ന അമേരിക്കന് കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള് പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര് കാര്ഡ് സ്ഥാപനങ്ങള്ക്ക് അമേരിക്ക ഉത്തരവ് നല്കി. എന്നാല്, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര് വിക്കിലീക്സിനുവേണ്ടി സൈബര്യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള് ആക്രമണവിധേയമായി.
സ്വീഡനില് കെട്ടിച്ചമച്ച കേസിന്റെ പേരില് ബ്രിട്ടനില് അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള് അസാഞ്ചെയെ ജാമ്യം നേടാന് നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള് ദൃഢമാണ്. ഞാന് പ്രകടിപ്പിച്ച ആദര്ശങ്ങളില് ഉറച്ചുനില്ക്കുന്നു. എന്റെ നിശ്ചയദാര്ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്വാസവും) ഇടയാക്കിയുള്ളൂ.
ഓസ്ട്രേലിയന് പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന് കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്ചെയ്തു.
(സാജന് എവുജിന്)
ഒറ്റപ്പെടുന്ന ഒബാമ
സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്ഗ്രസിന്റെ ജനപ്രതിനിധിസഭയില് റിപ്പബ്ളിക്കന്മാര് ആധിപത്യം നേടി. സെനറ്റില് ഡെമോക്രാറ്റുകള് കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്ണായക നിയമനിര്മാണങ്ങള് നടത്താന് ശ്രമിക്കുമ്പോള് സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില് ഇതാണ് സംഭവിച്ചത്.
നവംബറില് കോണ്ഗ്രസ് തെരഞ്ഞെടുപ്പില് ഏറെ വിയര്പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന് ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന് കോര്പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്ധിച്ച സാഹചര്യത്തില് രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്കുന്നതിനെ ഒബാമ ശക്തിപൂര്വം തടയാന് ശ്രമിച്ചു. പക്ഷേ, അമേരിക്കന് വ്യവസായികള് ഇതിനെ പിന്താങ്ങുന്നില്ല. ലാഭമാണ് അവര്ക്ക് പ്രധാനം.
അമേരിക്കക്കാരുടെ തകര്ന്ന വാങ്ങല് കഴിവ് തിരികെ കൊണ്ടുവരാന് കഴിയുന്നില്ല. 149 ലക്ഷംപേര് തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര് മാസങ്ങളായി സര്ക്കാര് സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്ന്ന് നടത്തിയ പ്രചാരണത്തില് ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്ക്കിടയില് ഒബാമസര്ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്, സര്ക്കാര് എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള് പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്ന്ന് 'സര്ക്കാര്ഭീകരന്' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന് രാഷ്ട്രീയം.
യൂറോപ്പില് പ്രക്ഷോഭ കൊടുങ്കാറ്റ്
തൊഴിലാളിപ്രക്ഷോഭങ്ങള് യൂറോപ്പിലാകെ അലയടിച്ച വര്ഷമാണ് കടന്നുപോയത്. സുദീര്ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര് നേടിയ പെന്ഷന് ആനുകൂല്യങ്ങള് വെട്ടിക്കുറയ്ക്കാന് സര്ക്കാരുകള് നടത്തുന്ന ശ്രമങ്ങള്ക്കെതിരായ സമരങ്ങള് വ്യാപകമായി. 'സോഷ്യലിസമാണ് ബദല്' എന്ന് പ്രഖ്യാപിക്കാനുള്ള ആര്ജവം വീണ്ടും ട്രേഡ് യൂണിയനുകള് പ്രകടിപ്പിച്ചു. ഫ്രാന്സിലും ഗ്രീസിലും പൊതുപണിമുടക്കുകള് പതിവായി. ഫ്രാന്സില് എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്പോര്ട്ട്, റെയില്, ട്രാന്സ്പോര്ട്ട്, പോസ്റല് സര്വീസ്, ആശുപത്രികള് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്ഥികള് തൊഴിലാളികള്ക്കൊപ്പം ഉപരോധത്തില് പങ്കുചേര്ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്ത്താന് 5000 കോടി പവന് സര്ക്കാര് ഖജനാവില്നിന്ന് മുടക്കാന് അയര്ലന്ഡില് ബില് കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില് പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന് തീരുമാനിച്ചു. സ്പെയിനില് തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില് ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.
ജര്മനിയില് ചാന്സലര് ആംഗല മെര്ക്കേലിന്റെ സര്ക്കാര് ബജറ്റില് 8000 കോടി മാര്ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്മനിയിയും ഇറ്റലിയിലും പൊതുചെലവില് വന്വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്ജിക്കുകയാണ്. പെന്ഷന് ആനുകൂല്യങ്ങള് കുറയ്ക്കാനും തൊഴില്നിയമങ്ങളില് തൊഴിലാളിവിരുദ്ധമായ അയവുകള് വരുത്താനുമുള്ള സര്ക്കാര് നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള് ഗ്രീസില് നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില് പ്രകടനം നടത്തിയത്.
യൂറോപ്യന് യൂണിയന്റെ തലസ്ഥാനമായ ബ്രസല്സില് ഒരു ലക്ഷം തൊഴിലാളികള് അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള് ഉയര്ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല് ഉപേക്ഷിക്കുക, തൊഴിലിനും വളര്ച്ചയ്ക്കും മുന്ഗണന നല്കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല് എന്നാണ് യൂറോപ്യന് യൂണിയന് പറയുന്നത്. എന്നാല്, വന്കിട ബിസിനസുകാരുടെമേല് ഒരുവിധ സമ്മര്ദവും ഇല്ല. അവര്ക്ക് കൂടുതല് ആനുകൂല്യങ്ങള് നല്കുകയാണ്. മാന്ദ്യത്തില്നിന്ന് ലോകം കരകയറുകയാണെന്ന് ചിലര് പറയുന്നുണ്ട്. എന്നാല്, ലോകബാങ്ക്-ഐഎംഎഫ് വാര്ഷികസമ്മേളനത്തില് ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന് എന്തുചെയ്യണമെന്ന കാര്യത്തില് ഇതുവരെ അഭിപ്രായ ഐക്യത്തില് എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്ക്കാര് കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്ട്സ് കൌണ്സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്നിന്ന് കാമറോ സര്ക്കാര് പിന്വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്ഡുകള് അടച്ചുപൂട്ടാന് തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്ത്തെറിയുകയാണ് പുതിയ സര്ക്കാര്.
രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്ക്കിടയില് അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില് ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന് സാധ്യമല്ല എന്നത് അമേരിക്കയില് ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്ച്ചയില്നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്ത്താന് പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള് അവരെയും രാജ്യങ്ങളെയും കൂടുതല് കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.
ചൈന കുതിപ്പ് തുടരുന്നു
മാന്ദ്യം സ്പര്ശിക്കാതെ ചൈനയുടെ സമഗ്രവളര്ച്ച ഇക്കൊല്ലവും തുടര്ന്നു. ആഭ്യന്തരമൊത്ത ഉല്പ്പാദനത്തിന്റെ അടിസ്ഥാനത്തില് ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്ധിപ്പിക്കാന് ചൈനീസ് കറന്സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്, മറ്റു പല കാര്യങ്ങളിലും അമേരിക്കന്പക്ഷത്തുനില്ക്കുന്ന യൂറോപ്യന്രാജ്യങ്ങള്പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന് കഴിയൂ.
അറുപത്തിഒന്നുവര്ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല് സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില് 1990ല് ചൈനീസ് സ്ഥാപനങ്ങള് ലോകറാങ്കിങ്ങില് 73-ാം സ്ഥാനത്തായിരുന്നു. 2008ല് 17-ാം സ്ഥാനത്തായി. 2030ല് മൂന്നാം റാങ്കില് എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള് നടപ്പാക്കുന്നത്. ദാരിദ്ര്യനിര്മാജനംമുതല് ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്ക്ക് ഇത് ബാധകം. സഹവര്ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന് ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.
ഗാസയില് നിലവിളി ഒടുങ്ങുന്നില്ല
ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്ഷത്തിലും മാധ്യമങ്ങളില് നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള് ആക്രമിച്ച് ഒന്പതുപേരെ വധിച്ച ഇസ്രയേല് നിഷ്ഠുരത ലോകത്തെ നടുക്കി. തുര്ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്ത്തകര് ഗാസയിലേക്ക് തിരിച്ചത്. എന്നാല്, തങ്ങള് വളഞ്ഞുവച്ചിരിക്കുന്ന ഗാസയില് ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല് കമാന്ഡോകള് കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്ക്കിയില്നിന്നുള്ള ഒന്പതു യുവാക്കള്കൊല്ലപ്പെട്ടു. കപ്പലുകള് ഇസ്രയേല് പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല് അതിക്രമത്തെ അപലപിച്ചു. തുര്ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്, ഇസ്രയേല് കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള് എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന് രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല് നിലകൊള്ളുന്നു. സമാധാനചര്ച്ചകള് പ്രഹസനം.
*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര് 2010
അമേരിക്ക വിക്കി വലയില്
രാജാവ് നഗ്നന് മാത്രമല്ല, സൂത്രശാലിയും വഞ്ചകനുമാണെന്ന് വിളിച്ചുപറഞ്ഞ ജൂലിയന് അസാഞ്ചെയും വിക്കിലീക്സും. സാമ്പത്തിക-യുദ്ധ രംഗങ്ങളിലെ തിരിച്ചടികള്ക്കു പുറമെ നയതന്ത്രമുന്നണിയിലും പരാജയം തുറിച്ചുനോക്കുന്ന അമേരിക്ക. സാഹസികരും സത്യാന്വേഷികളുമായ ഒരുസംഘം സാങ്കേതികവിദഗ്ധരും മാധ്യമപ്രവര്ത്തകരും അമേരിക്കയ്ക്ക് ഏല്പ്പിച്ച പ്രഹരം സാര്വദേശീയരംഗത്ത് 2010ന്റെ ബാക്കിപത്രത്തില് തെളിഞ്ഞുകാണാം.
സൈബര്ലോകത്തിന്റെ സാധ്യതകള് ഉപയോഗിച്ച് അമേരിക്കയെ ഊരാക്കുടുക്കിലാക്കിയ ജൂലിയന് അസാഞ്ചെ ലോകത്തെ സാമ്രാജ്യത്വവിരുദ്ധരുടെയും മനുഷ്യാവകാശപ്രവര്ത്തകരുടെയും ആരാധനാപാത്രമായി. അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോസേന ചെയ്തുകൂട്ടിയ കൊടുംപാതകങ്ങളുടെ പട്ടിക അനിഷ്യേധമായ വിധത്തില് പുറത്തുകൊണ്ടുവന്നപ്പോള് തന്നെ വിക്കിലീക്സ് ശ്രദ്ധേയമായി. പിന്നീട് അമേരിക്കയുടെ വിദേശ-പ്രതിരോധ മന്ത്രാലയങ്ങളുടെ സംയുക്ത ഇന്റര്നെറ്റ് ശൃംഖലയില് രഹസ്യമായി സൂക്ഷിച്ചിരുന്ന പതിനായിരക്കണക്കിന് രേഖകള്കൂടി വിക്കിലീക്സ് വഴി പുറത്തുവന്നതോടെ ജൂലിയന് അസാഞ്ചെയെ ലോകം നമിച്ചു. ലോകരാജ്യങ്ങളും അവിടങ്ങളിലെ ഭരണാധികാരികളും തങ്ങളുടെ ബുദ്ധിശക്തിക്കും സൈനികക്കരുത്തിനും മുന്നില് നിസ്സാരന്മാരാണെന്ന ഭാവത്തില് പ്രവര്ത്തിച്ച അമേരിക്കയുടെ ഹുങ്കാണ് തകര്ന്നടിഞ്ഞത്. എല്ലാവരെയും കബളിപ്പിച്ച്, മാന്യതയുടെ മുഖംമൂടി ധരിച്ച്, നയതന്ത്രപ്രവര്ത്തനത്തിന്റെ മറവില് ചാരപ്പണിയും അട്ടിമറികളുമാണ് അമേരിക്ക നടത്തിവരുന്നതെന്ന് ലോകത്തിന് ബോധ്യമായി. വിവിധ രാജ്യങ്ങളിലെ അമേരിക്കന് എംബസികള് ചാരപ്രവര്ത്തനത്തിനുള്ള പ്രച്ഛന്നകേന്ദ്രങ്ങളായി പ്രവര്ത്തിക്കുകയാണെന്ന് സ്ഥാനപതിമാര് വാഷിങ്ടണിലേക്ക് അയക്കുന്ന സന്ദേശങ്ങള് വ്യക്തമാക്കി. ലോകനേതാക്കളെ തരംതാണ ഭാഷയിലാണ് അമേരിക്കന് ഉദ്യോഗസ്ഥര് വിശേഷിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളിലെ ആഭ്യന്തരകാര്യങ്ങളില് അമേരിക്ക ഇടപെടുന്നതിന്റെ തെളിവുകളും പുറത്തുവന്നു. ഐക്യരാഷ്ട്രസഭയിലെ അമേരിക്കന് പ്രതിനിധികള്പോലും ചാരപ്പണിയില് മുഴുകിയിരിക്കുകയാണ്. അമേരിക്കന് വിദേശസെക്രട്ടറി ഇതിന് നേരിട്ട് ഉത്തരവ് നല്കി.
ഇത്തരം രഹസ്യങ്ങള് പുറത്തവന്നതോടെ വെപ്രാളത്തിലായ അമേരിക്ക തെറ്റ് സമ്മതിക്കാന് തയ്യാറാകാതെ സത്യം വിളിച്ചുപറഞ്ഞവരെ ക്രൂശിക്കാന് വെമ്പല്കൊള്ളുകയാണ്. അസാഞ്ചെയെ സ്വഭാവഹത്യ നടത്താന് ശ്രമിക്കുന്നു. വിക്കിലീക്സിനെ സാങ്കേതികമായും സാമ്പത്തികമായും തകര്ക്കാന് ശ്രമിച്ചു. ഒരു സര്ക്കാര് ചിന്തിക്കാന്പോലും പാടില്ലാത്ത കാര്യങ്ങളാണ് അമേരിക്ക ഇതിനായി ചെയ്തുകൂട്ടിയത്. വിക്കിലീക്സിന് സാങ്കേതികസഹായം നല്കിവന്ന അമേരിക്കന് കമ്പനികളെ ഭീഷണിപ്പെടുത്തുകയും പിന്തിരിപ്പിക്കുകയുംചെയ്തു. വിക്കിലീക്സ് അക്കൌണ്ടിലേക്ക് ആളുകള് പണം കൈമാറുന്നത് തടയണമെന്ന് വിസ, മാസ്റര് കാര്ഡ് സ്ഥാപനങ്ങള്ക്ക് അമേരിക്ക ഉത്തരവ് നല്കി. എന്നാല്, ലോകമെമ്പാടുമുള്ള വിക്കിലീക്സ് അനുഭാവികള് ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. അവര് വിക്കിലീക്സിനുവേണ്ടി സൈബര്യുദ്ധം പ്രഖ്യാപിച്ചു. വിക്കിലീക്സിന് സേവനം നിഷേധിച്ച സ്ഥാപനങ്ങളുടെ വെബ്സൈറ്റുകള് ആക്രമണവിധേയമായി.
സ്വീഡനില് കെട്ടിച്ചമച്ച കേസിന്റെ പേരില് ബ്രിട്ടനില് അസാഞ്ചെയെ അറസ്റ്ചെയ്ത് ജയിലിലടച്ചു. അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രമുഖവ്യക്തികള് അസാഞ്ചെയെ ജാമ്യം നേടാന് നിയമപരമായും സാമ്പത്തികമായും സഹായിച്ചു. തന്നെ വേട്ടയാടുന്നവരോട് അസാഞ്ചെയ്ക്ക് പറയാനുള്ളത് ഇതാണ്: " എന്റെ വിശ്വാസങ്ങള് ദൃഢമാണ്. ഞാന് പ്രകടിപ്പിച്ച ആദര്ശങ്ങളില് ഉറച്ചുനില്ക്കുന്നു. എന്റെ നിശ്ചയദാര്ഢ്യം ശരിയും കൃത്യവുമാണെന്ന ധാരണ ശക്തമാക്കാനേ ഈ പ്രക്രിയ(കേസും ജയില്വാസവും) ഇടയാക്കിയുള്ളൂ.
ഓസ്ട്രേലിയന് പൌരനായ അസാഞ്ചെ 2006 ഡിസംബറിലാണ് സ്വീഡന് കേന്ദ്രമായി വിക്കിലീക്സ് വെബ്സൈറ്റ് സ്ഥാപിച്ചത്. ഈയിടെ വിക്കിലീക്സ് സന്നദ്ധസംഘടനയായി രജിസ്റര്ചെയ്തു.
(സാജന് എവുജിന്)
ഒറ്റപ്പെടുന്ന ഒബാമ
സാമ്പത്തികമാന്ദ്യം അമേരിക്കയുടെ ആഭ്യന്തരരാഷ്ട്രീയത്തെയും കുഴച്ചുമറിച്ചു. ദീര്ഘകാലത്തെ ഇടവേളയ്ക്കുശേഷം കോണ്ഗ്രസിന്റെ ജനപ്രതിനിധിസഭയില് റിപ്പബ്ളിക്കന്മാര് ആധിപത്യം നേടി. സെനറ്റില് ഡെമോക്രാറ്റുകള് കഷ്ടിച്ച് ഭൂരിപക്ഷം നിലനിര്ത്തിയെങ്കിലും പ്രസിഡന്റ് ബറാക് ഒബാമ പല്ല് കൊഴിഞ്ഞ സിംഹത്തിന്റെ പരുവത്തിലായി. കാരണം നിര്ണായക നിയമനിര്മാണങ്ങള് നടത്താന് ശ്രമിക്കുമ്പോള് സ്വന്തംപക്ഷത്തുനിന്നു വോട്ട് ചോരുന്നു. ആരോഗ്യപരിരക്ഷ ബില്ലിന്റെ കാര്യത്തില് ഇതാണ് സംഭവിച്ചത്.
നവംബറില് കോണ്ഗ്രസ് തെരഞ്ഞെടുപ്പില് ഏറെ വിയര്പ്പൊഴുക്കിയിട്ടും ഒബാമയ്ക്ക് മുഖം രക്ഷിക്കാനായില്ല. സാമ്പത്തികമാന്ദ്യം തരണംചെയ്യാന് ഒബാമ സ്വീകരിച്ച നടപടികളെ റിപ്പബ്ളിക്കന്മാരുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷം തീരെ മോശമായാണ് സ്വാഗതം ചെയ്തത്. രണ്ടുകക്ഷികളും അമേരിക്കന് കോര്പറേറ്റുകളുടെ വക്താക്കളാണെങ്കിലും ബിസിനസ് നേതൃത്വത്തിന് ഒബാമയുടെ പല പ്രഖ്യാപനങ്ങളും രുചിച്ചില്ല. തൊഴിലില്ലായ്മ വര്ധിച്ച സാഹചര്യത്തില് രാജ്യത്തിനുപുറത്തേയ്ക്ക് ജോലി നല്കുന്നതിനെ ഒബാമ ശക്തിപൂര്വം തടയാന് ശ്രമിച്ചു. പക്ഷേ, അമേരിക്കന് വ്യവസായികള് ഇതിനെ പിന്താങ്ങുന്നില്ല. ലാഭമാണ് അവര്ക്ക് പ്രധാനം.
അമേരിക്കക്കാരുടെ തകര്ന്ന വാങ്ങല് കഴിവ് തിരികെ കൊണ്ടുവരാന് കഴിയുന്നില്ല. 149 ലക്ഷംപേര് തൊഴിലന്വേഷകരാണ്. 10 ലക്ഷത്തിലധികംപേര് മാസങ്ങളായി സര്ക്കാര് സഹായം പറ്റിയാണ് ജീവിതം തള്ളിനീക്കുന്നത്. സഹായത്തിനുള്ള കാലപരിധി 99 മാസംമാത്രമാണ്. ഈ സാഹചര്യത്തിലും വ്യവസായമേധാവികളുടെ ശമ്പളവും ബോണസും മറ്റു സുഖസൌകര്യ ആനുകൂല്യങ്ങളും വര്ധിപ്പിക്കുന്നു. അതിനെതിരെ ഒബാമ പുറപ്പെടുവിക്കുന്ന ദുര്ബലശബ്ദം ആരും കാര്യമായെടുക്കുന്നില്ല. മാത്രമല്ല, വലതുപക്ഷമാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്ന്ന് നടത്തിയ പ്രചാരണത്തില് ഒബാമയുടെ ജനപിന്തുണ ഒലിച്ചുപോയി. ജനങ്ങള്ക്കിടയില് ഒബാമസര്ക്കാരിന്റെ പ്രതിച്ഛായ ഏറ്റവും മോശമായ നിലയിലാണ്. എന്നാല്, സര്ക്കാര് എല്ലാ മേഖലയിലും പണം ചെലവഴിക്കണമെന്ന് അമേരിക്കയിലെ ജനങ്ങള് പൊതുവേ ആഗ്രഹിക്കുന്നു. ഇതിനായി ശ്രമിക്കുന്ന ഒബാമയെ വലതുപക്ഷ മാധ്യമങ്ങളും റിപ്പബ്ളിക്കന്മാരും ചേര്ന്ന് 'സര്ക്കാര്ഭീകരന്' എന്ന് ആക്ഷേപിക്കുകയുംചെയ്യുന്നു. ഇങ്ങനെ കടുത്ത വൈരുധ്യത്തിലാണ് അമേരിക്കന് രാഷ്ട്രീയം.
യൂറോപ്പില് പ്രക്ഷോഭ കൊടുങ്കാറ്റ്
തൊഴിലാളിപ്രക്ഷോഭങ്ങള് യൂറോപ്പിലാകെ അലയടിച്ച വര്ഷമാണ് കടന്നുപോയത്. സുദീര്ഘപോരാട്ടങ്ങളിലൂടെ തൊഴിലെടുക്കുന്നവര് നേടിയ പെന്ഷന് ആനുകൂല്യങ്ങള് വെട്ടിക്കുറയ്ക്കാന് സര്ക്കാരുകള് നടത്തുന്ന ശ്രമങ്ങള്ക്കെതിരായ സമരങ്ങള് വ്യാപകമായി. 'സോഷ്യലിസമാണ് ബദല്' എന്ന് പ്രഖ്യാപിക്കാനുള്ള ആര്ജവം വീണ്ടും ട്രേഡ് യൂണിയനുകള് പ്രകടിപ്പിച്ചു. ഫ്രാന്സിലും ഗ്രീസിലും പൊതുപണിമുടക്കുകള് പതിവായി. ഫ്രാന്സില് എണ്ണശുദ്ധീകരണശാലകളും ഗതാഗത തൊഴിലാളികളും പണിമുടക്കി. എയര്പോര്ട്ട്, റെയില്, ട്രാന്സ്പോര്ട്ട്, പോസ്റല് സര്വീസ്, ആശുപത്രികള് തുടങ്ങിയവയുടെ പ്രവര്ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പലയിടത്തും വിദ്യാര്ഥികള് തൊഴിലാളികള്ക്കൊപ്പം ഉപരോധത്തില് പങ്കുചേര്ന്നു. പൊലീസുമായി ഏറ്റുമുട്ടലുണ്ടായി.
പൊളിഞ്ഞുകൊണ്ടിരിക്കുന്ന ബാങ്കുകളെ താങ്ങിനിര്ത്താന് 5000 കോടി പവന് സര്ക്കാര് ഖജനാവില്നിന്ന് മുടക്കാന് അയര്ലന്ഡില് ബില് കൊണ്ടുവന്നു. രാജ്യത്തിന്റെ ഒട്ടാകെയുള്ള സാമ്പത്തിക ഉല്പ്പാദനത്തിന്റെ 57.7 ശതമാനം വരും ഇത്. ബ്രിട്ടണില് പൊതുചെലവ് 8300 കോടി പൌണ്ട് വെട്ടിക്കുറയ്ക്കാന് തീരുമാനിച്ചു. സ്പെയിനില് തൊഴിലില്ലായ്മനിരക്ക് 20 ശതമാനത്തിന് മുകളിലായിരിക്കുന്നു. ഈ സാഹചര്യത്തിലാണ് സെപ്തംബറില് ഏറ്റവും വലിയ പൊതുപണിമുടക്ക് അവിടെ നടന്നത്.
ജര്മനിയില് ചാന്സലര് ആംഗല മെര്ക്കേലിന്റെ സര്ക്കാര് ബജറ്റില് 8000 കോടി മാര്ക്കിന്റെ വെട്ടിക്കുറവ് വരുത്തി. ജര്മനിയിയും ഇറ്റലിയിലും പൊതുചെലവില് വന്വെട്ടിക്കുറവ് വരുത്തുന്നതിനെതിരായ പ്രസ്ഥാനം ശക്തിയാര്ജിക്കുകയാണ്. പെന്ഷന് ആനുകൂല്യങ്ങള് കുറയ്ക്കാനും തൊഴില്നിയമങ്ങളില് തൊഴിലാളിവിരുദ്ധമായ അയവുകള് വരുത്താനുമുള്ള സര്ക്കാര് നീക്കത്തിനെതിരെ അഞ്ച് പൊതുപണിമുടക്കുകള് ഗ്രീസില് നടന്നു. 10 ലക്ഷത്തിലേറെ തൊഴിലാളികളാണ് ഇറ്റലിയിലെ നഗരവീഥികളില് പ്രകടനം നടത്തിയത്.
യൂറോപ്യന് യൂണിയന്റെ തലസ്ഥാനമായ ബ്രസല്സില് ഒരു ലക്ഷം തൊഴിലാളികള് അണിനിരന്ന പ്രകടനം നടന്നു. തൊഴിലാളികള് ഉയര്ത്തിയ മുദ്രാവാക്യം,'ചെലവ് ചുരുക്കല് ഉപേക്ഷിക്കുക, തൊഴിലിനും വളര്ച്ചയ്ക്കും മുന്ഗണന നല്കുക' തുടങ്ങിയവയായിരുന്നു. ഗ്രീസ് നേരിട്ടതുപോലെയുള്ള കടക്കെണി ഒഴിവാക്കാനാണ് ചെലവ് ചുരുക്കല് എന്നാണ് യൂറോപ്യന് യൂണിയന് പറയുന്നത്. എന്നാല്, വന്കിട ബിസിനസുകാരുടെമേല് ഒരുവിധ സമ്മര്ദവും ഇല്ല. അവര്ക്ക് കൂടുതല് ആനുകൂല്യങ്ങള് നല്കുകയാണ്. മാന്ദ്യത്തില്നിന്ന് ലോകം കരകയറുകയാണെന്ന് ചിലര് പറയുന്നുണ്ട്. എന്നാല്, ലോകബാങ്ക്-ഐഎംഎഫ് വാര്ഷികസമ്മേളനത്തില് ഈ ആത്മവിശ്വാസം പ്രകടമായില്ല. മാന്ദ്യം മറികടക്കാന് എന്തുചെയ്യണമെന്ന കാര്യത്തില് ഇതുവരെ അഭിപ്രായ ഐക്യത്തില് എത്തിയിട്ടില്ല. ബ്രിട്ടനിലെ യാഥാസ്ഥിതിക സര്ക്കാര് കലാകാരന്മാരുടെപോലും വയറ്റത്തടിച്ചു. ബ്രിട്ടീഷ് ആര്ട്സ് കൌണ്സിലിനുള്ള 1.9 കോടി പൌണ്ടിന്റെ ഫണ്ട് റദ്ദാക്കി. ആരോഗ്യമേഖലയില്നിന്ന് കാമറോ സര്ക്കാര് പിന്വാങ്ങുകയാണ്. നിരവധി ആശുപത്രി വാര്ഡുകള് അടച്ചുപൂട്ടാന് തീരുമാനിച്ചു. യൂറോപ്പിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലന സംവിധാനം ബ്രിട്ടനിലായിരുന്നു. ഇത് തകര്ത്തെറിയുകയാണ് പുതിയ സര്ക്കാര്.
രാജ്യത്തെയും ജനങ്ങളെയും സ്വത്തുടമ വര്ഗത്തിന് അടിയറവച്ച് ഭരണംനടത്തുന്ന എല്ലാ രാജ്യങ്ങളിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്ക്കിടയില് അസംതൃപ്തിയും അസ്വസ്ഥതയും ഏറിവരികയാണ്. അതിന്റെ പ്രതിഫലനമാണ് യൂറോപ്പില് ശക്തിപ്രാപിക്കുന്ന തൊഴിലാളി പോരാട്ടങ്ങള്. മുതലാളിത്തത്തിന് ഈ സ്ഥിതി ഒരിക്കലും തരണംചെയ്യാന് സാധ്യമല്ല എന്നത് അമേരിക്കയില് ഉടലെടുത്തതും ലോകമാകെ വ്യാപിച്ചതുമായ സാമ്പത്തികത്തകര്ച്ചയില്നിന്ന് ബോധ്യമായി. എങ്കിലും മുതലാളിത്ത സാമ്പത്തികവിദഗ്ധരും രാഷ്ട്രീയനേതാക്കളും മുതലാളിത്തത്തെ താങ്ങിനിര്ത്താന് പരിശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായി സ്വീകരിച്ച നടപടികള് അവരെയും രാജ്യങ്ങളെയും കൂടുതല് കുഴപ്പത്തിലേക്കാണ് നയിക്കുന്നത്.
ചൈന കുതിപ്പ് തുടരുന്നു
മാന്ദ്യം സ്പര്ശിക്കാതെ ചൈനയുടെ സമഗ്രവളര്ച്ച ഇക്കൊല്ലവും തുടര്ന്നു. ആഭ്യന്തരമൊത്ത ഉല്പ്പാദനത്തിന്റെ അടിസ്ഥാനത്തില് ജപ്പാനെ മറികടന്ന് ചൈന ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ രാഷ്ട്രമായി. അമേരിക്കയെ മാത്രമാണ് ഇനി ചൈനയ്ക്ക് മറികടക്കാനുള്ളത്. സൂത്രവിദ്യകളും കൃത്രിമങ്ങളും വഴിയാണ് ചൈനയുടെ മുന്നേറ്റമെന്ന് അമേരിക്ക ആരോപിക്കുന്നുണ്ട്. കയറ്റുമതി വര്ധിപ്പിക്കാന് ചൈനീസ് കറന്സിയുടെ വില കൃത്രിമമായി ഇടിച്ചുകാണിക്കുന്നുവെന്നാണ് അമേരിക്കയുടെ പരാതി. എന്നാല്, മറ്റു പല കാര്യങ്ങളിലും അമേരിക്കന്പക്ഷത്തുനില്ക്കുന്ന യൂറോപ്യന്രാജ്യങ്ങള്പോലും ഈ പരാതി അംഗീകരിക്കുന്നില്ല. നിശ്ചയദാര്ഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും അച്ചടക്കത്തിന്റെയും ഫലമായി ചൈന കൈവരിച്ച നേട്ടമായി മാത്രമേ അവരുടെ മുന്നേറ്റത്തെ കാണാന് കഴിയൂ.
അറുപത്തിഒന്നുവര്ഷംമുമ്പ് സ്ഥാപിതമായ പീപ്പിള്സ് റിപ്പബ്ളിക്ക് ഓഫ് ചൈന രാഷ്ട്രീയസ്ഥിരത കൈവരിച്ചശേഷം 1978 മുതല് സാമ്പത്തികരംഗത്ത് കൈക്കൊണ്ട നടപടികളാണ് അവരുടെ പുരോഗതിക്ക് അടിസ്ഥാനം. മത്സരശേഷിയുടെ കാര്യത്തില് 1990ല് ചൈനീസ് സ്ഥാപനങ്ങള് ലോകറാങ്കിങ്ങില് 73-ാം സ്ഥാനത്തായിരുന്നു. 2008ല് 17-ാം സ്ഥാനത്തായി. 2030ല് മൂന്നാം റാങ്കില് എത്തുകയാണ് ലക്ഷ്യം. എല്ലാ മേഖലയിലും ലക്ഷ്യം പ്രഖ്യാപിച്ചശേഷമാണ് ചൈന സമയബന്ധിതമായി പദ്ധതികള് നടപ്പാക്കുന്നത്. ദാരിദ്ര്യനിര്മാജനംമുതല് ഒളിമ്പിക്സുവരെയുള്ള കാര്യങ്ങള്ക്ക് ഇത് ബാധകം. സഹവര്ത്തിത്വത്തോടെ വളരാനാണ് ചൈന ശ്രമിക്കുന്നത്. ഇന്ത്യക്കും ചൈനയ്ക്കും ഒന്നിച്ചുവളരാന് ലോകത്ത് ഇടമുണ്ടെന്ന ചൈനീസ് നേതാക്കളുടെ ആവര്ത്തിച്ചുള്ള പ്രഖ്യാപനം ഉദാഹരണം.
ഗാസയില് നിലവിളി ഒടുങ്ങുന്നില്ല
ദുരിതങ്ങളുടെ മണ്ണായ ഗാസ പിന്നിടുന്ന വര്ഷത്തിലും മാധ്യമങ്ങളില് നിറഞ്ഞുനിന്നു. ഗാസയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായിപ്പോയ കപ്പലുകള് ആക്രമിച്ച് ഒന്പതുപേരെ വധിച്ച ഇസ്രയേല് നിഷ്ഠുരത ലോകത്തെ നടുക്കി. തുര്ക്കി ആസ്ഥാനമായ സംഘടനയുടെ നേതൃത്വത്തിലാണ് ആറു കപ്പലുകളിലായി അഞ്ഞൂറോളം സന്നദ്ധപ്രവര്ത്തകര് ഗാസയിലേക്ക് തിരിച്ചത്. എന്നാല്, തങ്ങള് വളഞ്ഞുവച്ചിരിക്കുന്ന ഗാസയില് ആശ്വാസം എത്തിക്കാനുള്ള നീക്കം ഇസ്രയേലിനെ രോഷം കൊള്ളിച്ചു. മെയ് മാസം അവസാനരാത്രി ഇസ്രയേല് കമാന്ഡോകള് കപ്പലുകളിലേക്ക് ഇരച്ചുകയറുകയും സന്നദ്ധപ്രവര്ത്തകരെ ആക്രമിക്കുകയുംചെയ്തു. തുര്ക്കിയില്നിന്നുള്ള ഒന്പതു യുവാക്കള്കൊല്ലപ്പെട്ടു. കപ്പലുകള് ഇസ്രയേല് പിടിച്ചു. രാജ്യാന്തരസമൂഹം ഒന്നടങ്കം ഇസ്രയേല് അതിക്രമത്തെ അപലപിച്ചു. തുര്ക്കി ഇസ്രയേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചു. എന്നാല്, ഇസ്രയേല് കടുംപിടിത്തം ഉപേക്ഷിച്ചില്ല. വീണ്ടും ദുരിതാശ്വാസയാനങ്ങള് എത്തിയെങ്കിലും ആരെയും ഗാസയിലേക്ക് കടത്തിവിട്ടില്ല. സ്വതന്ത്രപലസ്തീന് രാജ്യമെന്ന സ്വപ്നത്തിന് തടസ്സം സൃഷ്ടിച്ച് ഇസ്രയേല് നിലകൊള്ളുന്നു. സമാധാനചര്ച്ചകള് പ്രഹസനം.
*
കടപ്പാട് : ദേശാഭിമാനി ദിനപത്രം 30 ഡിസംബര് 2010
വിക്കി ഗണ്
വിക്കി ഗണ്
ജര്മന് പൌരനായ ഖാലിദ് എല് മസ്രിയെ 2003 ഡിസംബര് 31ന് മസിഡോണിയയില്നിന്ന്് സിഐഎ ഏജന്റുമാര് പിടികൂടി. ഭീകരവിരുദ്ധവേട്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്. അഫ്ഗാനിസ്ഥാനിലെ രഹസ്യജയിലില് മസ്രിയെ കൊടിയപീഡനത്തിന് വിധേയനാക്കി. ഇടിച്ചുപിഴിഞ്ഞിട്ടും രഹസ്യവിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് മസ്രി നിരപരാധിയാണെന്ന് സിഐഎയ്ക്ക് ബോധ്യമായത്. ജീവച്ഛവമായ മസ്രിയെ ഒടുവില് അല്ബേനിയയിലെ തെരുവില് ഉപേക്ഷിച്ചു. മസ്രി സ്വന്തം രാജ്യത്തെ കോടതി വഴി നീതി തേടി. 13 സിഐഎ ഉദ്യോഗസ്ഥര്ക്കെതിരെ ജര്മന്കോടതി അറസ്റ്വാറന്റു പുറപ്പെടുവിച്ചു. ഇതോടെ രോഷാകുലരായ അമേരിക്കന് ഭരണകൂടം ജര്മനിയിലെ എംബസി വഴി സമര്ദ്ദവും ഭീഷണിയും പ്രയോഗിച്ചു. നയതന്ത്രസമര്ദ്ദത്തിന് ഫലമുണ്ടായി. ജര്മന്കോടതിയിലെ നടപടികള് സ്തംഭിച്ചു. ജര്മന് നീതിന്യായവ്യവസ്ഥയെതന്നെ അമേരിക്ക തടസ്സപെടുത്തി.
. സ്പാനിഷ് ടെലിവിഷന് ചാനലായ ടെലിസിന്കോയില് ക്യാമറാമാനായിരുന്നു ക്യൂസോ. 2003 ഏപ്രില് എട്ടിന് ബാഗ്ദാദിലെ പലസ്തീന് ഹോട്ടലിന്റെ ബാല്ക്കണിയില്നിന്ന് ദൃശ്യങ്ങള് ചിത്രീകരിക്കുകയായിരുന്നു ക്യൂസോയും റോയിട്ടേഴ്സിലെ സഹപ്രവര്ത്തകനും. മറ്റു നിരവധി വിദേശമാധ്യമപ്രവര്ത്തകരും ഹോട്ടലില് ഇതേ സമയമുണ്ടായിരുന്നു. എന്നാല്, അമേരിക്കന് പീരങ്കിപ്പട വകതിരിവില്ലാതെ ഹോട്ടലിന് നേരെ വെടിയുണ്ടകള് വര്ഷിച്ചു. ക്യൂസോ ഉള്പ്പടെ നിരവധിപ്പേര് മരിച്ചു. ഉത്തരവാദികളായ മൂന്ന് അമേരിക്കന് സൈനികര്ക്കെതിരെ ക്യൂസോയുടെ കുടുംബാംഗങ്ങള് സ്പാനിഷ് കോടതിയില് കേസു നല്കി. എന്നാല്, അമേരിക്കന് സൈനികരുടെ പ്രോസിക്യൂഷന് ഒഴിവാക്കാന് അമേരിക്ക സ്പെയിനുമേല് നിരന്തരസമര്ദ്ദം ചെലുത്തി. സ്പെയിനിലെ അമേരിക്കന് എംബസി ഇതിനായി സ്വീകരിക്കാത്ത മാര്ഗങ്ങളില്ല. ഒടുവില്, സ്പെയിന് കേസ് എഴുതിത്തള്ളാന് നടപടി ആരംഭിച്ചു.
മറ്റു രാജ്യങ്ങളുടെ നീതിന്യായസംവിധാനങ്ങളെപ്പോലും അട്ടിമറിക്കുന്ന അമേരിക്കന് നയതന്ത്രപ്രവര്ത്തനത്തിന്റെ വികൃതമുഖം പുറത്തുകൊണ്ടുവന്നത് വിക്കിലീക്സാണ്. വിവിധ രാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും പ്രവര്ത്തിക്കുന്ന അമേരിക്കന് നയതന്ത്രപ്രതിനിധികളും വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിന്റെ രഹസ്യരേഖകള് വിക്കിലീക്സ് ചോര്ത്തി. നയതന്ത്രത്തിന്റെ പേരില് അമേരിക്കചെയ്തു വരുന്നത് ചാരവൃത്തിയും അട്ടിമറിപ്രവര്ത്തനങ്ങളുമാണെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കന്സാമ്രാജ്യത്വത്തെക്കുറിച്ച് നിലനിന്ന പല സംശയങ്ങള്ക്കും സ്ഥിരീകരണമായി. അമേരിക്കയാകട്ടെ ഓര്ക്കാപ്പുറത്ത് തലയ്ക്ക് അടിയേറ്റ അവസ്ഥയിലും. സെപ്തംബര് 11ന്റെ ഭീകരാക്രമണം അമേരിക്കയ്ക്ക് അഫ്ഗാനെയും ഇറാഖിനെയും ആക്രമിക്കാനുള്ള ഊര്ജമാണ് പകര്ന്നത്. ഇപ്പോഴാകട്ടെ ആരും തങ്ങളെ കൈവെടിയരുതെന്ന് ലോകത്തോട് അപേക്ഷിക്കാനേ അമേരിക്കയ്ക്ക് കഴിയുന്നുള്ളൂ. അമേരിക്കയിലെ തീവ്രവലതുപക്ഷമാകട്ടെ, വിക്കിലീക്സ് തലവന് ജൂലിയന് അസാഞ്ചെയുടെ രക്തത്തിനായി മുറവിളി കൂട്ടുന്നു. 'അവനെ ക്രൂശിക്കുക' എന്ന ആക്രോശം റിപ്പബ്ളിക്കന്മാര് ഉയര്ത്തുന്നു. മാനഭംഗക്കേസുപ്പോലും അസാഞ്ചെയ്ക്കെതിരെ കുത്തിപ്പൊക്കി.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന് വിന്യസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈലുകളാണ് അമേരിക്കയ്ക്ക് നിദ്രാവിഹീന രാത്രികള് സമ്മാനിച്ചത്. ഇപ്പോള് ഓരോ ദിവസവും വിക്കിലീക്സ് പുറത്തുവിടുന്ന രഹസ്യങ്ങള് അമേരിക്കയെ നടുക്കുന്നു. ഇതേതുടര്ന്ന് 'ഹൈടെക്ക് ഭീകരവാദി' എന്ന വിശേഷണമാണ് അസാഞ്ചെയ്ക്ക് അമേരിക്കന്വലതുപക്ഷം ചാര്ത്തിയത്.
ബദല് മാധ്യമപ്രവര്ത്തനത്തിന്റെ പുതുരൂപമായ വിക്കിലീക്സിന്റെ പിറവി 2006ലെ ക്രിസ്മസ് കാലത്തായിരുന്നു. 'ഭരണകൂടങ്ങളെ തുറന്നുകാട്ടുക' എന്ന മുദ്രാവാക്യത്തോടെ വെബ്സൈറ്റായാണ് വിക്കിലീക്സ് ഒച്ചപ്പാടില്ലാതെ പ്രവര്ത്തനം തുടങ്ങിയത്. ഓസ്ട്രേലിയന് പൌരനായ അസാഞ്ചെയുടെ നേതൃത്വത്തില് സ്വീഡന് കേന്ദ്രമായി സെര്വര് സ്ഥാപിച്ചു. പൂര്ണസമയം പ്രവര്ത്തിക്കുന്ന അഞ്ചുപേരാണ് കാതല്. മറ്റു 800 പേര് സഹായങ്ങള് നല്കുന്നു. ആര്ക്കും പ്രതിഫലമില്ല. വിവരങ്ങളുടെ ഉറവിടം പുറത്തുവിടില്ല. വിക്കിലീക്ക്സ് പത്രാധിപസമിതി പരിശോധിച്ചശേഷമേ ഇവ പ്രസിദ്ധീകരിക്കൂ. രാഷ്ട്രീയ, നയതന്ത്ര, ചരിത്ര, വംശീയ മാനങ്ങളുള്ള സംഭവങ്ങള് പുറത്തുകൊണ്ടുവരികയാണ് പ്രഖ്യാപിതലക്ഷ്യം.
പത്രപ്രവര്ത്തകനും ഇന്റര്നെറ്റ് പ്രവര്ത്തകനുമായ അസാഞ്ചെ ഈ മേഖലയില് വഴി തെറ്റി വന്നതല്ല. നാടകപ്രവര്ത്തകരായ ദമ്പതികളുടെ മകനായി 1971 ജൂലൈ മൂന്നിന് ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡില് ജനിച്ച അദ്ദേഹം ബാല്യത്തിലേ അസാമാന്യ ബുദ്ധിസാമര്ഥ്യം പ്രകടിപ്പിച്ചിരുന്നു. 16-ാം വയസ്സില് 'മെന്ഡാക്സ്' എന്ന പേരില് കംപ്യൂട്ടര് ഹാക്കറായി. ഓസ്ട്രേലിയന് സര്വകലാശാലയുടെയും കനേഡിയന് ടെലികോം കമ്പനി നോര്ട്ടലിന്റെയും കംപ്യൂട്ടറുകളില് നുഴഞ്ഞുകയറി. ഇതിന്റെ പേരില് മെല്ബണിലെ വസതിയില്നിന്ന് അറസ്റുചെയ്തു. എന്നാല്, കുറ്റകരമായ ഉദ്ദേശ്യമൊന്നും പ്രതി പുലര്ത്തിയിരുന്നില്ലെന്നും ബുദ്ധിപരമായ ജിജ്ഞാസയാണ് പ്രേരകമായതെന്നുമുള്ള പ്രോസിക്യൂഷന് വെളിപ്പെടുത്തലില് രക്ഷപ്പെട്ടു. തുടര്ന്ന് ഓസ്ട്രേലിയയിലെ പ്രഥമ ഇന്റര്നെറ്റ് സേവനദാതാവായ കമ്പനിയുടെ പ്രവര്ത്തനങ്ങളില് അസാഞ്ചെ പങ്കാളിയായി. ക്രമേണ ഫ്രീ സോഫ്റ്റ്വെയര് സംബന്ധിച്ച് ഒട്ടേറെ ഗവേഷണം, പുസ്തകരചന. മനുഷ്യാവകാശസംരക്ഷണ പ്രവര്ത്തനങ്ങള്ക്കായി കംപ്യൂട്ടര് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന ആശയത്തിന്റെ പ്രായോഗികവശങ്ങള് വികസിപ്പിച്ചത് അക്കാലത്താണ്. 2003-06 കാലത്ത് മെല്ബണ് സര്വകലാശാലയില് ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവും പഠിച്ചു. ഫിലോസഫിയിലും ന്യൂറോസയന്സിലും അവഗാഹം നേടി. ആറു സര്വകലാശാലകളില് വിദ്യാര്ഥിയായി.
വിക്കിലീക്സിന് 2006ല് രൂപം നല്കിയപ്പോള് ധൈര്യവും വിവരസാങ്കേതികവിദ്യയിലുള്ള നൈപുണ്യവും മാത്രമായിരുന്നു കൈമുതല്. ആഫ്രിക്കന്-ഏഷ്യന് രാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളാണ് തുടക്കത്തില് പുറത്തുകൊണ്ടുവന്നത്. ഇതോടെ ലോകമാധ്യമശ്രദ്ധ നേടി. വാര്ത്തകള് നല്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച് വിശ്വാസ്യതയും നേടി. പൂച്ചെണ്ടും കല്ലേറും ഒരേസമയം എത്തി. അമേരിക്കന്സേന ഇറാഖില് നിരപരാധികളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങള് 2010 ഏപ്രിലില് പുറത്തുവിട്ടതോടെ ലോകത്തെ ഞെട്ടിച്ചു. 'വാര്ത്തയെതന്നെ മൊത്തത്തില് മാറ്റിമറിച്ച വെബ്സൈറ്റായി' 2010 മെയില് 'ന്യൂയോര്ക്ക് ഡെയ്ലി ന്യൂസ്' വിക്കിലീക്സിനെ വിശേഷിപ്പിച്ചു. അഫ്ഗാന്-ഇറാഖ് യുദ്ധരഹസ്യങ്ങള് വെളിപ്പെടുത്തിയതിനുപിന്നാലെ നയതന്ത്രരേഖകളും പുറത്തുകൊണ്ടുവന്നതോടെ അമേരിക്കയെ ശരിക്കും കുടുക്കി. അമേരിക്കന് കാപട്യത്തിന്റെ കൂടാണ് അസാഞ്ചെയും സഹപ്രവര്ത്തകരും തുറന്നുവിട്ടത്. വിചിത്രമായ കാഴ്ചകളാണ് ഇതു നല്കിയത്. സഖ്യകക്ഷികള് തമ്മിലുള്ള അവിശ്വാസം; ശത്രു മിത്രമായി ചമയല്, നയതന്ത്രത്തിന്റെ പേരിലുള്ള നാടകങ്ങള്, ചതികള്-ഇങ്ങനെ നെറികെട്ട സംസ്കാരത്തിന്റെ പൊയ്മുഖമാണ് തുറന്നുകാട്ടിയത്. ഇതിന്റെ ആഘാതം അതിജീവിക്കാന് അമേരിക്കയ്ക്ക് കഴിയില്ല. കാരണം, അമേരിക്ക ഇതൊക്കെയാണ് ചെയ്യുന്നതെന്ന് പലരും കരുതിയിരുന്നെങ്കിലും പ്രതികളുടെ നാവില്നിന്ന് തന്നെ കുറ്റസമ്മതം കേട്ടതോടെ അനിഷേധ്യമായ തെളിവായി.
ചൈന, അമേരിക്ക, തയ്വാന്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്നിന്നും യൂറോപ്പില്നിന്നുമുള്ള മനുഷ്യാവകാശപ്രവര്ത്തകര് വിക്കിലീക്സിന്റെ അണിയറയില് സജീവമാണ്. അസാഞ്ചെയ്ക്ക് പുറമെ ഫിലിപ്പ് ആഡംസ്, വാങ് ദന്, സി ജെ ഹിങ്കെ, ബെന് ലൌറി, താഷി നംഗ്യാല് ഖംമ്സിത്സാങ്, സിയ ക്വിയാങ്, ചിക്കോ വീതാക്കര്, വാങ് യൌക്കായ് എന്നിവരടങ്ങിയ ഉപദേശകസമിതി മാര്ഗനിര്ദേശം നല്കുന്നു.
അസാഞ്ചെയ്ക്ക് 2009ല് ആംനെസ്റി ഇന്റര്നാഷണല് മനുഷ്യാവകാശസംരക്ഷണമേഖലയിലെ പത്രപ്രവര്ത്തന മികവിനുള്ള പുരസ്കാരം നല്കി. എന്നാല്, അസാഞ്ചെയെ പത്രപ്രവര്ത്തകനായും വിക്കിലീക്സിനെ നിയമപരമായി പ്രവര്ത്തിക്കുന്ന മാധ്യമമായും അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക ഈയിടെ പ്രഖ്യാപിച്ചു. മാത്രമല്ല വിക്കിലീക്സിനുനേരെ അമേരിക്കന് സര്ക്കാരിന്റെ നിര്ദേശപ്രകാരം നിരന്തരം സൈബര് ആക്രമണം നടക്കുന്നു. വിക്കിലീക്ക്സ് നിതാന്തജാഗ്രത പുലര്ത്തിയാണ് ആക്രമണങ്ങളെ ചെറുക്കുന്നത്.
അമേരിക്ക സ്വാതന്ത്യ്രത്തിന്റെ സ്വര്ഗമാണെന്നാണ് പലരും പെരുമ്പറ മുഴക്കുന്നത്. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയെ കണ്ടുപഠിക്കണമെന്ന സാരോപദേശം നല്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്, അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ തന്റെ രാജ്യം രഹസ്യങ്ങളുടെ കൂടാരമാണെന്ന് സ്വയം സമ്മതിച്ചിരിക്കുന്നു. ഭരണകൂട രഹസ്യങ്ങള് ജനങ്ങളുമായി പങ്കിടാനുള്ളതല്ലെന്നും അദ്ദേഹം പറയുന്നു. ലക്ഷക്കണക്കിന് രഹസ്യങ്ങള് കൂട്ടിലടച്ച് സൂക്ഷിച്ച അമേരിക്ക ജനങ്ങളുടെ അറിയാനുള്ള അവകാശത്തില് വലിയ ശൂന്യത ഉണ്ടാക്കി. ഈ ശൂന്യതയിലേക്കാണ് വിക്കിലീക്സ് വിവരങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചത്.
*
സാജന് എവുജിന് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ഡിസംബര് 2010
ജര്മന് പൌരനായ ഖാലിദ് എല് മസ്രിയെ 2003 ഡിസംബര് 31ന് മസിഡോണിയയില്നിന്ന്് സിഐഎ ഏജന്റുമാര് പിടികൂടി. ഭീകരവിരുദ്ധവേട്ടയുടെ ഭാഗമായിട്ടായിരുന്നു അറസ്റ്. അഫ്ഗാനിസ്ഥാനിലെ രഹസ്യജയിലില് മസ്രിയെ കൊടിയപീഡനത്തിന് വിധേയനാക്കി. ഇടിച്ചുപിഴിഞ്ഞിട്ടും രഹസ്യവിവരമൊന്നും കിട്ടാതെ വന്നപ്പോഴാണ് മസ്രി നിരപരാധിയാണെന്ന് സിഐഎയ്ക്ക് ബോധ്യമായത്. ജീവച്ഛവമായ മസ്രിയെ ഒടുവില് അല്ബേനിയയിലെ തെരുവില് ഉപേക്ഷിച്ചു. മസ്രി സ്വന്തം രാജ്യത്തെ കോടതി വഴി നീതി തേടി. 13 സിഐഎ ഉദ്യോഗസ്ഥര്ക്കെതിരെ ജര്മന്കോടതി അറസ്റ്വാറന്റു പുറപ്പെടുവിച്ചു. ഇതോടെ രോഷാകുലരായ അമേരിക്കന് ഭരണകൂടം ജര്മനിയിലെ എംബസി വഴി സമര്ദ്ദവും ഭീഷണിയും പ്രയോഗിച്ചു. നയതന്ത്രസമര്ദ്ദത്തിന് ഫലമുണ്ടായി. ജര്മന്കോടതിയിലെ നടപടികള് സ്തംഭിച്ചു. ജര്മന് നീതിന്യായവ്യവസ്ഥയെതന്നെ അമേരിക്ക തടസ്സപെടുത്തി.
. സ്പാനിഷ് ടെലിവിഷന് ചാനലായ ടെലിസിന്കോയില് ക്യാമറാമാനായിരുന്നു ക്യൂസോ. 2003 ഏപ്രില് എട്ടിന് ബാഗ്ദാദിലെ പലസ്തീന് ഹോട്ടലിന്റെ ബാല്ക്കണിയില്നിന്ന് ദൃശ്യങ്ങള് ചിത്രീകരിക്കുകയായിരുന്നു ക്യൂസോയും റോയിട്ടേഴ്സിലെ സഹപ്രവര്ത്തകനും. മറ്റു നിരവധി വിദേശമാധ്യമപ്രവര്ത്തകരും ഹോട്ടലില് ഇതേ സമയമുണ്ടായിരുന്നു. എന്നാല്, അമേരിക്കന് പീരങ്കിപ്പട വകതിരിവില്ലാതെ ഹോട്ടലിന് നേരെ വെടിയുണ്ടകള് വര്ഷിച്ചു. ക്യൂസോ ഉള്പ്പടെ നിരവധിപ്പേര് മരിച്ചു. ഉത്തരവാദികളായ മൂന്ന് അമേരിക്കന് സൈനികര്ക്കെതിരെ ക്യൂസോയുടെ കുടുംബാംഗങ്ങള് സ്പാനിഷ് കോടതിയില് കേസു നല്കി. എന്നാല്, അമേരിക്കന് സൈനികരുടെ പ്രോസിക്യൂഷന് ഒഴിവാക്കാന് അമേരിക്ക സ്പെയിനുമേല് നിരന്തരസമര്ദ്ദം ചെലുത്തി. സ്പെയിനിലെ അമേരിക്കന് എംബസി ഇതിനായി സ്വീകരിക്കാത്ത മാര്ഗങ്ങളില്ല. ഒടുവില്, സ്പെയിന് കേസ് എഴുതിത്തള്ളാന് നടപടി ആരംഭിച്ചു.
മറ്റു രാജ്യങ്ങളുടെ നീതിന്യായസംവിധാനങ്ങളെപ്പോലും അട്ടിമറിക്കുന്ന അമേരിക്കന് നയതന്ത്രപ്രവര്ത്തനത്തിന്റെ വികൃതമുഖം പുറത്തുകൊണ്ടുവന്നത് വിക്കിലീക്സാണ്. വിവിധ രാജ്യങ്ങളിലും ഐക്യരാഷ്ട്രസഭയിലും പ്രവര്ത്തിക്കുന്ന അമേരിക്കന് നയതന്ത്രപ്രതിനിധികളും വാഷിങ്ടണിലെ വിദേശവകുപ്പ് ആസ്ഥാനവും തമ്മിലുള്ള ആശയവിനിമയത്തിന്റെ രഹസ്യരേഖകള് വിക്കിലീക്സ് ചോര്ത്തി. നയതന്ത്രത്തിന്റെ പേരില് അമേരിക്കചെയ്തു വരുന്നത് ചാരവൃത്തിയും അട്ടിമറിപ്രവര്ത്തനങ്ങളുമാണെന്ന് ലോകത്തിന് ബോധ്യമായി. അമേരിക്കന്സാമ്രാജ്യത്വത്തെക്കുറിച്ച് നിലനിന്ന പല സംശയങ്ങള്ക്കും സ്ഥിരീകരണമായി. അമേരിക്കയാകട്ടെ ഓര്ക്കാപ്പുറത്ത് തലയ്ക്ക് അടിയേറ്റ അവസ്ഥയിലും. സെപ്തംബര് 11ന്റെ ഭീകരാക്രമണം അമേരിക്കയ്ക്ക് അഫ്ഗാനെയും ഇറാഖിനെയും ആക്രമിക്കാനുള്ള ഊര്ജമാണ് പകര്ന്നത്. ഇപ്പോഴാകട്ടെ ആരും തങ്ങളെ കൈവെടിയരുതെന്ന് ലോകത്തോട് അപേക്ഷിക്കാനേ അമേരിക്കയ്ക്ക് കഴിയുന്നുള്ളൂ. അമേരിക്കയിലെ തീവ്രവലതുപക്ഷമാകട്ടെ, വിക്കിലീക്സ് തലവന് ജൂലിയന് അസാഞ്ചെയുടെ രക്തത്തിനായി മുറവിളി കൂട്ടുന്നു. 'അവനെ ക്രൂശിക്കുക' എന്ന ആക്രോശം റിപ്പബ്ളിക്കന്മാര് ഉയര്ത്തുന്നു. മാനഭംഗക്കേസുപ്പോലും അസാഞ്ചെയ്ക്കെതിരെ കുത്തിപ്പൊക്കി.
ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന് വിന്യസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റിക് മിസൈലുകളാണ് അമേരിക്കയ്ക്ക് നിദ്രാവിഹീന രാത്രികള് സമ്മാനിച്ചത്. ഇപ്പോള് ഓരോ ദിവസവും വിക്കിലീക്സ് പുറത്തുവിടുന്ന രഹസ്യങ്ങള് അമേരിക്കയെ നടുക്കുന്നു. ഇതേതുടര്ന്ന് 'ഹൈടെക്ക് ഭീകരവാദി' എന്ന വിശേഷണമാണ് അസാഞ്ചെയ്ക്ക് അമേരിക്കന്വലതുപക്ഷം ചാര്ത്തിയത്.
ബദല് മാധ്യമപ്രവര്ത്തനത്തിന്റെ പുതുരൂപമായ വിക്കിലീക്സിന്റെ പിറവി 2006ലെ ക്രിസ്മസ് കാലത്തായിരുന്നു. 'ഭരണകൂടങ്ങളെ തുറന്നുകാട്ടുക' എന്ന മുദ്രാവാക്യത്തോടെ വെബ്സൈറ്റായാണ് വിക്കിലീക്സ് ഒച്ചപ്പാടില്ലാതെ പ്രവര്ത്തനം തുടങ്ങിയത്. ഓസ്ട്രേലിയന് പൌരനായ അസാഞ്ചെയുടെ നേതൃത്വത്തില് സ്വീഡന് കേന്ദ്രമായി സെര്വര് സ്ഥാപിച്ചു. പൂര്ണസമയം പ്രവര്ത്തിക്കുന്ന അഞ്ചുപേരാണ് കാതല്. മറ്റു 800 പേര് സഹായങ്ങള് നല്കുന്നു. ആര്ക്കും പ്രതിഫലമില്ല. വിവരങ്ങളുടെ ഉറവിടം പുറത്തുവിടില്ല. വിക്കിലീക്ക്സ് പത്രാധിപസമിതി പരിശോധിച്ചശേഷമേ ഇവ പ്രസിദ്ധീകരിക്കൂ. രാഷ്ട്രീയ, നയതന്ത്ര, ചരിത്ര, വംശീയ മാനങ്ങളുള്ള സംഭവങ്ങള് പുറത്തുകൊണ്ടുവരികയാണ് പ്രഖ്യാപിതലക്ഷ്യം.
പത്രപ്രവര്ത്തകനും ഇന്റര്നെറ്റ് പ്രവര്ത്തകനുമായ അസാഞ്ചെ ഈ മേഖലയില് വഴി തെറ്റി വന്നതല്ല. നാടകപ്രവര്ത്തകരായ ദമ്പതികളുടെ മകനായി 1971 ജൂലൈ മൂന്നിന് ഓസ്ട്രേലിയയിലെ ക്വീന്സ്ലാന്ഡില് ജനിച്ച അദ്ദേഹം ബാല്യത്തിലേ അസാമാന്യ ബുദ്ധിസാമര്ഥ്യം പ്രകടിപ്പിച്ചിരുന്നു. 16-ാം വയസ്സില് 'മെന്ഡാക്സ്' എന്ന പേരില് കംപ്യൂട്ടര് ഹാക്കറായി. ഓസ്ട്രേലിയന് സര്വകലാശാലയുടെയും കനേഡിയന് ടെലികോം കമ്പനി നോര്ട്ടലിന്റെയും കംപ്യൂട്ടറുകളില് നുഴഞ്ഞുകയറി. ഇതിന്റെ പേരില് മെല്ബണിലെ വസതിയില്നിന്ന് അറസ്റുചെയ്തു. എന്നാല്, കുറ്റകരമായ ഉദ്ദേശ്യമൊന്നും പ്രതി പുലര്ത്തിയിരുന്നില്ലെന്നും ബുദ്ധിപരമായ ജിജ്ഞാസയാണ് പ്രേരകമായതെന്നുമുള്ള പ്രോസിക്യൂഷന് വെളിപ്പെടുത്തലില് രക്ഷപ്പെട്ടു. തുടര്ന്ന് ഓസ്ട്രേലിയയിലെ പ്രഥമ ഇന്റര്നെറ്റ് സേവനദാതാവായ കമ്പനിയുടെ പ്രവര്ത്തനങ്ങളില് അസാഞ്ചെ പങ്കാളിയായി. ക്രമേണ ഫ്രീ സോഫ്റ്റ്വെയര് സംബന്ധിച്ച് ഒട്ടേറെ ഗവേഷണം, പുസ്തകരചന. മനുഷ്യാവകാശസംരക്ഷണ പ്രവര്ത്തനങ്ങള്ക്കായി കംപ്യൂട്ടര് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താമെന്ന ആശയത്തിന്റെ പ്രായോഗികവശങ്ങള് വികസിപ്പിച്ചത് അക്കാലത്താണ്. 2003-06 കാലത്ത് മെല്ബണ് സര്വകലാശാലയില് ഗണിതശാസ്ത്രവും ഭൌതികശാസ്ത്രവും പഠിച്ചു. ഫിലോസഫിയിലും ന്യൂറോസയന്സിലും അവഗാഹം നേടി. ആറു സര്വകലാശാലകളില് വിദ്യാര്ഥിയായി.
വിക്കിലീക്സിന് 2006ല് രൂപം നല്കിയപ്പോള് ധൈര്യവും വിവരസാങ്കേതികവിദ്യയിലുള്ള നൈപുണ്യവും മാത്രമായിരുന്നു കൈമുതല്. ആഫ്രിക്കന്-ഏഷ്യന് രാജ്യങ്ങളിലെ മനുഷ്യാവകാശലംഘനങ്ങളാണ് തുടക്കത്തില് പുറത്തുകൊണ്ടുവന്നത്. ഇതോടെ ലോകമാധ്യമശ്രദ്ധ നേടി. വാര്ത്തകള് നല്കുന്നവരുടെ വിവരം രഹസ്യമായി സൂക്ഷിച്ച് വിശ്വാസ്യതയും നേടി. പൂച്ചെണ്ടും കല്ലേറും ഒരേസമയം എത്തി. അമേരിക്കന്സേന ഇറാഖില് നിരപരാധികളെ കൊന്നൊടുക്കുന്നതിന്റെ ദൃശ്യങ്ങള് 2010 ഏപ്രിലില് പുറത്തുവിട്ടതോടെ ലോകത്തെ ഞെട്ടിച്ചു. 'വാര്ത്തയെതന്നെ മൊത്തത്തില് മാറ്റിമറിച്ച വെബ്സൈറ്റായി' 2010 മെയില് 'ന്യൂയോര്ക്ക് ഡെയ്ലി ന്യൂസ്' വിക്കിലീക്സിനെ വിശേഷിപ്പിച്ചു. അഫ്ഗാന്-ഇറാഖ് യുദ്ധരഹസ്യങ്ങള് വെളിപ്പെടുത്തിയതിനുപിന്നാലെ നയതന്ത്രരേഖകളും പുറത്തുകൊണ്ടുവന്നതോടെ അമേരിക്കയെ ശരിക്കും കുടുക്കി. അമേരിക്കന് കാപട്യത്തിന്റെ കൂടാണ് അസാഞ്ചെയും സഹപ്രവര്ത്തകരും തുറന്നുവിട്ടത്. വിചിത്രമായ കാഴ്ചകളാണ് ഇതു നല്കിയത്. സഖ്യകക്ഷികള് തമ്മിലുള്ള അവിശ്വാസം; ശത്രു മിത്രമായി ചമയല്, നയതന്ത്രത്തിന്റെ പേരിലുള്ള നാടകങ്ങള്, ചതികള്-ഇങ്ങനെ നെറികെട്ട സംസ്കാരത്തിന്റെ പൊയ്മുഖമാണ് തുറന്നുകാട്ടിയത്. ഇതിന്റെ ആഘാതം അതിജീവിക്കാന് അമേരിക്കയ്ക്ക് കഴിയില്ല. കാരണം, അമേരിക്ക ഇതൊക്കെയാണ് ചെയ്യുന്നതെന്ന് പലരും കരുതിയിരുന്നെങ്കിലും പ്രതികളുടെ നാവില്നിന്ന് തന്നെ കുറ്റസമ്മതം കേട്ടതോടെ അനിഷേധ്യമായ തെളിവായി.
ചൈന, അമേരിക്ക, തയ്വാന്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളില്നിന്നും യൂറോപ്പില്നിന്നുമുള്ള മനുഷ്യാവകാശപ്രവര്ത്തകര് വിക്കിലീക്സിന്റെ അണിയറയില് സജീവമാണ്. അസാഞ്ചെയ്ക്ക് പുറമെ ഫിലിപ്പ് ആഡംസ്, വാങ് ദന്, സി ജെ ഹിങ്കെ, ബെന് ലൌറി, താഷി നംഗ്യാല് ഖംമ്സിത്സാങ്, സിയ ക്വിയാങ്, ചിക്കോ വീതാക്കര്, വാങ് യൌക്കായ് എന്നിവരടങ്ങിയ ഉപദേശകസമിതി മാര്ഗനിര്ദേശം നല്കുന്നു.
അസാഞ്ചെയ്ക്ക് 2009ല് ആംനെസ്റി ഇന്റര്നാഷണല് മനുഷ്യാവകാശസംരക്ഷണമേഖലയിലെ പത്രപ്രവര്ത്തന മികവിനുള്ള പുരസ്കാരം നല്കി. എന്നാല്, അസാഞ്ചെയെ പത്രപ്രവര്ത്തകനായും വിക്കിലീക്സിനെ നിയമപരമായി പ്രവര്ത്തിക്കുന്ന മാധ്യമമായും അംഗീകരിക്കുന്നില്ലെന്ന് അമേരിക്ക ഈയിടെ പ്രഖ്യാപിച്ചു. മാത്രമല്ല വിക്കിലീക്സിനുനേരെ അമേരിക്കന് സര്ക്കാരിന്റെ നിര്ദേശപ്രകാരം നിരന്തരം സൈബര് ആക്രമണം നടക്കുന്നു. വിക്കിലീക്ക്സ് നിതാന്തജാഗ്രത പുലര്ത്തിയാണ് ആക്രമണങ്ങളെ ചെറുക്കുന്നത്.
അമേരിക്ക സ്വാതന്ത്യ്രത്തിന്റെ സ്വര്ഗമാണെന്നാണ് പലരും പെരുമ്പറ മുഴക്കുന്നത്. മുതലാളിത്തത്തിന്റെ പറുദീസയായ അമേരിക്കയെ കണ്ടുപഠിക്കണമെന്ന സാരോപദേശം നല്കുന്നവരും നമ്മുടെ നാട്ടിലുണ്ട്. എന്നാല്, അമേരിക്കന് പ്രസിഡന്റ് ബറാക് ഒബാമ തന്റെ രാജ്യം രഹസ്യങ്ങളുടെ കൂടാരമാണെന്ന് സ്വയം സമ്മതിച്ചിരിക്കുന്നു. ഭരണകൂട രഹസ്യങ്ങള് ജനങ്ങളുമായി പങ്കിടാനുള്ളതല്ലെന്നും അദ്ദേഹം പറയുന്നു. ലക്ഷക്കണക്കിന് രഹസ്യങ്ങള് കൂട്ടിലടച്ച് സൂക്ഷിച്ച അമേരിക്ക ജനങ്ങളുടെ അറിയാനുള്ള അവകാശത്തില് വലിയ ശൂന്യത ഉണ്ടാക്കി. ഈ ശൂന്യതയിലേക്കാണ് വിക്കിലീക്സ് വിവരങ്ങളുടെ കുത്തൊഴുക്ക് സൃഷ്ടിച്ചത്.
*
സാജന് എവുജിന് കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ് 12 ഡിസംബര് 2010
വിക്കിലീക്സ് വെളിപ്പെടുത്തലും കോണ്ഗ്രസിന്റെ ജീര്ണതയും
വിക്കിലീക്സ് വെളിപ്പെടുത്തലും കോണ്ഗ്രസിന്റെ ജീര്ണതയും
ഇന്ത്യന് ജനാധിപത്യത്തിനു തീരാകളങ്കം വരുത്തിയ 'വോട്ടിനുകോഴ' ഇടപാടിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവന്നിരിക്കുകയാണ്. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകളിലൂടെ മന്മോഹന്സിംഗ് മന്ത്രിസഭ വിശ്വാസ വേട്ടുനേടാന് എം പി മാര്ക്ക് പണം നല്കിയതിന്റെ കൂടുതല് വിവരങ്ങള് വെളിപ്പെട്ടിരിക്കുന്നു. ദ ഹിന്ദു പത്രം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് അമേരിക്ക നടത്തുന്ന ഇടപെടലുകളിലേയ്ക്കും വെളിച്ചം വീശുന്നുണ്ട്. ഇന്ത്യ-അമേരിക്ക ആണവ കരാറുമായി മുന്നോട്ടുപോകാന് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടര്ന്ന് ഒന്നാം യു പി എ മന്ത്രിസഭയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്വലിച്ചു. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. തുടര്ന്നാണ് 2008 ജൂലൈയില് മന്മോഹന്സിംഗ് വിശ്വാസ വോട്ടുതേടാന് നിര്ബന്ധിതമായത്.
ലോക്സഭയിലെ അന്നത്തെ കക്ഷി ബലംവെച്ചു നോക്കുമ്പോള് മന്ത്രിസഭയുടെ പതനം സുനിശ്ചിതമായിരുന്നു. കോണ്ഗ്രസ് നേതൃത്വം നടത്തിയ നാണംകെട്ട കുതിര കച്ചവടത്തിലൂടെയാണ് അധികാരം നിലനിര്ത്താന് കഴിഞ്ഞത്. മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ടുചെയ്യാന് കോടിക്കണക്കിനു രൂപയാണ് എം പിമാര്ക്ക് വാഗ്ദാനം ചെയ്തത്. അനുകൂലമായി വോട്ടു ചെയ്യുന്നില്ലെങ്കില് വോട്ടെടുപ്പില് നിന്നു വിട്ടുനിന്നാലും പ്രതിപക്ഷ എം പി മാര്ക്ക് കോടികള് വാഗ്ദാനം ചെയ്തു. മൂന്ന് എം പിമാര്ക്ക് ആദ്യ ഗഡുവായി നല്കിയ നോട്ടുകെട്ടുകള് അവര് ലോക്സഭയില് പ്രദര്ശിപ്പിച്ചു. ഇന്ത്യന് പാര്ലമെന്റിന്റെ ചരിത്രത്തിലെ മായാത്ത കറുത്ത ഏടായി അത് അവശേഷിക്കുന്നു. ഇടതുപക്ഷ പാര്ട്ടികളുടേത് ഒഴിച്ചുള്ള എം പിമാരെയെല്ലാം കോണ്ഗ്രസ് നേതൃത്വം സമീപിച്ചിരുന്നു. ബി ജെ പി, തെലുങ്കുദേശം, ജനതാദള് തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ ചില അംഗങ്ങളെ വിലയ്ക്കെടുക്കുന്നതില് കോണ്ഗ്രസ് വിജയിച്ചു. കോണ്ഗ്രസ് നേതൃത്വവും അധികാര ദല്ലാളായി അറിയപ്പെടുന്ന അന്ന് സമാജ്വാദി പാര്ട്ടി നേതാവായിരുന്ന അമര്സിംഗും നടത്തിയ നെറികെട്ട ഇടപാടിലൂടെ വിശ്വാസപ്രമേയ വോട്ടെടുപ്പില് കഷ്ടിച്ചുകടന്നുകൂടാന് മന്മോഹന് സിംഗിനു കഴിഞ്ഞു.
എം പിമാര്ക്ക് നല്കിയ പണം പാര്ലമെന്റില് പ്രദര്ശിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന് അന്നത്തെ സ്പീക്കര് സോമനാഥ് ചാറ്റര്ജി ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുതിര്ന്ന കോണ്ഗ്രസ് നേതാവായ കിഷോര്സിംഗ് ദേവായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്. കൂടുതല് വിശദമായ അന്വേഷണത്തിനു സ്വതന്ത്ര ഏജന്സിയെ നിയോഗിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ നിര്ദേശം. 'വോട്ടിനു കോഴ' ഇടപാടിന്റെ ശരിയായ ചിത്രം പുറത്തുവരുന്നത് ഭയന്ന യു പി എ നേതൃത്വം അത്തരമൊരന്വേഷണത്തിനു തയ്യാറായില്ല. പകരം ഡല്ഹി പൊലീസിനെകൊണ്ട് ഒരന്വേഷണ പ്രഹസനം നടത്തി കേസ് അവസാനിപ്പിക്കാനാണ് സര്ക്കാര് മുതിര്ന്നത്.
കുഴിച്ചുമൂടപ്പെട്ടൂവെന്ന് കോണ്ഗ്രസ് നേതൃത്വം കരുതിയ കോഴ ഇടപാടിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും തിരിഞ്ഞത് വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെയാണ്. ആണവ കരാറിന്റെ ഭാവിയില് ഏറ്റവും ഉത്കണ്ഠ അമേരിക്കയ്ക്കായിരുന്നു. മന്മോഹന്സിംഗ് സര്ക്കാരിനെ എന്തുചെയ്തും നിലനിര്ത്തണമെന്നത് അമേരിക്കയുടെ താല്പര്യമായിരുന്നു. വിശ്വാസ വോട്ടെടുപ്പിനു മുമ്പുള്ള ദിനങ്ങളില് ഡല്ഹിയില് നടന്ന നീക്കങ്ങളെല്ലാം ഇന്ത്യയിലെ അമേരിക്കന് എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്കുകയും ചെയ്തു. എം പിമാരെ ചാക്കിട്ടു പിടിക്കാന് നടത്തുന്ന ശ്രമങ്ങള് കോണ്ഗ്രസ് നേതാക്കന്മാര് അമേരിക്കന് യജമാനന്മാരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ അമേരിക്കന് എംബസി 2008 ജൂലൈ 17ന് അമേരിക്കന് വിദേശകാര്യ വകുപ്പിന് അയച്ച രഹസ്യ റിപ്പോര്ട്ടില് ഇതിന്റെ വിശദാംശങ്ങളുണ്ട്. അമേരിക്കന് എംബസിയിലെ പൊളിറ്റിക്കല് കോണ്സുലര്, കോണ്ഗ്രസ് നേതാവ് സതീശ് ശര്മ്മയുമായി നടത്തിയ ചര്ച്ച റിപ്പോര്ട്ടില് ഉദ്ധരിച്ചിട്ടുണ്ട്. എം പിമാര്ക്ക് നല്കാന് കരുതിവെച്ച അറുപതു കോടിയോളം രൂപ അടങ്ങിയ രണ്ടു അറകള് സതീശ് ശര്മ്മയുടെ ഒരു സഹായി അമേരിക്കന് ഉദ്യോഗസ്ഥന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അജിത്സിംഗിന്റെ രാഷ്ട്രീയ ലോക് ദള് അംഗങ്ങള്ക്ക് പത്തു കോടി രൂപ വീതം നല്കിയിരുന്നുവെന്ന് സതീശ് ശര്മ്മയുടെ സഹായി പറഞ്ഞതായാണ് അമേരിക്കന് ഉദ്യോഗസ്ഥന് റിപ്പോര്ട്ട് ചെയ്തത്. മുന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഉറ്റ കൂട്ടുകാരനായിരുന്ന സതീശ് ശര്മ്മ സോണിയാഗാന്ധിയുടെ അടുത്ത കുടുംബ സുഹൃത്താണ്. ''പണമല്ല, പണം വാങ്ങിയവര് സര്ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പ്രശ്നം'' എന്നാണ് സതീശ് ശര്മ്മയുടെ സഹായിയായ നചികേത കപൂര് അമേരിക്കന് എംബസി ഉദ്യോഗസ്ഥനോട് പറഞ്ഞത്. അജിത്സിംഗിന്റെ പാര്ട്ടി അംഗങ്ങള് വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തില്ലെന്ന വസ്തുത കപൂറിന്റെ ആശങ്ക ശരിവെയ്ക്കുന്നുണ്ട്. എന് ഡി എ ഘടകകക്ഷിയായ അകാലിദളിന്റെ പിന്തുണ ലഭിക്കാന് ധനാഢ്യനായ സന്ത്ചത്വാള്വഴി ശ്രമം നടത്തിവരികയാണെന്നും സതീശ് സര്മ്മ അമേരിക്കന് എംബസി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.
കോണ്ഗ്രസിന്റെ മറ്റൊരു നേതാവായ കേന്ദ്രമന്ത്രി കമല്നാഥ് നടത്തുന്ന ശ്രമങ്ങളും അമേരിക്കന് സ്ഥാനപതിയുടെ റിപ്പോര്ട്ടില് പരാമര്ശിച്ചിരുന്നു. കോണ്ഗ്രസ് നേതാക്കന്മാര് എല്ലാ അടവുകളും അവലംബിക്കുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷമേ വിശ്വാസപ്രമേയത്തിനു ലഭിക്കുകയുള്ളൂവെന്ന വിലയിരുത്തലായിരുന്നു അമേരിക്കന് എംബസിയുടേത്. ''അനുകൂലമായി 273 വോട്ടും എതിരായി 251 വോട്ടും'' ലഭിക്കുമെന്നായിരുന്നൂ കണക്കുകൂട്ടല്. 19 പേര് വിട്ടു നില്ക്കും. ഈ വിലയിരുത്തല് ഏറെക്കുറെ ശരിയാണെന്ന് വോട്ടെടുപ്പ് തെളിയിച്ചു. വിശ്വാസപ്രമേയത്തിന് അനുകൂലമായി 275 ഉം എതിരായി 256 വോട്ടുമാണ് ലഭിച്ചത്. 10 പേര് വിട്ടുനിന്നു.
വോട്ടിനു കോഴ ഇടപാടിലെ ഇതുവരെ പുറത്തുവരാത്ത ചില വസ്തുതകളും അമേരിക്ക നടത്തിയ ഇടപെടലുകളുമാണ് വിക്കിലീക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. വോട്ടിനു കോഴ ഇടപാടിന്റെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാന് പര്യാപ്തമായ സമഗ്രമായ അന്വേഷണത്തിനു സര്ക്കാര് തയ്യാറാകണം. കോഴ ഇടപാടിന്റെ ധാര്മിക ഉത്തരവാദിത്വം പ്രധാനമന്ത്രി മന്മോഹന്സിംഗ് ഏറ്റെടുക്കുകയും ചെയ്യണം. കോണ്ഗ്രസ് നേതൃത്വത്തിന്റെ ജീര്ണതയുടെ ആരേയും ബോധ്യപ്പെടുത്തുന്ന ചിത്രമാണ് വിക്കിലീക്സ് നല്കുന്നത്.
*****
ജനയുഗം മുഖപ്രസംഗം 18-03-2011
ഇന്ത്യന് ജനാധിപത്യത്തിനു തീരാകളങ്കം വരുത്തിയ 'വോട്ടിനുകോഴ' ഇടപാടിനെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള് പുറത്തുവന്നിരിക്കുകയാണ്. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകളിലൂടെ മന്മോഹന്സിംഗ് മന്ത്രിസഭ വിശ്വാസ വേട്ടുനേടാന് എം പി മാര്ക്ക് പണം നല്കിയതിന്റെ കൂടുതല് വിവരങ്ങള് വെളിപ്പെട്ടിരിക്കുന്നു. ദ ഹിന്ദു പത്രം ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്ട്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില് അമേരിക്ക നടത്തുന്ന ഇടപെടലുകളിലേയ്ക്കും വെളിച്ചം വീശുന്നുണ്ട്. ഇന്ത്യ-അമേരിക്ക ആണവ കരാറുമായി മുന്നോട്ടുപോകാന് കോണ്ഗ്രസ് നേതൃത്വം തീരുമാനിച്ചതിനെ തുടര്ന്ന് ഒന്നാം യു പി എ മന്ത്രിസഭയ്ക്കുള്ള പിന്തുണ ഇടതുപക്ഷം പിന്വലിച്ചു. മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം നഷ്ടമായി. തുടര്ന്നാണ് 2008 ജൂലൈയില് മന്മോഹന്സിംഗ് വിശ്വാസ വോട്ടുതേടാന് നിര്ബന്ധിതമായത്.
ലോക്സഭയിലെ അന്നത്തെ കക്ഷി ബലംവെച്ചു നോക്കുമ്പോള് മന്ത്രിസഭയുടെ പതനം സുനിശ്ചിതമായിരുന്നു. കോണ്ഗ്രസ് നേതൃത്വം നടത്തിയ നാണംകെട്ട കുതിര കച്ചവടത്തിലൂടെയാണ് അധികാരം നിലനിര്ത്താന് കഴിഞ്ഞത്. മന്ത്രിസഭയ്ക്ക് അനുകൂലമായി വോട്ടുചെയ്യാന് കോടിക്കണക്കിനു രൂപയാണ് എം പിമാര്ക്ക് വാഗ്ദാനം ചെയ്തത്. അനുകൂലമായി വോട്ടു ചെയ്യുന്നില്ലെങ്കില് വോട്ടെടുപ്പില് നിന്നു വിട്ടുനിന്നാലും പ്രതിപക്ഷ എം പി മാര്ക്ക് കോടികള് വാഗ്ദാനം ചെയ്തു. മൂന്ന് എം പിമാര്ക്ക് ആദ്യ ഗഡുവായി നല്കിയ നോട്ടുകെട്ടുകള് അവര് ലോക്സഭയില് പ്രദര്ശിപ്പിച്ചു. ഇന്ത്യന് പാര്ലമെന്റിന്റെ ചരിത്രത്തിലെ മായാത്ത കറുത്ത ഏടായി അത് അവശേഷിക്കുന്നു. ഇടതുപക്ഷ പാര്ട്ടികളുടേത് ഒഴിച്ചുള്ള എം പിമാരെയെല്ലാം കോണ്ഗ്രസ് നേതൃത്വം സമീപിച്ചിരുന്നു. ബി ജെ പി, തെലുങ്കുദേശം, ജനതാദള് തുടങ്ങിയ പ്രതിപക്ഷ കക്ഷികളിലെ ചില അംഗങ്ങളെ വിലയ്ക്കെടുക്കുന്നതില് കോണ്ഗ്രസ് വിജയിച്ചു. കോണ്ഗ്രസ് നേതൃത്വവും അധികാര ദല്ലാളായി അറിയപ്പെടുന്ന അന്ന് സമാജ്വാദി പാര്ട്ടി നേതാവായിരുന്ന അമര്സിംഗും നടത്തിയ നെറികെട്ട ഇടപാടിലൂടെ വിശ്വാസപ്രമേയ വോട്ടെടുപ്പില് കഷ്ടിച്ചുകടന്നുകൂടാന് മന്മോഹന് സിംഗിനു കഴിഞ്ഞു.
എം പിമാര്ക്ക് നല്കിയ പണം പാര്ലമെന്റില് പ്രദര്ശിപ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന് അന്നത്തെ സ്പീക്കര് സോമനാഥ് ചാറ്റര്ജി ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയെ നിയോഗിച്ചിരുന്നു. മുതിര്ന്ന കോണ്ഗ്രസ് നേതാവായ കിഷോര്സിംഗ് ദേവായിരുന്നു കമ്മിറ്റിയുടെ അധ്യക്ഷന്. കൂടുതല് വിശദമായ അന്വേഷണത്തിനു സ്വതന്ത്ര ഏജന്സിയെ നിയോഗിക്കണമെന്നായിരുന്നു കമ്മിറ്റിയുടെ നിര്ദേശം. 'വോട്ടിനു കോഴ' ഇടപാടിന്റെ ശരിയായ ചിത്രം പുറത്തുവരുന്നത് ഭയന്ന യു പി എ നേതൃത്വം അത്തരമൊരന്വേഷണത്തിനു തയ്യാറായില്ല. പകരം ഡല്ഹി പൊലീസിനെകൊണ്ട് ഒരന്വേഷണ പ്രഹസനം നടത്തി കേസ് അവസാനിപ്പിക്കാനാണ് സര്ക്കാര് മുതിര്ന്നത്.
കുഴിച്ചുമൂടപ്പെട്ടൂവെന്ന് കോണ്ഗ്രസ് നേതൃത്വം കരുതിയ കോഴ ഇടപാടിലേയ്ക്ക് രാജ്യത്തിന്റെ ശ്രദ്ധ വീണ്ടും തിരിഞ്ഞത് വിക്കിലീക്സ് വെളിപ്പെടുത്തലിലൂടെയാണ്. ആണവ കരാറിന്റെ ഭാവിയില് ഏറ്റവും ഉത്കണ്ഠ അമേരിക്കയ്ക്കായിരുന്നു. മന്മോഹന്സിംഗ് സര്ക്കാരിനെ എന്തുചെയ്തും നിലനിര്ത്തണമെന്നത് അമേരിക്കയുടെ താല്പര്യമായിരുന്നു. വിശ്വാസ വോട്ടെടുപ്പിനു മുമ്പുള്ള ദിനങ്ങളില് ഡല്ഹിയില് നടന്ന നീക്കങ്ങളെല്ലാം ഇന്ത്യയിലെ അമേരിക്കന് എംബസി സസൂക്ഷ്മം നിരീക്ഷിക്കുകയും ആവശ്യമായ ഉപദേശങ്ങളും സഹായങ്ങളും നല്കുകയും ചെയ്തു. എം പിമാരെ ചാക്കിട്ടു പിടിക്കാന് നടത്തുന്ന ശ്രമങ്ങള് കോണ്ഗ്രസ് നേതാക്കന്മാര് അമേരിക്കന് യജമാനന്മാരെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ അമേരിക്കന് എംബസി 2008 ജൂലൈ 17ന് അമേരിക്കന് വിദേശകാര്യ വകുപ്പിന് അയച്ച രഹസ്യ റിപ്പോര്ട്ടില് ഇതിന്റെ വിശദാംശങ്ങളുണ്ട്. അമേരിക്കന് എംബസിയിലെ പൊളിറ്റിക്കല് കോണ്സുലര്, കോണ്ഗ്രസ് നേതാവ് സതീശ് ശര്മ്മയുമായി നടത്തിയ ചര്ച്ച റിപ്പോര്ട്ടില് ഉദ്ധരിച്ചിട്ടുണ്ട്. എം പിമാര്ക്ക് നല്കാന് കരുതിവെച്ച അറുപതു കോടിയോളം രൂപ അടങ്ങിയ രണ്ടു അറകള് സതീശ് ശര്മ്മയുടെ ഒരു സഹായി അമേരിക്കന് ഉദ്യോഗസ്ഥന് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. അജിത്സിംഗിന്റെ രാഷ്ട്രീയ ലോക് ദള് അംഗങ്ങള്ക്ക് പത്തു കോടി രൂപ വീതം നല്കിയിരുന്നുവെന്ന് സതീശ് ശര്മ്മയുടെ സഹായി പറഞ്ഞതായാണ് അമേരിക്കന് ഉദ്യോഗസ്ഥന് റിപ്പോര്ട്ട് ചെയ്തത്. മുന് പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഉറ്റ കൂട്ടുകാരനായിരുന്ന സതീശ് ശര്മ്മ സോണിയാഗാന്ധിയുടെ അടുത്ത കുടുംബ സുഹൃത്താണ്. ''പണമല്ല, പണം വാങ്ങിയവര് സര്ക്കാരിന് അനുകൂലമായി വോട്ടുചെയ്യുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് പ്രശ്നം'' എന്നാണ് സതീശ് ശര്മ്മയുടെ സഹായിയായ നചികേത കപൂര് അമേരിക്കന് എംബസി ഉദ്യോഗസ്ഥനോട് പറഞ്ഞത്. അജിത്സിംഗിന്റെ പാര്ട്ടി അംഗങ്ങള് വിശ്വാസപ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തില്ലെന്ന വസ്തുത കപൂറിന്റെ ആശങ്ക ശരിവെയ്ക്കുന്നുണ്ട്. എന് ഡി എ ഘടകകക്ഷിയായ അകാലിദളിന്റെ പിന്തുണ ലഭിക്കാന് ധനാഢ്യനായ സന്ത്ചത്വാള്വഴി ശ്രമം നടത്തിവരികയാണെന്നും സതീശ് സര്മ്മ അമേരിക്കന് എംബസി ഉദ്യോഗസ്ഥനെ അറിയിച്ചിരുന്നു.
കോണ്ഗ്രസിന്റെ മറ്റൊരു നേതാവായ കേന്ദ്രമന്ത്രി കമല്നാഥ് നടത്തുന്ന ശ്രമങ്ങളും അമേരിക്കന് സ്ഥാനപതിയുടെ റിപ്പോര്ട്ടില് പരാമര്ശിച്ചിരുന്നു. കോണ്ഗ്രസ് നേതാക്കന്മാര് എല്ലാ അടവുകളും അവലംബിക്കുന്നുണ്ടെങ്കിലും നേരിയ ഭൂരിപക്ഷമേ വിശ്വാസപ്രമേയത്തിനു ലഭിക്കുകയുള്ളൂവെന്ന വിലയിരുത്തലായിരുന്നു അമേരിക്കന് എംബസിയുടേത്. ''അനുകൂലമായി 273 വോട്ടും എതിരായി 251 വോട്ടും'' ലഭിക്കുമെന്നായിരുന്നൂ കണക്കുകൂട്ടല്. 19 പേര് വിട്ടു നില്ക്കും. ഈ വിലയിരുത്തല് ഏറെക്കുറെ ശരിയാണെന്ന് വോട്ടെടുപ്പ് തെളിയിച്ചു. വിശ്വാസപ്രമേയത്തിന് അനുകൂലമായി 275 ഉം എതിരായി 256 വോട്ടുമാണ് ലഭിച്ചത്. 10 പേര് വിട്ടുനിന്നു.
വോട്ടിനു കോഴ ഇടപാടിലെ ഇതുവരെ പുറത്തുവരാത്ത ചില വസ്തുതകളും അമേരിക്ക നടത്തിയ ഇടപെടലുകളുമാണ് വിക്കിലീക്സ് വെളിപ്പെടുത്തിയിരിക്കുന്നത്. വോട്ടിനു കോഴ ഇടപാടിന്റെ എല്ലാ വശങ്ങളും പുറത്തുകൊണ്ടുവരാന് പര്യാപ്തമായ സമഗ്രമായ അന്വേഷണത്തിനു സര്ക്കാര് തയ്യാറാകണം. കോഴ ഇടപാടിന്റെ ധാര്മിക ഉത്തരവാദിത്വം പ്രധാനമന്ത്രി മന്മോഹന്സിംഗ് ഏറ്റെടുക്കുകയും ചെയ്യണം. കോണ്ഗ്രസ് നേതൃത്വത്തിന്റെ ജീര്ണതയുടെ ആരേയും ബോധ്യപ്പെടുത്തുന്ന ചിത്രമാണ് വിക്കിലീക്സ് നല്കുന്നത്.
*****
ജനയുഗം മുഖപ്രസംഗം 18-03-2011
ശതകോടിപതികളും സിങ് ഗവൺമെന്റും
ശതകോടിപതികളും സിങ് ഗവൺമെന്റും
മുമ്പ് ധനത്തെപ്പറ്റി എഴുതാന് (ധനക്കുറവാണെങ്കിലും) എനിക്ക് ധൈര്യക്കുറവ് ഒട്ടും ഇല്ലായിരുന്നു. എത്ര വലിയ സംഖ്യയായാലും അക്കത്തിലും അക്ഷരത്തിലും എഴുതാന് കഴിയുമെന്ന അഹങ്കാരം ഉള്ളകാലം. 1951ല് ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആകെ അടങ്കല് തുക 2378 കോടി രൂപ. പുല്ലുപോലെ എഴുതാം! ഇന്ന് ആ ധൈര്യം ആകെ പോയി. കേന്ദ്രത്തിലെ ഒരു രണ്ടാംകിട മന്ത്രി വകവരുത്തിയത് 1.76 ലക്ഷം കോടി രൂപ! ആല്ബര്ട്ട് ഐന്സ്റീനുപോലും എഴുതുമ്പോള് തെറ്റുവന്നേക്കാം.
ഇന്ത്യയുടെമേല് ഭാഗ്യലക്ഷ്മിയുടെ കൃപാദൃഷ്ടി വേണ്ടുവോളം പതിഞ്ഞിരിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞവര്ഷത്തെ ഏറ്റവും വലിയ കുബേരപ്രഭുക്കളില് രണ്ടുപേര്- അംബാനിയും മിത്തലും ഇന്ത്യക്കാരാണെന്ന് ലോകം മുഴുവന് ഫോര്ബ്സ് പത്രത്തിന്റെ ഉടമ സ്റീവ് ഫോര്ബ്സ് കൊട്ടിഘോഷിച്ചത്. ഇപ്പോഴത്തെ ഫോര്ബിന്റെ അച്ഛന് ഫോര്ബ് (മാല്കോം സ്റ്റീവന്സന്) ആണ് അതിന് ധനികലോകത്തിന്റെ പ്രചാരണായുധം എന്ന സ്ഥാനം ഉണ്ടാക്കിക്കൊടുത്തത്.
ഈ പണക്കാരെല്ലാം സൂപ്പര് ബില്യണയര്മാരാണ്. മില്യണ് വരെ കണക്കു പറയാന് ഞാനും കൂടാം. പക്ഷേ, ബില്യണ് കുറച്ച് കടുപ്പമാണ്, ചിന്തിച്ചാല്. മില്യണ് പത്തുലക്ഷമാണെങ്കില് ബില്യണ് 1000 മില്യണ് ആണ്. നൂറുകോടി. തെറ്റായാലും ശരിയായാലും എന്റെ കണക്കിന്റെ തോണി സംഖ്യക്കടലില് മുങ്ങിപ്പോകും! ലോകത്തിലുള്ള ശതകോടിപതികളില് അഞ്ചുശതമാനം ഇന്ത്യയിലാണ്.
പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ് പാര്ലമെന്റിലെ പല ഏറ്റുപറച്ചിലുകളും അഴിമതിക്കഥകളുംകൊണ്ട് പരിക്ഷീണനായിരിക്കെ, ഈ ശതകോടികളുടെ ഇന്ത്യന് പങ്കിനെപ്പറ്റി കേട്ട് ആഹ്ളാദംകൊണ്ട് പരവശനായിത്തീര്ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വര്ണസ്വപ്നം മെല്ലെമെല്ലെ പൂത്തുലഞ്ഞുവരികയാണ് - ഇന്ത്യയെ പരമധനികരുടെ പറുദീസയാക്കുക എന്ന സ്വപ്നം. ദാരിദ്ര്യത്തെ നിര്മാര്ജനം ചെയ്തുകൊണ്ട് ദരിദ്രരെ ഇല്ലാതാക്കുകയല്ല സിങ്ങിന്റെ പരിപാടി. അത് ആ ഗാന്ധിജിയുടെ പഴഞ്ചന് പരിപാടി. സിങ് യുഗത്തില് ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നത് ദരിദ്രരെ ഇല്ലാതാക്കിയിട്ടാണ്. ദരിദ്രര്ക്ക് ജീവിക്കാന് കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയാണ് പരിപാടിയുടെ കാതലായ വശം. ആകാവുന്നത്ര വിലക്കയറ്റം വര്ധിപ്പിക്കുക; പെട്രോള്വില ദിവസേന (ഇപ്പോള് ആഴ്ചതോറുമല്ലേ?) വര്ധിപ്പിക്കുക, ബാങ്കുകളില്നിന്ന് സഹായം നേടാന് കഴിച്ച വെള്ളം പുറത്തെടുക്കുന്നതിലേറെ പ്രയാസം ഉണ്ടാക്കുക - അങ്ങനെ ദരിദ്രരുടെ ഉന്മൂലനാശത്തിന് പല വിദ്യകളും പ്രധാനമന്ത്രിയും പ്രണബ് മന്ത്രിയും ചേര്ന്ന് പ്രയോഗിച്ചുവരുന്നുണ്ട്.
ദരിദ്രര്ക്കുള്ള സഹായങ്ങള് ലഭ്യമാക്കാതിരിക്കുകയോ പ്രയാസങ്ങള് കടക്കാതെ ലഭ്യമാവില്ലെന്നു വരുത്തുകയോ ചെയ്യുന്നതോടൊപ്പം കുബേരവര്ഗത്തിന്റെ വഴി സുഗമമാക്കുകയും സിങ്ങിന്റെ സമര്ഥമായ നയമാണ്. വന് കമ്പനികള്ക്ക് ആദായനികുതിയില് വലിയ ഇളവുകള് വരുത്തിയിരിക്കുന്നു. ഇന്ത്യയെ നിക്ഷേപകസൌഹൃദത്തിന് പേരുകേട്ട ഒരു ഉദാത്തനാട് ആക്കിത്തീര്ക്കുകയാണ് ലക്ഷ്യം.
അംബാനി-മിത്തല്മാരുടെ സമ്പാദ്യം രേഖകളില് ഉള്ളതിന്റെ എത്രയോ മടങ്ങ് കവിയുന്നതായിരിക്കും എന്ന് വായനക്കാര് ഊഹിച്ചിരിക്കും.രേഖപ്പെടുത്താത്ത ഗൂഢധനവും വിദേശബാങ്കുകളില് നിക്ഷേപവും ഇല്ലാത്ത ഒരു കോടിപതിയും ഇന്ത്യയിലില്ല. അവരുടെ വരുമാനം കണക്കാക്കി എല്ലാറ്റിന്മേലില്നിന്നും ആദായനികുതി ഈടാക്കിയാല് ഇന്ത്യയുടെ ഭരണച്ചെലവിന്റെ വലിയൊരു ഭാഗം അതുകൊണ്ട് നടത്താന് കഴിയുമെന്ന് ഒരു പത്രപ്രവര്ത്തകന് ചൂണ്ടിക്കാണിച്ചിരിക്കുന്നു.
പാര്ലമെന്റില് കോടതിപതികള് വലിയൊരു ഭാഗം ഇപ്പോള്ത്തന്നെയുണ്ട്. റഷ്യയില് കമ്യൂണിസം തകര്ന്നെന്ന് പറയുന്നുണ്ടെങ്കിലും അവിടെ ഇതിനിടെ ജയിലിലാക്കപ്പെട്ട ഭീമകുബേരന്മാര് നൂറിലേറെ വരും. ഇന്ത്യയുടെ ഭരണം കുബേരഭരണം ആക്കുകയാണ് മന്മോഹന് സിങ്ങിന്റെയും ടീമിന്റെയും അതിഗൂഢമായ ലക്ഷ്യം. ഇവര് ആഗോളീകരണം, ഉദാരീകരണം, നിക്ഷേപ പ്രോത്സാഹനം എന്നൊക്കെ നവസംജ്ഞകള് ഉപയോഗിക്കുന്നതിനെല്ലാം ഒരു ലക്ഷ്യമേയുള്ളൂ - ഇന്ത്യയെ ഒരു മുതലാളിത്തഭരണമാക്കി മാറ്റിത്തീര്ക്കുക. ഇന്ത്യ ജനാധിപത്യപരവും സോഷ്യലിസ്റ്റും ആയ രാജ്യമാണെന്ന് എടുത്തുപറയുന്നുണ്ട് ഭരണഘടനയുടെ ആമുഖത്തില്. അതൊന്നും ഇന്ത്യയുടെ നവോദാരചക്രവാളത്തിലേക്കുള്ള കുതിപ്പില് പ്രതിബന്ധമല്ല. 'സോഷ്യലിസ്റ്റ് ' എന്ന വാക്ക് ഇരിക്കെ, സിങ്ജി ഇവിടത്തെ പൊതുമേഖലാസ്ഥാപനങ്ങള് എല്ലാം ഓരോന്നായി വിറ്റുതുലയ്ക്കാന് നടപടികളെടുത്തുകഴിഞ്ഞല്ലോ.
പൊതുമേഖലാ സ്ഥാപനങ്ങള് നഷ്ടത്തിലായാല്, ലാഭമുണ്ടാക്കാന് സ്വകാര്യസ്ഥാപനങ്ങളാക്കുകയോ സ്വകാര്യ മൂലധനക്കാരെ ഏല്പ്പിക്കുകയോ ചെയ്യുക എന്ന നയം എത്ര സുഗമമായാണ് പ്രവൃത്തിയില് കൊണ്ടുവന്നത്. നഷ്ടത്തിലായത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വാഭാവികമായ ദോഷമാണെന്നാണ് വാദം. അപ്പോള് സോഷ്യലിസം നഷ്ടക്കച്ചവടവും മുതലാളിത്തം ലാഭക്കച്ചവടവും ആണെന്ന സിദ്ധാന്തം സ്ഥാപിക്കപ്പെടുന്നു. നെഹ്റുവിന്റെ പിന്മുറക്കാരുടെ പൈതൃകസംരക്ഷണത്തിന്റെ വിരുത് നോക്കിയാലും!
ഈ നഷ്ടവിരോധികളോട് ഒരു ചോദ്യം ചോദിച്ചോട്ടെ. നഷ്ടമുണ്ടാക്കുന്നത് സ്ഥാപനം മാറുന്നതിന് ഹേതുവായെടുക്കാമെങ്കില്, ഈ അര്ധഭൂഖണ്ഡത്തില് കേന്ദ്രഗവണ്മെന്റിനെപ്പോലെ നഷ്ടമുണ്ടാക്കിയതും ഭരിക്കാനറിയാത്തതും അഴിമതിയില് മുങ്ങിയതുമായ ഒരേര്പ്പാട് ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില് ഈ ഗവമെന്റിനെയും പിരിച്ചുവിടേണ്ടതല്ലേ! പൊതുസ്ഥാപനങ്ങളെ അവസാനിപ്പിച്ചിട്ട് ഇവര് തുടരുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.
ഇന്ത്യയുടെ ഭരണഘടനയെപ്പറ്റി ആഴത്തില് ചിന്തിച്ച ഭരണഘടനാ വിദഗ്ധരും സുപ്രീം കോടതിയും ഒക്കെ ഒരുകാര്യം എപ്പോഴും ആവര്ത്തിക്കാറുണ്ട്. ഇന്ത്യയുടെ ഭരണരീതിയില് എന്തെല്ലാം മാറ്റം വരുത്തിയാലും അതിന്റെ 'മൌലിക ഘടന' (bsic structure) ഒരിക്കലും മാറ്റാന് പാടില്ലെന്ന്. മനോമോഹനമായ രീതിയില് സിങ് ഭരണകൂടം ചെയ്തുവരുന്നത് ഈ മൌലികസ്വഭാവം മാറ്റുക എന്നതാണ്. ഇന്ത്യയുടെ സോഷ്യലിസ്റ്റ് സ്വഭാവം നഷ്ടപ്പെടുത്തുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതും സ്വകാര്യ-വിദേശ മൂലധനസ്രോതസ്സുകളെ ഇന്ത്യയില് തുറന്നുവിടുന്നതും, ഒരതിരു വിട്ടാല്, മൌലികഘടന മാറ്റുന്നതായിത്തീരുന്നു. ഈ കുറ്റത്തിന് ഇക്കൂട്ടരെ ഭരണത്തില്നിന്ന് പുറത്താക്കാവുന്നതാണ്.
ഒരു നിലയ്ക്ക് ചിന്തിച്ചുവരുമ്പോള് 'സിങ് ഗവമെന്റ്' എന്ന പേര് അന്വര്ഥമാണ്. സിങ് എന്നുള്ളതിന്റെ സ്പെല്ലിങ് മാറ്റിയാല് sing എന്നായിത്തീരും- പാടുക എന്നര്ഥം. സിങ് ഗവമെന്റ് അമേരിക്കയുടെ മുതലാളിത്ത-സ്വകാര്യ സാമ്പത്തികരീതിക്കുവേണ്ടി ഗാനം പാടിക്കൊണ്ടുകഴിയുന്ന ഗവണ്മെന്റാണ്. രാജ്യം നിലവിളിക്കുമ്പോള് ഗവണ്മെന്റ് പാടിക്കൊണ്ടിരിക്കുന്നു.
നീറോ ചക്രവര്ത്തിയെപ്പറ്റി കേട്ടിട്ടില്ലേ? റോം നഗരം അഗ്നിയിലെരിയുമ്പോള് നീറോ ചക്രവര്ത്തി വീണവായിച്ചുവത്രേ. നീറോയുടെ വംശം കുറ്റിയറ്റിട്ടില്ല!
ഇന്ത്യ ഇങ്ങനെയൊരു നാടായിത്തീരുമെന്ന് നാമാരും ഉറക്കത്തില്പ്പോലും കണ്ടിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദര്ശങ്ങളും മൂല്യങ്ങളും നിലനിര്ത്തുക എന്നത് ഇന്ത്യക്കാരുടെയെല്ലാം മൌലിക കര്ത്തവ്യങ്ങളില് ഒന്നാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. നമ്മുടെ മന്ത്രിമാര്ക്ക് ഇതൊന്നും ബാധകമല്ലേ? നമ്മളൊക്കെ സാധാരണ പൌരന്മാരും ഇവര് കിംപുരുഷന്മാരുമാണോ!
ഇങ്ങനെപോയാല്, ഏത് നിരുത്തരവാദപരമായ സ്വേച്ഛാധിപത്യവും ഏറെക്കാലം വാഴുകയില്ല. ഈജിപ്ത്, ടുണീഷ്യ, ലിബിയ തുടങ്ങിയ മോചനസമരങ്ങള് അസാധ്യമെന്ന് കരുതിയ രാജ്യങ്ങളില്പ്പോലും, വ്യാപകമായ ജനകീയമുന്നേറ്റങ്ങളുണ്ടായി, പലതും തകിടംമറിച്ചു. അമേരിക്കയുടെ പിന്തുണയുള്ള രാജ്യങ്ങളില് ഇവ പലതും പെടുന്നു. അമേരിക്കയ്ക്ക് സ്തുതിപാടുന്ന വേല തുടര്ന്നാല് ഭവിഷ്യത്ത് ഈ സ്തുതിഗായകര് കരുതുന്നതിനേക്കാള് അപ്പുറത്തായെന്നുവന്നേക്കാം.
ശതകോടിപതികള് വര്ധിക്കുമ്പോള് സമൂഹത്തില് ഉച്ചനീചത്വം പെരുത്തുവരും.ഭരണഘടന ഇതിനെ എതിര്ക്കുന്നു. സാമ്പത്തികമായും സാമൂഹികമായും ഔന്നത്യവും താഴ്ചയും പ്രകടമായില്ലാത്ത തുല്യനീതിയുടെ ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം.
അഴിമതി നടത്തുമ്പോഴും ബജറ്റ് ഉണ്ടാക്കുമ്പോഴും കേന്ദ്രസ്ഥരായ വന്തോക്കുകള് ഇതൊക്കെ മറക്കാതിരിക്കട്ടെ!
മുമ്പ് ധനത്തെപ്പറ്റി എഴുതാന് (ധനക്കുറവാണെങ്കിലും) എനിക്ക് ധൈര്യക്കുറവ് ഒട്ടും ഇല്ലായിരുന്നു. എത്ര വലിയ സംഖ്യയായാലും അക്കത്തിലും അക്ഷരത്തിലും എഴുതാന് കഴിയുമെന്ന അഹങ്കാരം ഉള്ളകാലം. 1951ല് ആരംഭിച്ച ഒന്നാം പഞ്ചവത്സര പദ്ധതിയുടെ ആകെ അടങ്കല് തുക 2378 കോടി രൂപ. പുല്ലുപോലെ എഴുതാം! ഇന്ന് ആ ധൈര്യം ആകെ പോയി. കേന്ദ്രത്തിലെ ഒരു രണ്ടാംകിട മന്ത്രി വകവരുത്തിയത് 1.76 ലക്ഷം കോടി രൂപ! ആല്ബര്ട്ട് ഐന്സ്റീനുപോലും എഴുതുമ്പോള് തെറ്റുവന്നേക്കാം.
ഇന്ത്യയുടെമേല് ഭാഗ്യലക്ഷ്മിയുടെ കൃപാദൃഷ്ടി വേണ്ടുവോളം പതിഞ്ഞിരിക്കുന്നതിന്റെ തെളിവാണ് കഴിഞ്ഞവര്ഷത്തെ ഏറ്റവും വലിയ കുബേരപ്രഭുക്കളില് രണ്ടുപേര്- അംബാനിയും മിത്തലും ഇന്ത്യക്കാരാണെന്ന് ലോകം മുഴുവന് ഫോര്ബ്സ് പത്രത്തിന്റെ ഉടമ സ്റീവ് ഫോര്ബ്സ് കൊട്ടിഘോഷിച്ചത്. ഇപ്പോഴത്തെ ഫോര്ബിന്റെ അച്ഛന് ഫോര്ബ് (മാല്കോം സ്റ്റീവന്സന്) ആണ് അതിന് ധനികലോകത്തിന്റെ പ്രചാരണായുധം എന്ന സ്ഥാനം ഉണ്ടാക്കിക്കൊടുത്തത്.
ഈ പണക്കാരെല്ലാം സൂപ്പര് ബില്യണയര്മാരാണ്. മില്യണ് വരെ കണക്കു പറയാന് ഞാനും കൂടാം. പക്ഷേ, ബില്യണ് കുറച്ച് കടുപ്പമാണ്, ചിന്തിച്ചാല്. മില്യണ് പത്തുലക്ഷമാണെങ്കില് ബില്യണ് 1000 മില്യണ് ആണ്. നൂറുകോടി. തെറ്റായാലും ശരിയായാലും എന്റെ കണക്കിന്റെ തോണി സംഖ്യക്കടലില് മുങ്ങിപ്പോകും! ലോകത്തിലുള്ള ശതകോടിപതികളില് അഞ്ചുശതമാനം ഇന്ത്യയിലാണ്.
പ്രധാനമന്ത്രി ഡോ. മന്മോഹന്സിങ് പാര്ലമെന്റിലെ പല ഏറ്റുപറച്ചിലുകളും അഴിമതിക്കഥകളുംകൊണ്ട് പരിക്ഷീണനായിരിക്കെ, ഈ ശതകോടികളുടെ ഇന്ത്യന് പങ്കിനെപ്പറ്റി കേട്ട് ആഹ്ളാദംകൊണ്ട് പരവശനായിത്തീര്ന്നിരിക്കുന്നു. അദ്ദേഹത്തിന്റെ സ്വര്ണസ്വപ്നം മെല്ലെമെല്ലെ പൂത്തുലഞ്ഞുവരികയാണ് - ഇന്ത്യയെ പരമധനികരുടെ പറുദീസയാക്കുക എന്ന സ്വപ്നം. ദാരിദ്ര്യത്തെ നിര്മാര്ജനം ചെയ്തുകൊണ്ട് ദരിദ്രരെ ഇല്ലാതാക്കുകയല്ല സിങ്ങിന്റെ പരിപാടി. അത് ആ ഗാന്ധിജിയുടെ പഴഞ്ചന് പരിപാടി. സിങ് യുഗത്തില് ദാരിദ്ര്യത്തെ ഇല്ലാതാക്കുന്നത് ദരിദ്രരെ ഇല്ലാതാക്കിയിട്ടാണ്. ദരിദ്രര്ക്ക് ജീവിക്കാന് കഴിയാത്ത അവസ്ഥ ഉണ്ടാക്കുകയാണ് പരിപാടിയുടെ കാതലായ വശം. ആകാവുന്നത്ര വിലക്കയറ്റം വര്ധിപ്പിക്കുക; പെട്രോള്വില ദിവസേന (ഇപ്പോള് ആഴ്ചതോറുമല്ലേ?) വര്ധിപ്പിക്കുക, ബാങ്കുകളില്നിന്ന് സഹായം നേടാന് കഴിച്ച വെള്ളം പുറത്തെടുക്കുന്നതിലേറെ പ്രയാസം ഉണ്ടാക്കുക - അങ്ങനെ ദരിദ്രരുടെ ഉന്മൂലനാശത്തിന് പല വിദ്യകളും പ്രധാനമന്ത്രിയും പ്രണബ് മന്ത്രിയും ചേര്ന്ന് പ്രയോഗിച്ചുവരുന്നുണ്ട്.
ദരിദ്രര്ക്കുള്ള സഹായങ്ങള് ലഭ്യമാക്കാതിരിക്കുകയോ പ്രയാസങ്ങള് കടക്കാതെ ലഭ്യമാവില്ലെന്നു വരുത്തുകയോ ചെയ്യുന്നതോടൊപ്പം കുബേരവര്ഗത്തിന്റെ വഴി സുഗമമാക്കുകയും സിങ്ങിന്റെ സമര്ഥമായ നയമാണ്. വന് കമ്പനികള്ക്ക് ആദായനികുതിയില് വലിയ ഇളവുകള് വരുത്തിയിരിക്കുന്നു. ഇന്ത്യയെ നിക്ഷേപകസൌഹൃദത്തിന് പേരുകേട്ട ഒരു ഉദാത്തനാട് ആക്കിത്തീര്ക്കുകയാണ് ലക്ഷ്യം.
അംബാനി-മിത്തല്മാരുടെ സമ്പാദ്യം രേഖകളില് ഉള്ളതിന്റെ എത്രയോ മടങ്ങ് കവിയുന്നതായിരിക്കും എന്ന് വായനക്കാര് ഊഹിച്ചിരിക്കും.രേഖപ്പെടുത്താത്ത ഗൂഢധനവും വിദേശബാങ്കുകളില് നിക്ഷേപവും ഇല്ലാത്ത ഒരു കോടിപതിയും ഇന്ത്യയിലില്ല. അവരുടെ വരുമാനം കണക്കാക്കി എല്ലാറ്റിന്മേലില്നിന്നും ആദായനികുതി ഈടാക്കിയാല് ഇന്ത്യയുടെ ഭരണച്ചെലവിന്റെ വലിയൊരു ഭാഗം അതുകൊണ്ട് നടത്താന് കഴിയുമെന്ന് ഒരു പത്രപ്രവര്ത്തകന് ചൂണ്ടിക്കാണിച്ചിരിക്കുന്നു.
പാര്ലമെന്റില് കോടതിപതികള് വലിയൊരു ഭാഗം ഇപ്പോള്ത്തന്നെയുണ്ട്. റഷ്യയില് കമ്യൂണിസം തകര്ന്നെന്ന് പറയുന്നുണ്ടെങ്കിലും അവിടെ ഇതിനിടെ ജയിലിലാക്കപ്പെട്ട ഭീമകുബേരന്മാര് നൂറിലേറെ വരും. ഇന്ത്യയുടെ ഭരണം കുബേരഭരണം ആക്കുകയാണ് മന്മോഹന് സിങ്ങിന്റെയും ടീമിന്റെയും അതിഗൂഢമായ ലക്ഷ്യം. ഇവര് ആഗോളീകരണം, ഉദാരീകരണം, നിക്ഷേപ പ്രോത്സാഹനം എന്നൊക്കെ നവസംജ്ഞകള് ഉപയോഗിക്കുന്നതിനെല്ലാം ഒരു ലക്ഷ്യമേയുള്ളൂ - ഇന്ത്യയെ ഒരു മുതലാളിത്തഭരണമാക്കി മാറ്റിത്തീര്ക്കുക. ഇന്ത്യ ജനാധിപത്യപരവും സോഷ്യലിസ്റ്റും ആയ രാജ്യമാണെന്ന് എടുത്തുപറയുന്നുണ്ട് ഭരണഘടനയുടെ ആമുഖത്തില്. അതൊന്നും ഇന്ത്യയുടെ നവോദാരചക്രവാളത്തിലേക്കുള്ള കുതിപ്പില് പ്രതിബന്ധമല്ല. 'സോഷ്യലിസ്റ്റ് ' എന്ന വാക്ക് ഇരിക്കെ, സിങ്ജി ഇവിടത്തെ പൊതുമേഖലാസ്ഥാപനങ്ങള് എല്ലാം ഓരോന്നായി വിറ്റുതുലയ്ക്കാന് നടപടികളെടുത്തുകഴിഞ്ഞല്ലോ.
പൊതുമേഖലാ സ്ഥാപനങ്ങള് നഷ്ടത്തിലായാല്, ലാഭമുണ്ടാക്കാന് സ്വകാര്യസ്ഥാപനങ്ങളാക്കുകയോ സ്വകാര്യ മൂലധനക്കാരെ ഏല്പ്പിക്കുകയോ ചെയ്യുക എന്ന നയം എത്ര സുഗമമായാണ് പ്രവൃത്തിയില് കൊണ്ടുവന്നത്. നഷ്ടത്തിലായത് പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വാഭാവികമായ ദോഷമാണെന്നാണ് വാദം. അപ്പോള് സോഷ്യലിസം നഷ്ടക്കച്ചവടവും മുതലാളിത്തം ലാഭക്കച്ചവടവും ആണെന്ന സിദ്ധാന്തം സ്ഥാപിക്കപ്പെടുന്നു. നെഹ്റുവിന്റെ പിന്മുറക്കാരുടെ പൈതൃകസംരക്ഷണത്തിന്റെ വിരുത് നോക്കിയാലും!
ഈ നഷ്ടവിരോധികളോട് ഒരു ചോദ്യം ചോദിച്ചോട്ടെ. നഷ്ടമുണ്ടാക്കുന്നത് സ്ഥാപനം മാറുന്നതിന് ഹേതുവായെടുക്കാമെങ്കില്, ഈ അര്ധഭൂഖണ്ഡത്തില് കേന്ദ്രഗവണ്മെന്റിനെപ്പോലെ നഷ്ടമുണ്ടാക്കിയതും ഭരിക്കാനറിയാത്തതും അഴിമതിയില് മുങ്ങിയതുമായ ഒരേര്പ്പാട് ഇതുവരെ ഉണ്ടായിട്ടില്ല എന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതാണ്. അങ്ങനെയാണെങ്കില് ഈ ഗവമെന്റിനെയും പിരിച്ചുവിടേണ്ടതല്ലേ! പൊതുസ്ഥാപനങ്ങളെ അവസാനിപ്പിച്ചിട്ട് ഇവര് തുടരുന്നതിന്റെ യുക്തി പിടികിട്ടുന്നില്ല.
ഇന്ത്യയുടെ ഭരണഘടനയെപ്പറ്റി ആഴത്തില് ചിന്തിച്ച ഭരണഘടനാ വിദഗ്ധരും സുപ്രീം കോടതിയും ഒക്കെ ഒരുകാര്യം എപ്പോഴും ആവര്ത്തിക്കാറുണ്ട്. ഇന്ത്യയുടെ ഭരണരീതിയില് എന്തെല്ലാം മാറ്റം വരുത്തിയാലും അതിന്റെ 'മൌലിക ഘടന' (bsic structure) ഒരിക്കലും മാറ്റാന് പാടില്ലെന്ന്. മനോമോഹനമായ രീതിയില് സിങ് ഭരണകൂടം ചെയ്തുവരുന്നത് ഈ മൌലികസ്വഭാവം മാറ്റുക എന്നതാണ്. ഇന്ത്യയുടെ സോഷ്യലിസ്റ്റ് സ്വഭാവം നഷ്ടപ്പെടുത്തുന്നതും പൊതുമേഖലാ സ്ഥാപനങ്ങളെ ഇല്ലാതാക്കുന്നതും സ്വകാര്യ-വിദേശ മൂലധനസ്രോതസ്സുകളെ ഇന്ത്യയില് തുറന്നുവിടുന്നതും, ഒരതിരു വിട്ടാല്, മൌലികഘടന മാറ്റുന്നതായിത്തീരുന്നു. ഈ കുറ്റത്തിന് ഇക്കൂട്ടരെ ഭരണത്തില്നിന്ന് പുറത്താക്കാവുന്നതാണ്.
ഒരു നിലയ്ക്ക് ചിന്തിച്ചുവരുമ്പോള് 'സിങ് ഗവമെന്റ്' എന്ന പേര് അന്വര്ഥമാണ്. സിങ് എന്നുള്ളതിന്റെ സ്പെല്ലിങ് മാറ്റിയാല് sing എന്നായിത്തീരും- പാടുക എന്നര്ഥം. സിങ് ഗവമെന്റ് അമേരിക്കയുടെ മുതലാളിത്ത-സ്വകാര്യ സാമ്പത്തികരീതിക്കുവേണ്ടി ഗാനം പാടിക്കൊണ്ടുകഴിയുന്ന ഗവണ്മെന്റാണ്. രാജ്യം നിലവിളിക്കുമ്പോള് ഗവണ്മെന്റ് പാടിക്കൊണ്ടിരിക്കുന്നു.
നീറോ ചക്രവര്ത്തിയെപ്പറ്റി കേട്ടിട്ടില്ലേ? റോം നഗരം അഗ്നിയിലെരിയുമ്പോള് നീറോ ചക്രവര്ത്തി വീണവായിച്ചുവത്രേ. നീറോയുടെ വംശം കുറ്റിയറ്റിട്ടില്ല!
ഇന്ത്യ ഇങ്ങനെയൊരു നാടായിത്തീരുമെന്ന് നാമാരും ഉറക്കത്തില്പ്പോലും കണ്ടിരുന്നില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന്റെ ആദര്ശങ്ങളും മൂല്യങ്ങളും നിലനിര്ത്തുക എന്നത് ഇന്ത്യക്കാരുടെയെല്ലാം മൌലിക കര്ത്തവ്യങ്ങളില് ഒന്നാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. നമ്മുടെ മന്ത്രിമാര്ക്ക് ഇതൊന്നും ബാധകമല്ലേ? നമ്മളൊക്കെ സാധാരണ പൌരന്മാരും ഇവര് കിംപുരുഷന്മാരുമാണോ!
ഇങ്ങനെപോയാല്, ഏത് നിരുത്തരവാദപരമായ സ്വേച്ഛാധിപത്യവും ഏറെക്കാലം വാഴുകയില്ല. ഈജിപ്ത്, ടുണീഷ്യ, ലിബിയ തുടങ്ങിയ മോചനസമരങ്ങള് അസാധ്യമെന്ന് കരുതിയ രാജ്യങ്ങളില്പ്പോലും, വ്യാപകമായ ജനകീയമുന്നേറ്റങ്ങളുണ്ടായി, പലതും തകിടംമറിച്ചു. അമേരിക്കയുടെ പിന്തുണയുള്ള രാജ്യങ്ങളില് ഇവ പലതും പെടുന്നു. അമേരിക്കയ്ക്ക് സ്തുതിപാടുന്ന വേല തുടര്ന്നാല് ഭവിഷ്യത്ത് ഈ സ്തുതിഗായകര് കരുതുന്നതിനേക്കാള് അപ്പുറത്തായെന്നുവന്നേക്കാം.
ശതകോടിപതികള് വര്ധിക്കുമ്പോള് സമൂഹത്തില് ഉച്ചനീചത്വം പെരുത്തുവരും.ഭരണഘടന ഇതിനെ എതിര്ക്കുന്നു. സാമ്പത്തികമായും സാമൂഹികമായും ഔന്നത്യവും താഴ്ചയും പ്രകടമായില്ലാത്ത തുല്യനീതിയുടെ ഒരു സമൂഹമാണ് നമ്മുടെ ലക്ഷ്യം.
അഴിമതി നടത്തുമ്പോഴും ബജറ്റ് ഉണ്ടാക്കുമ്പോഴും കേന്ദ്രസ്ഥരായ വന്തോക്കുകള് ഇതൊക്കെ മറക്കാതിരിക്കട്ടെ!
സമാധാനനൊബേലിന്റെ രാഷ്ട്രീയം
സമാധാനനൊബേലിന്റെ രാഷ്ട്രീയം
സമാധാനത്തിനുള്ള നൊബേല് പുരസ്കാരജേതാവിനെ എല്ലാകാലത്തും നിശ്ചയിച്ചിട്ടുള്ളത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ പുരസ്കാരം ആര്ക്ക് നല്കണമെന്ന് തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്ന നോര്വെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ അംഗമാണ്. നോര്വെ പാര്ലമെന്റ് അംഗങ്ങളായ രാഷ്ട്രീയപ്രവര്ത്തകര് ഉള്പ്പെട്ട സമിതിയാണ് നൊബേല് ജേതാവിനെ നിശ്ചയിക്കുന്നത്. അമേരിക്കന് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒരുവര്ഷംപോലും തികയാതിരിക്കെ ബറാക് ഒബാമയ്ക്കാണ് കഴിഞ്ഞവര്ഷം സമാധാനത്തിനുള്ള നൊബേല് പുരസ്കാരം നല്കിയത്. സമ്മാനം സ്വീകരിച്ച് അധികനാള് കഴിയുംമുമ്പ് ഒബാമ 30,000 അമേരിക്കന് സേനാംഗങ്ങളെക്കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇറാഖില് ഇപ്പോഴും 50,000ല്പരം അമേരിക്കന് സൈനികരുണ്ട്. ഇതാണ് 'സമാധാനത്തിന്റെ' വിചിത്രമായ വ്യാഖ്യാനം.
മുമ്പ്, വിയറ്റ്നാം അധിനിവേശയുദ്ധത്തിന് കാരണക്കാരനായ അമേരിക്കന് വിദേശസെക്രട്ടറി ഹെന്ട്രി കിസിഞ്ചറിനും രണ്ടാംലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും ഭീകരമായ കടന്നാക്രമണത്തെ ചെറുത്ത വിയറ്റ്നാംനേതാവ് ലീ ഡോക്ക് തോയ്ക്കും സംയുക്തമായി സമാധാനത്തിനുള്ള പുരസ്കാരം സമ്മാനിച്ച് നൊബേല്സമിതി അവരുടെ തനിനിറം സ്വയം വെളിപ്പെടുത്തിയിരുന്നു. നെല്സന് മണ്ടേലയ്ക്ക് സമാധാനനൊബേല് സമ്മാനിച്ചപ്പോള് ദക്ഷിണാഫ്രിക്കയിലെ വര്ണവെറിയന് ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന ഡി ക്ളാര്ക്കിനും ഒപ്പം നല്കി.
ചൈനയിലെ ഒരു എഴുത്തുകാരനായ ലിയു സിയാബോവിനാണ് ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല് സമ്മാനിച്ചത്. മനുഷ്യാവകാശങ്ങളുടെ മഹാനായ പോരാളിയായി ലിയുവിനെ പാശ്ചാത്യമാധ്യമങ്ങള് ചിത്രീകരിക്കുന്നു. പക്ഷേ, ലിയുവിന് സമാധാനനൊബേല് നല്കാനുള്ള യഥാര്ഥകാരണം അദ്ദേഹം പാശ്ചാത്യ വലതുപക്ഷ യാഥാസ്ഥിതികര്ക്ക് സമാനമായ വീക്ഷണം പുലര്ത്തുന്നുവെന്നതാണ്.
ഈയിടെ എഴുതിയ ലേഖനത്തില് താരിഖ് അലി ഈ കാഴ്ചപ്പാടുകള് തുറന്നുകാട്ടി. ലിയു സിയാബോ പരസ്യമായിതന്നെ താഴെപ്പറയുന്ന ചില പ്രസ്താവനകള് നടത്തി:
1) ചൈനയുടെ യഥാര്ഥദുരന്തം എന്തെന്നാല് 300 വര്ഷമെങ്കിലും ഈ രാജ്യത്തെ ഏതെങ്കിലും പാശ്ചാത്യശക്തിയോ ജപ്പാനോ കോളനിയാക്കിവച്ചില്ലെന്നതാണ്; അങ്ങനെ സംഭവിച്ചിരുന്നെങ്കില് ചൈന എന്നേക്കുമുള്ള പരിഷ്കൃത സമൂഹമായി മാറിയേനെ.
2) അമേരിക്ക നടത്തിയ കൊറിയന്, വിയറ്റ്നാം യുദ്ധങ്ങള് സമഗ്രാധിപത്യത്തിന് എതിരായി ഉള്ളവയായിരുന്നു, ഇവ വാഷിങ്ടണിന്റെ 'ധാര്മിക വിശ്വാസ്യത' ഉയര്ത്തി.
3) ഇറാഖിനെ കടന്നാക്രമിക്കാന് ബുഷിന് അവകാശമുണ്ടായിരുന്നു.
4) അഫ്ഗാനില് നാറ്റോ നടത്തുന്ന യുദ്ധത്തിന് പൂര്ണപിന്തുണ.
ഈ കാഴ്ചപ്പാടുകള് പുലര്ത്തുന്നതാണോ ലിയുവിന് നൊബേല്പുരസ്കാരം ലഭിക്കാനുള്ള കാരണം?
ലോകമെമ്പാടുമുള്ള അമേരിക്കന് നയതന്ത്രജ്ഞര് അയച്ച പതിനായിരക്കണക്കിന് രഹസ്യസന്ദേശങ്ങള് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നതിനെത്തുടര്ന്ന്, വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ചെയെ ലണ്ടനില് അറസ്റുചെയ്തു; കെട്ടിച്ചമച്ച ബലാത്സംഗക്കേസില് വിചാരണയ്ക്കായി ഉടന്തന്നെ സ്വീഡന് കൈമാറുകയുംചെയ്യും. ജൂലിയന് അസാഞ്ചെയ്ക്ക് സമാധാനത്തിനുള്ള നൊബേല് പുരസ്കാരം നല്കണമെന്ന് റഷ്യന് പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിര്ദേശത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, തീവ്രമായ ഈ ആവശ്യത്തോട് നോര്വേസമിതി യോജിക്കാന് ഒരു സാധ്യതയുമില്ല. മാത്രമല്ല, അസാഞ്ചെയെ അമേരിക്ക ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഓസ്ലോയില് നൊബേല്പുരസ്കാരം സമ്മാനിച്ചപ്പോള് നോര്വെ തലസ്ഥാനത്തുള്ള 65 രാജ്യങ്ങളുടെ സ്ഥാനപതിമാരില് 19 പേര് ചടങ്ങില് പങ്കെടുക്കാന് വിസമ്മതിച്ചു. റഷ്യ, വിയറ്റ്നാം, ക്യൂബ, ഈജിപ്ത്, പാകിസ്ഥാന്, ഫിലിപ്പീന്സ് എന്നീ രാജ്യങ്ങള് ഇതില്പ്പെടുന്നു. ഇന്ത്യ, തീര്ച്ചയായും ചടങ്ങില് പങ്കെടുത്തു.
ഏതെങ്കിലും സംഗതിവശാല് അടുത്ത വര്ഷം ജൂലിയന് അസാഞ്ചെയ്ക്ക് സമാധാന നൊബേല് നല്കിയാല് നമ്മുടെ കേന്ദ്ര സര്ക്കാര് എന്ത് നിലപാട് എടുക്കും? ഉത്തരം വ്യക്തം-അമേരിക്ക ശത്രുവും ക്രിമിനലുമായി പ്രഖ്യാപിച്ച ഒരു വ്യക്തിക്ക് പുരസ്കാരം നല്കുന്ന ചടങ്ങില് മന്മോഹന്സിങ് സര്ക്കാരിന്റെ പ്രതിനിധി ഹാജരാകില്ല.
*
സമാധാനത്തിനുള്ള നൊബേല് പുരസ്കാരജേതാവിനെ എല്ലാകാലത്തും നിശ്ചയിച്ചിട്ടുള്ളത് രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ഈ പുരസ്കാരം ആര്ക്ക് നല്കണമെന്ന് തീരുമാനിക്കുകയും സമ്മാനിക്കുകയും ചെയ്യുന്ന നോര്വെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സൈനികസഖ്യമായ നാറ്റോയിലെ അംഗമാണ്. നോര്വെ പാര്ലമെന്റ് അംഗങ്ങളായ രാഷ്ട്രീയപ്രവര്ത്തകര് ഉള്പ്പെട്ട സമിതിയാണ് നൊബേല് ജേതാവിനെ നിശ്ചയിക്കുന്നത്. അമേരിക്കന് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിട്ട് ഒരുവര്ഷംപോലും തികയാതിരിക്കെ ബറാക് ഒബാമയ്ക്കാണ് കഴിഞ്ഞവര്ഷം സമാധാനത്തിനുള്ള നൊബേല് പുരസ്കാരം നല്കിയത്. സമ്മാനം സ്വീകരിച്ച് അധികനാള് കഴിയുംമുമ്പ് ഒബാമ 30,000 അമേരിക്കന് സേനാംഗങ്ങളെക്കൂടി അഫ്ഗാനിസ്ഥാനിലേക്ക് അയച്ചു. ഇറാഖില് ഇപ്പോഴും 50,000ല്പരം അമേരിക്കന് സൈനികരുണ്ട്. ഇതാണ് 'സമാധാനത്തിന്റെ' വിചിത്രമായ വ്യാഖ്യാനം.
മുമ്പ്, വിയറ്റ്നാം അധിനിവേശയുദ്ധത്തിന് കാരണക്കാരനായ അമേരിക്കന് വിദേശസെക്രട്ടറി ഹെന്ട്രി കിസിഞ്ചറിനും രണ്ടാംലോകമഹായുദ്ധത്തിനുശേഷമുണ്ടായ ഏറ്റവും ഭീകരമായ കടന്നാക്രമണത്തെ ചെറുത്ത വിയറ്റ്നാംനേതാവ് ലീ ഡോക്ക് തോയ്ക്കും സംയുക്തമായി സമാധാനത്തിനുള്ള പുരസ്കാരം സമ്മാനിച്ച് നൊബേല്സമിതി അവരുടെ തനിനിറം സ്വയം വെളിപ്പെടുത്തിയിരുന്നു. നെല്സന് മണ്ടേലയ്ക്ക് സമാധാനനൊബേല് സമ്മാനിച്ചപ്പോള് ദക്ഷിണാഫ്രിക്കയിലെ വര്ണവെറിയന് ഭരണകൂടത്തിന്റെ അവസാനത്തെ പ്രസിഡന്റായിരുന്ന ഡി ക്ളാര്ക്കിനും ഒപ്പം നല്കി.
ചൈനയിലെ ഒരു എഴുത്തുകാരനായ ലിയു സിയാബോവിനാണ് ഇക്കൊല്ലം സമാധാനത്തിനുള്ള നൊബേല് സമ്മാനിച്ചത്. മനുഷ്യാവകാശങ്ങളുടെ മഹാനായ പോരാളിയായി ലിയുവിനെ പാശ്ചാത്യമാധ്യമങ്ങള് ചിത്രീകരിക്കുന്നു. പക്ഷേ, ലിയുവിന് സമാധാനനൊബേല് നല്കാനുള്ള യഥാര്ഥകാരണം അദ്ദേഹം പാശ്ചാത്യ വലതുപക്ഷ യാഥാസ്ഥിതികര്ക്ക് സമാനമായ വീക്ഷണം പുലര്ത്തുന്നുവെന്നതാണ്.
ഈയിടെ എഴുതിയ ലേഖനത്തില് താരിഖ് അലി ഈ കാഴ്ചപ്പാടുകള് തുറന്നുകാട്ടി. ലിയു സിയാബോ പരസ്യമായിതന്നെ താഴെപ്പറയുന്ന ചില പ്രസ്താവനകള് നടത്തി:
1) ചൈനയുടെ യഥാര്ഥദുരന്തം എന്തെന്നാല് 300 വര്ഷമെങ്കിലും ഈ രാജ്യത്തെ ഏതെങ്കിലും പാശ്ചാത്യശക്തിയോ ജപ്പാനോ കോളനിയാക്കിവച്ചില്ലെന്നതാണ്; അങ്ങനെ സംഭവിച്ചിരുന്നെങ്കില് ചൈന എന്നേക്കുമുള്ള പരിഷ്കൃത സമൂഹമായി മാറിയേനെ.
2) അമേരിക്ക നടത്തിയ കൊറിയന്, വിയറ്റ്നാം യുദ്ധങ്ങള് സമഗ്രാധിപത്യത്തിന് എതിരായി ഉള്ളവയായിരുന്നു, ഇവ വാഷിങ്ടണിന്റെ 'ധാര്മിക വിശ്വാസ്യത' ഉയര്ത്തി.
3) ഇറാഖിനെ കടന്നാക്രമിക്കാന് ബുഷിന് അവകാശമുണ്ടായിരുന്നു.
4) അഫ്ഗാനില് നാറ്റോ നടത്തുന്ന യുദ്ധത്തിന് പൂര്ണപിന്തുണ.
ഈ കാഴ്ചപ്പാടുകള് പുലര്ത്തുന്നതാണോ ലിയുവിന് നൊബേല്പുരസ്കാരം ലഭിക്കാനുള്ള കാരണം?
ലോകമെമ്പാടുമുള്ള അമേരിക്കന് നയതന്ത്രജ്ഞര് അയച്ച പതിനായിരക്കണക്കിന് രഹസ്യസന്ദേശങ്ങള് വിക്കിലീക്സ് പുറത്തുകൊണ്ടുവന്നതിനെത്തുടര്ന്ന്, വിക്കിലീക്സ് സ്ഥാപകന് ജൂലിയന് അസാഞ്ചെയെ ലണ്ടനില് അറസ്റുചെയ്തു; കെട്ടിച്ചമച്ച ബലാത്സംഗക്കേസില് വിചാരണയ്ക്കായി ഉടന്തന്നെ സ്വീഡന് കൈമാറുകയുംചെയ്യും. ജൂലിയന് അസാഞ്ചെയ്ക്ക് സമാധാനത്തിനുള്ള നൊബേല് പുരസ്കാരം നല്കണമെന്ന് റഷ്യന് പ്രസിഡന്റ് ദിമിത്രി മെദ്വെദേവ് ആവശ്യപ്പെട്ടിരിക്കുന്നു. ഈ നിര്ദേശത്തിന് ചൈനയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, തീവ്രമായ ഈ ആവശ്യത്തോട് നോര്വേസമിതി യോജിക്കാന് ഒരു സാധ്യതയുമില്ല. മാത്രമല്ല, അസാഞ്ചെയെ അമേരിക്ക ശത്രുവായും പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ഓസ്ലോയില് നൊബേല്പുരസ്കാരം സമ്മാനിച്ചപ്പോള് നോര്വെ തലസ്ഥാനത്തുള്ള 65 രാജ്യങ്ങളുടെ സ്ഥാനപതിമാരില് 19 പേര് ചടങ്ങില് പങ്കെടുക്കാന് വിസമ്മതിച്ചു. റഷ്യ, വിയറ്റ്നാം, ക്യൂബ, ഈജിപ്ത്, പാകിസ്ഥാന്, ഫിലിപ്പീന്സ് എന്നീ രാജ്യങ്ങള് ഇതില്പ്പെടുന്നു. ഇന്ത്യ, തീര്ച്ചയായും ചടങ്ങില് പങ്കെടുത്തു.
ഏതെങ്കിലും സംഗതിവശാല് അടുത്ത വര്ഷം ജൂലിയന് അസാഞ്ചെയ്ക്ക് സമാധാന നൊബേല് നല്കിയാല് നമ്മുടെ കേന്ദ്ര സര്ക്കാര് എന്ത് നിലപാട് എടുക്കും? ഉത്തരം വ്യക്തം-അമേരിക്ക ശത്രുവും ക്രിമിനലുമായി പ്രഖ്യാപിച്ച ഒരു വ്യക്തിക്ക് പുരസ്കാരം നല്കുന്ന ചടങ്ങില് മന്മോഹന്സിങ് സര്ക്കാരിന്റെ പ്രതിനിധി ഹാജരാകില്ല.
*
അടിവസ്ത്രപ്രവചനം വെറ്റിലസ്വാമിജ്യോതിഷം
അടിവസ്ത്രപ്രവചനം വെറ്റിലസ്വാമിജ്യോതിഷം
ആത്മീയതയുടെയും ദൈവവിശ്വാസത്തിന്റെയും മറവിലുള്ള സ്ത്രീ പീഡനം എല്ലാ മതക്കൂടാരത്തിലും കാണാറുണ്ട്. സമീപകാലത്ത് സന്തോഷ് മാധവനടക്കമുള്ള ആത്മീയ വ്യാപാരികളെ പിടികൂടിയപ്പോഴാണ് രതിസാമ്രാജ്യത്തിന്റെ വിസ്തൃതമായ ഭൂപ്രദേശം മലയാളികള് ഞെട്ടലോടെ നിരീക്ഷിച്ചത്. ഹിന്ദുമതവും മനശാന്തി പ്രലോഭനവുമായിരുന്നു അവരുടെ അരങ്ങ്.
പൊലീസ് സ്റ്റേഷനില് പോയി വെടിപൊട്ടിച്ച തോക്കുസ്വാമിയും സൈക്കിള് റിപ്പയറിംഗ് ഉപേക്ഷിച്ച് ആത്മീയക്കച്ചവടം നടത്തിയ സൈക്കിള് സ്വാമിയും ജിലേബി സ്വാമിയുമൊക്കെ അക്കാലത്തെ വില്ലന്മാരായി. സ്വാമിമാരെ പിടിക്കുന്നതിനെതിരെ ഹിന്ദു സംഘടനകള് പ്രകടനം പോലും നടത്തി.
ഇതൊന്നും മലയാളിയുടെ മനക്കണ്ണുതുറപ്പിച്ചില്ല. വമ്പന്തട്ടിപ്പുകള് പിന്നെയും അരങ്ങേറി. സിനിമാനടികളോടൊപ്പം ഗീതാ ഗോവിന്ദമാടിയ സ്വാമി പുരുഷനല്ലെന്നു പറഞ്ഞു തടികഴിച്ചിലാക്കാന് നോക്കിയ അയല്പക്ക വാര്ത്തയും സാക്ഷരകേരളീയനെ ബോധവാനാക്കിയില്ല. ജ്യോതിഷാലയങ്ങളുടെ മുന്നില് ഡോക്ടറെ കാണാനെന്നപോലെ കേരളീയര് കാത്തുനില്ക്കുകയാണ്. മലയാളികളുടെ ഈ മനസ്സുറപ്പില്ലായ്മയാണ് പുതിയ പീഡന തല്പരരെ സൃഷ്ടിക്കുന്നത്.
ഈ വിഷയത്തില് ഒടുവില് വന്ന വാര്ത്ത കണ്ണൂരില് നിന്നാണ്. വെറ്റില ജ്യോത്സ്യത്തിന്റെ മറവില് ഒരു വിരുതന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്തിരിക്കുന്നു. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുകയാണ്.
ജ്യോത്സ്യം തന്നെ ഭൂലോക വിഡ്ഢിത്തമാണെന്നിരിക്കെ വെറ്റില, മാവില ജ്യോതിഷത്തിന് ഒരു പ്രസക്തിയുമില്ലല്ലോ. അത്തരം വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സ്ത്രീകള് കുടുംബപ്രശ്നം പരിഹരിക്കാനായി വെറ്റില സ്വാമിയെ തേടിയെത്തി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇയാള് ഒരു ടെസ്റ്റ് ഡോസ് കൊടുക്കും. അത് അടിപ്പാവാടയുടെ നിറപ്രവചനമാണ്. ഉരുണ്ടു കളിക്കാന് ധാരാളം കളികളുള്ള കളമാണല്ലോ ജ്യോതിഷം. അതനുസരിച്ചാണ് ഈ വെറ്റില ജ്യോത്സ്യന്, ഇരകളെ പിടികൂടിയിരുന്നത്.
മോഹങ്ങള്ക്കു മുകളില് കെട്ടിപ്പടുത്തിരിക്കുന്ന അരക്കില്ലമാണ് ജ്യോതിഷം. വാത്സ്യായനന്റെ കാമശാസ്ത്രം ശാസ്ത്രമാണെങ്കില് മാത്രമേ ജ്യോതിഷം ശാസ്ത്രമാവുകയുള്ളൂ. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടനിലക്കാരായി പ്രവര്ത്തിക്കുന്ന അദ്ഭുത മനുഷ്യരായാണ് അന്ധവിശ്വാസത്തിന്റെ വന് നിഴല് വീണ സമൂഹം ജ്യോതിഷികളെ കാണുന്നത്. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായിരുന്ന പട്ടിണിക്കാരായ ദൈവജ്ഞരുടെ കാലം മാറി. ഇന്ന് സമ്പത്തുണ്ടാക്കാനുള്ള ഏറ്റവും വലിയ ഉപാധിയായി ഈ കപടശാസ്ത്രം ഉപയോഗപ്പെടുത്തുകയാണ്.
ചൂഷണം ലക്ഷ്യമിട്ടിട്ടുള്ള ഈ അന്ധവിശ്വാസത്തിലേയ്ക്ക് ജനങ്ങളെ ഉത്സാഹിപ്പിക്കുന്നതില് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര പ്രതിഭകള്ക്ക് പങ്കുണ്ട്. രാഹുകേതു തുടങ്ങിയ ഗ്രഹങ്ങളൊന്നും ആകാശത്തിലില്ലെന്നും വിദൂര ഗ്രഹങ്ങള്ക്ക് പാവം മനുഷ്യന്റെ ജീവിതത്തില് ഒന്നും ചെയ്യാന് സാധിക്കില്ലെന്നും സമൂഹത്തോടു പറഞ്ഞത് ശാസ്ത്രമാണ്. എന്നാല് അനന്തവിഹായസ്സിലേക്ക് പരീക്ഷണാര്ഥം പേടകങ്ങള് അയയ്ക്കുന്ന ഇന്ത്യന് ശാസ്ത്രജ്ഞര് രാഹുകാലം നോക്കുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നതെന്തിനാണ്?
തിരഞ്ഞെടുപ്പിന് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുന്ന സമയം പോലും ദൈവജ്ഞനെ കണ്ടു തീരുമാനിക്കുന്ന രാഷ്ട്രീയക്കാര് സമൂഹത്തിന് എന്തു പാഠമാണ് നല്കുന്നത്?
ജ്യോത്സ്യത്തില് പരിപൂര്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൂടാ; അത് തീര്ത്തും അസംബന്ധമാണെന്ന് പറയുകയുമില്ല തുടങ്ങിയ തരികിട ന്യായങ്ങള് പറയുന്ന സാംസ്കാരിക നായകന്മാര് അസത്യത്തെ ആശ്ലേഷിക്കാനല്ലേ ആഹ്വാനം ചെയ്യുന്നത്.
കേരളം ഹൃദയം കൊടുത്തു ശ്രദ്ധിക്കുന്ന സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വമാണ് വസ്തുതകള്ക്കും സങ്കല്പത്തിനുമിടയില് ചുവപ്പുവര ഇടേണ്ടത്. മനുഷ്യരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന സങ്കല്പങ്ങളെ തുറന്നുകാട്ടേണ്ടത് അവരാണ്.
സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വത്തിന്റെ കുറ്റകരമായ സന്ധി ചെയ്യലാണ്, വെറ്റില ജ്യോത്സ്യത്തിന്റെ അടിപ്പാവാട പ്രവചനത്തിലേയ്ക്കും കൊടിയ വഞ്ചനകളിലേയ്ക്കും പാവങ്ങളെ പായിക്കുന്നത്.
*
കുരീപ്പുഴ ശ്രീകുമാര് കടപ്പാട്: ജനയുഗം ദിനപത്രം 18 ഡിസംബര് 2010
ആത്മീയതയുടെയും ദൈവവിശ്വാസത്തിന്റെയും മറവിലുള്ള സ്ത്രീ പീഡനം എല്ലാ മതക്കൂടാരത്തിലും കാണാറുണ്ട്. സമീപകാലത്ത് സന്തോഷ് മാധവനടക്കമുള്ള ആത്മീയ വ്യാപാരികളെ പിടികൂടിയപ്പോഴാണ് രതിസാമ്രാജ്യത്തിന്റെ വിസ്തൃതമായ ഭൂപ്രദേശം മലയാളികള് ഞെട്ടലോടെ നിരീക്ഷിച്ചത്. ഹിന്ദുമതവും മനശാന്തി പ്രലോഭനവുമായിരുന്നു അവരുടെ അരങ്ങ്.
പൊലീസ് സ്റ്റേഷനില് പോയി വെടിപൊട്ടിച്ച തോക്കുസ്വാമിയും സൈക്കിള് റിപ്പയറിംഗ് ഉപേക്ഷിച്ച് ആത്മീയക്കച്ചവടം നടത്തിയ സൈക്കിള് സ്വാമിയും ജിലേബി സ്വാമിയുമൊക്കെ അക്കാലത്തെ വില്ലന്മാരായി. സ്വാമിമാരെ പിടിക്കുന്നതിനെതിരെ ഹിന്ദു സംഘടനകള് പ്രകടനം പോലും നടത്തി.
ഇതൊന്നും മലയാളിയുടെ മനക്കണ്ണുതുറപ്പിച്ചില്ല. വമ്പന്തട്ടിപ്പുകള് പിന്നെയും അരങ്ങേറി. സിനിമാനടികളോടൊപ്പം ഗീതാ ഗോവിന്ദമാടിയ സ്വാമി പുരുഷനല്ലെന്നു പറഞ്ഞു തടികഴിച്ചിലാക്കാന് നോക്കിയ അയല്പക്ക വാര്ത്തയും സാക്ഷരകേരളീയനെ ബോധവാനാക്കിയില്ല. ജ്യോതിഷാലയങ്ങളുടെ മുന്നില് ഡോക്ടറെ കാണാനെന്നപോലെ കേരളീയര് കാത്തുനില്ക്കുകയാണ്. മലയാളികളുടെ ഈ മനസ്സുറപ്പില്ലായ്മയാണ് പുതിയ പീഡന തല്പരരെ സൃഷ്ടിക്കുന്നത്.
ഈ വിഷയത്തില് ഒടുവില് വന്ന വാര്ത്ത കണ്ണൂരില് നിന്നാണ്. വെറ്റില ജ്യോത്സ്യത്തിന്റെ മറവില് ഒരു വിരുതന് സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും സാമ്പത്തിക തട്ടിപ്പു നടത്തുകയും ചെയ്തിരിക്കുന്നു. ഒരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തില് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരിക്കുകയാണ്.
ജ്യോത്സ്യം തന്നെ ഭൂലോക വിഡ്ഢിത്തമാണെന്നിരിക്കെ വെറ്റില, മാവില ജ്യോതിഷത്തിന് ഒരു പ്രസക്തിയുമില്ലല്ലോ. അത്തരം വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്ത സ്ത്രീകള് കുടുംബപ്രശ്നം പരിഹരിക്കാനായി വെറ്റില സ്വാമിയെ തേടിയെത്തി. വിശ്വാസ്യത സൃഷ്ടിക്കാനായി ഇയാള് ഒരു ടെസ്റ്റ് ഡോസ് കൊടുക്കും. അത് അടിപ്പാവാടയുടെ നിറപ്രവചനമാണ്. ഉരുണ്ടു കളിക്കാന് ധാരാളം കളികളുള്ള കളമാണല്ലോ ജ്യോതിഷം. അതനുസരിച്ചാണ് ഈ വെറ്റില ജ്യോത്സ്യന്, ഇരകളെ പിടികൂടിയിരുന്നത്.
മോഹങ്ങള്ക്കു മുകളില് കെട്ടിപ്പടുത്തിരിക്കുന്ന അരക്കില്ലമാണ് ജ്യോതിഷം. വാത്സ്യായനന്റെ കാമശാസ്ത്രം ശാസ്ത്രമാണെങ്കില് മാത്രമേ ജ്യോതിഷം ശാസ്ത്രമാവുകയുള്ളൂ. ദൈവത്തിന്റെയും മനുഷ്യന്റെയും ഇടനിലക്കാരായി പ്രവര്ത്തിക്കുന്ന അദ്ഭുത മനുഷ്യരായാണ് അന്ധവിശ്വാസത്തിന്റെ വന് നിഴല് വീണ സമൂഹം ജ്യോതിഷികളെ കാണുന്നത്. ശാസ്ത്രം വികസിച്ചിട്ടില്ലാത്ത കാലത്തുണ്ടായിരുന്ന പട്ടിണിക്കാരായ ദൈവജ്ഞരുടെ കാലം മാറി. ഇന്ന് സമ്പത്തുണ്ടാക്കാനുള്ള ഏറ്റവും വലിയ ഉപാധിയായി ഈ കപടശാസ്ത്രം ഉപയോഗപ്പെടുത്തുകയാണ്.
ചൂഷണം ലക്ഷ്യമിട്ടിട്ടുള്ള ഈ അന്ധവിശ്വാസത്തിലേയ്ക്ക് ജനങ്ങളെ ഉത്സാഹിപ്പിക്കുന്നതില് നമ്മുടെ സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര പ്രതിഭകള്ക്ക് പങ്കുണ്ട്. രാഹുകേതു തുടങ്ങിയ ഗ്രഹങ്ങളൊന്നും ആകാശത്തിലില്ലെന്നും വിദൂര ഗ്രഹങ്ങള്ക്ക് പാവം മനുഷ്യന്റെ ജീവിതത്തില് ഒന്നും ചെയ്യാന് സാധിക്കില്ലെന്നും സമൂഹത്തോടു പറഞ്ഞത് ശാസ്ത്രമാണ്. എന്നാല് അനന്തവിഹായസ്സിലേക്ക് പരീക്ഷണാര്ഥം പേടകങ്ങള് അയയ്ക്കുന്ന ഇന്ത്യന് ശാസ്ത്രജ്ഞര് രാഹുകാലം നോക്കുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നതെന്തിനാണ്?
തിരഞ്ഞെടുപ്പിന് നാമനിര്ദ്ദേശ പത്രിക സമര്പ്പിക്കുന്ന സമയം പോലും ദൈവജ്ഞനെ കണ്ടു തീരുമാനിക്കുന്ന രാഷ്ട്രീയക്കാര് സമൂഹത്തിന് എന്തു പാഠമാണ് നല്കുന്നത്?
ജ്യോത്സ്യത്തില് പരിപൂര്ണ വിശ്വാസമുണ്ടെന്ന് പറഞ്ഞുകൂടാ; അത് തീര്ത്തും അസംബന്ധമാണെന്ന് പറയുകയുമില്ല തുടങ്ങിയ തരികിട ന്യായങ്ങള് പറയുന്ന സാംസ്കാരിക നായകന്മാര് അസത്യത്തെ ആശ്ലേഷിക്കാനല്ലേ ആഹ്വാനം ചെയ്യുന്നത്.
കേരളം ഹൃദയം കൊടുത്തു ശ്രദ്ധിക്കുന്ന സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വമാണ് വസ്തുതകള്ക്കും സങ്കല്പത്തിനുമിടയില് ചുവപ്പുവര ഇടേണ്ടത്. മനുഷ്യരെ ചൂഷണം ചെയ്യാനുപയോഗിക്കുന്ന സങ്കല്പങ്ങളെ തുറന്നുകാട്ടേണ്ടത് അവരാണ്.
സാംസ്കാരിക രാഷ്ട്രീയ ശാസ്ത്ര നേതൃത്വത്തിന്റെ കുറ്റകരമായ സന്ധി ചെയ്യലാണ്, വെറ്റില ജ്യോത്സ്യത്തിന്റെ അടിപ്പാവാട പ്രവചനത്തിലേയ്ക്കും കൊടിയ വഞ്ചനകളിലേയ്ക്കും പാവങ്ങളെ പായിക്കുന്നത്.
*
കുരീപ്പുഴ ശ്രീകുമാര് കടപ്പാട്: ജനയുഗം ദിനപത്രം 18 ഡിസംബര് 2010
ഗ്രഹദോഷത്തിന്റെ നീരാളിപ്പിടി
ഗ്രഹദോഷത്തിന്റെ നീരാളിപ്പിടി
കുറച്ചു കവിടിയും ഒരു പഞ്ചാംഗവും ഉണ്ടായാല് ജനായത്തം ഭദ്രം എന്നാണ് ചിലരുടെ പുതിയ കണ്ടുപിടുത്തം. ആവൂ, ആശ്വാസമായി. നമ്മുടെ ജനായത്തത്തെ എങ്ങനെ രക്ഷിക്കാം എന്ന വേവലായി കുറച്ചു നാളായി ഏവര്ക്കുമുള്ളതാണല്ലൊ. ഇത്രയും എളുപ്പവഴി ഉണ്ടെന്ന് ആരും ഇതേവരെ ഓര്ത്തതേ ഇല്ല. സാധാരണക്കാരായ നമ്മുടെ ഓരോ മണ്ടത്തം!
തിരഞ്ഞെടുപ്പിനു നില്ക്കുന്ന എല്ലാവരുടെയും ജാതകം പരിശോധിക്കാന് വകുപ്പുണ്ടായാല് മതി എന്നാണ് അറിവുള്ളവര് പറയുന്നത്. കേരളത്തിലെ ജ്യോതിഷികളുടെ സംസ്ഥാനസമിതിയാണ് ഔദ്യോഗികമായി ഈ കാര്യം പറഞ്ഞിരിക്കുന്നത്. നാമനിര്ദ്ദേശപത്രിക സമര്പ്പിക്കന്നതോടൊപ്പം ജാതകക്കുറിയും ഗുണദോഷവിചിന്തനവും നല്കണം എന്ന നിയമം തെരഞ്ഞെടുപ്പുചട്ടത്തില് ഉള്പ്പെടുത്തിയാല് എല്ലാ പ്രശ്നവും തീരുംപോലും.
ആള് അഴിമതിക്കാരനൊ കൈക്കൂലിക്കാരനൊ അലസനൊ ദുര്ന്നടത്തക്കാരനൊ കൊലപാതകിയൊ ഒക്കെ ആകാനുള്ള സാദ്ധ്യത മുന്കൂട്ടി അറിഞ്ഞാല് ആ പത്രിക തള്ളാം. മാത്രമല്ല, നിയമസഭയിലും മറ്റും 'അന്നാളുകാരും മുന്നാളുകാരും' ഒരുമിച്ചു കയറിപ്പറ്റി സഭ സ്തംഭിക്കാതെ രാജ്യകാര്യം നടത്താനും കഴിയും.
സാദ്ധ്യതകള് അവിടെയും അവസാനിക്കുന്നില്ല. അടുത്ത അഞ്ചു വര്ഷത്തിനകം ആള് തട്ടിപ്പോകാന് ഇടയുണ്ടൊ എന്നും ഭരണത്തില് അഞ്ചു വര്ഷം തികയ്ക്കാന് യോഗം കാണുന്നുവൊ എന്നും നേരത്തെ അറിയാം. മുഖ്യമായ മറ്റൊരു കാര്യം: ഇയാള് ജയിച്ചു കഴിഞ്ഞാല് കാലു മാറാന് ഇടയുണ്ടൊ എന്നു പിടി കിട്ടും! നേര്വഴിക്ക് തെളിക്കാന് വിപ്പ് എന്ന ചാട്ടവാര് ഉണ്ടായിട്ടും തരം കിട്ടിയാല് മറുകണ്ടം ചാടുന്ന 'കന്നാലി'കളുടെ കാലമാണല്ലൊ.
ചുണ്ടു കടയുവോളം ചിരിച്ചു പിടിച്ചും കൈ കഴയ്ക്കുവോളം കൂപ്പി നിന്നും വെയിലു കൊണ്ടും ഉറക്കമൊഴിച്ചും ഒരുപാട് പണം മുതലിറക്കിയും ജയിച്ചാല്ത്തന്നെ 'കാളവണ്ടി ക്ലാസ്സിലേയ്ക്ക് തിരികെ തലയും കുത്തി വീഴുമൊ എന്ന് നേരത്തെ അറിയാന് കഴിഞ്ഞാല് 'സ്ഥാനാര്ത്തി'ക്ക് സ്വയം കടിഞ്ഞാണിടാന് അവസരം കിട്ടും.
തിരഞ്ഞെടുപ്പ് എന്ന ചെലവേറിയ മഹാമഹംതന്നെ അനാവശ്യമാവുമെന്നതാണ് ഈ വഴിയുടെ അവസാന ഫലശ്രുതി. നമുക്ക് പാര്ട്ടി രാഷ്ട്രീയം വേണ്ട, ഗ്രാമസ്വരാജ് മതി എന്നും കാലണ ചെലവില്ലാത്ത പഞ്ചായതീജനായത്തമാണ് നല്ലതെന്നും മഹാത്മജി പറഞ്ഞിട്ടുപോലും നമുക്കത് ബോദ്ധ്യമായില്ല, നാം ചെവിക്കൊണ്ടുമില്ല. ഇപ്പോഴിതാ, പാര്ട്ടി ജനായത്തം വേണമെങ്കില്ത്തന്നെ അത് തിരഞ്ഞെടുപ്പില്ലാതെ സാധിക്കാം എന്നു വരുന്നു. നാമനിര്ദ്ദേശം കഴിഞ്ഞാല് സ്ഥാനാര്ഥികളുടെ ജാതകം നോക്കി ജയിക്കുന്ന ആളെ നിശ്ചയിച്ചാല് മതിയല്ലൊ!
ഇതൊന്നും നടപ്പില്ല എന്ന് ചിരിച്ചു തള്ളരുത്. വേണമെങ്കില് പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ. ഓരോ നിയോജകമണ്ഡലത്തിലും വരണാധികാരിയായി ഓരോ ജ്യോതിഷിയെ നിയമിക്കുക. ദക്ഷിണ മോശമാകരുത്. അദ്ദേഹത്തിന്റെ തീര്പ്പുകള് അന്തിമമായിരിക്കും എന്നു നിയമവും നിര്മ്മിക്കുക. അത്രയേ വേണ്ടൂ.
പക്ഷേ, അത്രയും വേണം എന്നതാണ് ബുദ്ധിമുട്ട്. ജ്യോതിഷികള്ക്കിടയില്നിന്ന് ഈ വരണാധികാരികളെ എന്തു മാനദണ്ഡം വെച്ച് തിരഞ്ഞെടുക്കും? അപേക്ഷകരുടെ ജാതകം നോക്കി തിരഞ്ഞെടുക്കാം എന്നു വെച്ചാല്ത്തന്നെ ആ നോട്ടം ആര് നടത്തും? ആ തിരഞ്ഞെടുപ്പ് നടത്തുന്ന ആളെ ആര് എന്ത് അടിസ്ഥാനത്തില് തിരഞ്ഞെടുക്കും? ആ തിരഞ്ഞെടുപ്പു നടത്തുന്ന ആളെ ആര്......?
'ജ്യോതിശ്ശാസ്ത്രത്തെ ആസ്പദമാക്കി ഭൂമിയിലും മനുഷ്യജീവിതത്തിലുമുണ്ടാകുന്ന സംഭവങ്ങള് പ്രവചിക്കുന്ന ഒരു വിജ്ഞാനശാഖ' എന്നാണ് ശബ്ദതാരാവലി ജ്യോതിഷത്തിന് നല്കുന്ന അര്ത്ഥം. ജ്യോതിശ്ശാസ്ത്രം എന്നതിന് 'ഗണിതം, ഗ്രഹശാസ്ത്രം' എന്നും അര്ത്ഥം പറയുന്നു. സംഗതി വെറും നേരമ്പോക്കല്ല എന്നു സാരം.
പക്ഷേ, പ്രായോഗികവിഷമതകള് ഏറെയാണ്, ഈ മേഖലയില്. കാരണം, രണ്ടു ജ്യോതിഷികള് തമ്മില് ഒരു പ്രവചനത്തിന്റെയും കാര്യത്തില് പൂര്ണ്ണമായ യോജിപ്പ് ഒരിക്കലും ഉണ്ടാകാറില്ല. ശാസ്ത്രത്തിലെ പിശകാണൊ ശാസ്ത്രം വിശകലനം ചെയ്യുന്നതിലെ പിശകാണൊ എന്ന കാര്യത്തിലും യോജപ്പില്ല. ഒത്താല് ഒത്തു എന്ന മട്ടിലേ ഏതു പ്രവചനവും ശരിയാകാറുമുള്ളൂ.
ഞങ്ങളുടെ നാട്ടില്, ജാതകവശാല് എല്ലാ പൊരുത്തങ്ങളും തികഞ്ഞ ഒരു വിവാഹബന്ധം മൂന്നു ദിവസത്തിനകം തകര്ന്നപ്പോള് ആ ജാതകങ്ങള് നോക്കിയ പണ്ഡിതനോട് ചിലര് ക്ഷോഭിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'ജ്യോതിഷത്തിന്റെ ഉപജ്ഞാതാവായ സുബ്രഹ്മണ്യന് അച്ഛനായ പരമശിവന്റെ ജാതകമാണ് ആദ്യം ഗണിച്ചത്. പിച്ചയെടുക്കാന് യോഗമുണ്ടെന്നു കണ്ടത് പറയുകയും ചെയ്തു. നിന്റെ ശാസ്ത്രം പകുതിയും പിഴച്ചുപോകട്ടെ എന്ന് ശിവന് ശപിച്ചു. ശിവശാപം എങ്ങനെ ഫലിക്കാതിരിക്കും?'
അപ്പോള്, ശിവശാപത്തിന് പരിഹാരം ചെയ്താല് ചൊവ്വാവും. അതിന് എന്തു വഴി എന്നും അത് ചെയ്യേണ്ടത് ആരെന്നും നിശ്ചയിക്കണം. അതിനും വേണമല്ലൊ ഒരു പ്രശ്നംവെപ്പും ഒരു ജാതകപരിശോധനയും. അതു രണ്ടും ആര് ചെയ്യും? ആര് ചെയ്താലും അതും പാതിയല്ലെ ഫലിക്കൂ?
മുഴുവന് ഫലിക്കുന്ന ഒരു സംവിധാനമുണ്ടായാല് പിന്നെ എല്ലാം സുന്ദരവും സുഗമവും ആയി. തിരഞ്ഞെടുപ്പു മാത്രമല്ല, പരീക്ഷകളും വേണ്ട. ഐ. എ. എസ്. മുതല് ശിപായി വരെ എല്ലാരെയും ജാതകം നോക്കി നിശ്ചയിക്കാം. പി. എസ്. സി. എന്നാല് ജാതകംനോക്കുകമ്മീഷന് എന്നാവും അര്ത്ഥം. ഒരു കുംഭകോണവും ഒരു നിയമനത്തിലും സാധിക്കില്ല.
എന്ട്രന്സ് പരീക്ഷകളും കോച്ചിങ്ങ് സ്ഥാപനങ്ങളും ഉപേക്ഷിക്കാം. അന്യൂനമായ ഒരു ജ്യോതിഷം (ശാപമുക്തം) ഉണ്ടായിക്കിട്ടിയാല് അതിന്റെ ഒരു സോഫ്റ്റ് വെയര് നിര്മ്മിച്ചാല് മതിയാവും. എന്നിട്ടത് ദേശീയതലത്തില് പ്രവര്ത്തിക്കുന്ന ഒരു സൂപ്പര് കമ്പ്യൂട്ടറില് ലോഡ് ചെയ്യുക. നാട്ടില് ജനിക്കുന്ന എല്ലാ കുട്ടികളുടെയും കൃത്യമായ ജനനസമയം നിരീക്ഷിച്ച് റിപ്പോര്ട്ട് ചെയ്യാന് സംവിധാനമുണ്ടാക്കുക. ജനനങ്ങളുടെ ഭാവി നിര്ണ്ണയിച്ച് കുട്ടികളെ അതത് കാര്യങ്ങള്ക്ക് പരിശീലിപ്പിച്ച് നിയോഗിക്കുക. ദുഷ്ടഭാവിയുള്ളവരെ എന്തു ചെയ്യണമെന്നത് ഒരു ദേശീയനയത്തിന്റെ ഭാഗമായിരുന്നാല് മതിയല്ലൊ.
ഇതിലുമുണ്ട്, പക്ഷേ, ഒരു ചെറിയ ഏടാകൂടം. ഈ സൂപ്പര് കമ്പ്യൂട്ടര് ആര് പ്രവര്ത്തിപ്പിക്കും? ആ ആളെയും ഈ സൂപ്പര് തന്നെ വേണ്ടെ കണ്ടെത്താന്? അതെങ്ങനെ നടക്കും? മനുഷ്യജീവിതം ഒരു യന്ത്രത്തിന്റെ ചൊല്പ്പടിക്കായിപ്പോകുമെന്ന ഗതികേടുമില്ലെ?
1962-ലാണെന്നു തോന്നുന്നു, അഷ്ടഗ്രഹയോഗത്തോടെ ലോകം നശിക്കുമെന്ന് ഗണിച്ചു കണ്ടെത്തിയ ഒരാള് ഞങ്ങളുടെ നാട്ടില് ആ യോഗത്തിന്റെ മൂഹൂര്ത്തത്തില് വിഷം കഴിച്ചു മരിക്കുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകം അവസാനിക്കുകതന്നെ ചെയ്തു. വിശ്വസിച്ചാല് ഫലിക്കുമെന്നാണല്ലൊ മുഖ്യപ്രമാണം!
ഏതായാലും, പോള് എന്ന നീരാളിക്കാണ് ജ്യോതിഷം ഏറ്റവും നന്നായി അറിമായിരുന്നത് എന്നൊരു തോന്നല് നാടാകെ നിലവിലുണ്ട്. ഭാരതീയമായ ഒരു മേല്ക്കോയ്മയ്ക്ക് വല്ലാത്ത ഒരു ആഘാതമായിപ്പോയി ഇത്. ഈ വെല്ലുവിളി നേരിടാന് എന്തു ചെയ്യാനാവുമെന്ന് ചിന്തിച്ച് പരിഹാരം കാണാനായിരുന്നില്ലെ നമ്മുടെ പണ്ഡിതന്മാര് ആദ്യം ശ്രമിക്കേണ്ടിയിരുന്നത്?
സാരമില്ല, നീരാളിയുടെ ആയുസ്സൊടുങ്ങി. തല്ക്കാലം, ഇവിടെ എക്സിറ്റ് പോളുകളുടെ കുത്തകക്കാരുമായി അങ്കം വെട്ടി ജയിച്ചിട്ടു പോരെ വരണാധികാരത്തില് പങ്കു ചോദിക്കുന്നത്.
******
സി രാധാകൃഷ്ണന്/ ഒറ്റയടിപ്പാതകള്, കടപ്പാട് : ജനയുഗം
കുറച്ചു കവിടിയും ഒരു പഞ്ചാംഗവും ഉണ്ടായാല് ജനായത്തം ഭദ്രം എന്നാണ് ചിലരുടെ പുതിയ കണ്ടുപിടുത്തം. ആവൂ, ആശ്വാസമായി. നമ്മുടെ ജനായത്തത്തെ എങ്ങനെ രക്ഷിക്കാം എന്ന വേവലായി കുറച്ചു നാളായി ഏവര്ക്കുമുള്ളതാണല്ലൊ. ഇത്രയും എളുപ്പവഴി ഉണ്ടെന്ന് ആരും ഇതേവരെ ഓര്ത്തതേ ഇല്ല. സാധാരണക്കാരായ നമ്മുടെ ഓരോ മണ്ടത്തം!
തിരഞ്ഞെടുപ്പിനു നില്ക്കുന്ന എല്ലാവരുടെയും ജാതകം പരിശോധിക്കാന് വകുപ്പുണ്ടായാല് മതി എന്നാണ് അറിവുള്ളവര് പറയുന്നത്. കേരളത്തിലെ ജ്യോതിഷികളുടെ സംസ്ഥാനസമിതിയാണ് ഔദ്യോഗികമായി ഈ കാര്യം പറഞ്ഞിരിക്കുന്നത്. നാമനിര്ദ്ദേശപത്രിക സമര്പ്പിക്കന്നതോടൊപ്പം ജാതകക്കുറിയും ഗുണദോഷവിചിന്തനവും നല്കണം എന്ന നിയമം തെരഞ്ഞെടുപ്പുചട്ടത്തില് ഉള്പ്പെടുത്തിയാല് എല്ലാ പ്രശ്നവും തീരുംപോലും.
ആള് അഴിമതിക്കാരനൊ കൈക്കൂലിക്കാരനൊ അലസനൊ ദുര്ന്നടത്തക്കാരനൊ കൊലപാതകിയൊ ഒക്കെ ആകാനുള്ള സാദ്ധ്യത മുന്കൂട്ടി അറിഞ്ഞാല് ആ പത്രിക തള്ളാം. മാത്രമല്ല, നിയമസഭയിലും മറ്റും 'അന്നാളുകാരും മുന്നാളുകാരും' ഒരുമിച്ചു കയറിപ്പറ്റി സഭ സ്തംഭിക്കാതെ രാജ്യകാര്യം നടത്താനും കഴിയും.
സാദ്ധ്യതകള് അവിടെയും അവസാനിക്കുന്നില്ല. അടുത്ത അഞ്ചു വര്ഷത്തിനകം ആള് തട്ടിപ്പോകാന് ഇടയുണ്ടൊ എന്നും ഭരണത്തില് അഞ്ചു വര്ഷം തികയ്ക്കാന് യോഗം കാണുന്നുവൊ എന്നും നേരത്തെ അറിയാം. മുഖ്യമായ മറ്റൊരു കാര്യം: ഇയാള് ജയിച്ചു കഴിഞ്ഞാല് കാലു മാറാന് ഇടയുണ്ടൊ എന്നു പിടി കിട്ടും! നേര്വഴിക്ക് തെളിക്കാന് വിപ്പ് എന്ന ചാട്ടവാര് ഉണ്ടായിട്ടും തരം കിട്ടിയാല് മറുകണ്ടം ചാടുന്ന 'കന്നാലി'കളുടെ കാലമാണല്ലൊ.
ചുണ്ടു കടയുവോളം ചിരിച്ചു പിടിച്ചും കൈ കഴയ്ക്കുവോളം കൂപ്പി നിന്നും വെയിലു കൊണ്ടും ഉറക്കമൊഴിച്ചും ഒരുപാട് പണം മുതലിറക്കിയും ജയിച്ചാല്ത്തന്നെ 'കാളവണ്ടി ക്ലാസ്സിലേയ്ക്ക് തിരികെ തലയും കുത്തി വീഴുമൊ എന്ന് നേരത്തെ അറിയാന് കഴിഞ്ഞാല് 'സ്ഥാനാര്ത്തി'ക്ക് സ്വയം കടിഞ്ഞാണിടാന് അവസരം കിട്ടും.
തിരഞ്ഞെടുപ്പ് എന്ന ചെലവേറിയ മഹാമഹംതന്നെ അനാവശ്യമാവുമെന്നതാണ് ഈ വഴിയുടെ അവസാന ഫലശ്രുതി. നമുക്ക് പാര്ട്ടി രാഷ്ട്രീയം വേണ്ട, ഗ്രാമസ്വരാജ് മതി എന്നും കാലണ ചെലവില്ലാത്ത പഞ്ചായതീജനായത്തമാണ് നല്ലതെന്നും മഹാത്മജി പറഞ്ഞിട്ടുപോലും നമുക്കത് ബോദ്ധ്യമായില്ല, നാം ചെവിക്കൊണ്ടുമില്ല. ഇപ്പോഴിതാ, പാര്ട്ടി ജനായത്തം വേണമെങ്കില്ത്തന്നെ അത് തിരഞ്ഞെടുപ്പില്ലാതെ സാധിക്കാം എന്നു വരുന്നു. നാമനിര്ദ്ദേശം കഴിഞ്ഞാല് സ്ഥാനാര്ഥികളുടെ ജാതകം നോക്കി ജയിക്കുന്ന ആളെ നിശ്ചയിച്ചാല് മതിയല്ലൊ!
ഇതൊന്നും നടപ്പില്ല എന്ന് ചിരിച്ചു തള്ളരുത്. വേണമെങ്കില് പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളൂ. ഓരോ നിയോജകമണ്ഡലത്തിലും വരണാധികാരിയായി ഓരോ ജ്യോതിഷിയെ നിയമിക്കുക. ദക്ഷിണ മോശമാകരുത്. അദ്ദേഹത്തിന്റെ തീര്പ്പുകള് അന്തിമമായിരിക്കും എന്നു നിയമവും നിര്മ്മിക്കുക. അത്രയേ വേണ്ടൂ.
പക്ഷേ, അത്രയും വേണം എന്നതാണ് ബുദ്ധിമുട്ട്. ജ്യോതിഷികള്ക്കിടയില്നിന്ന് ഈ വരണാധികാരികളെ എന്തു മാനദണ്ഡം വെച്ച് തിരഞ്ഞെടുക്കും? അപേക്ഷകരുടെ ജാതകം നോക്കി തിരഞ്ഞെടുക്കാം എന്നു വെച്ചാല്ത്തന്നെ ആ നോട്ടം ആര് നടത്തും? ആ തിരഞ്ഞെടുപ്പ് നടത്തുന്ന ആളെ ആര് എന്ത് അടിസ്ഥാനത്തില് തിരഞ്ഞെടുക്കും? ആ തിരഞ്ഞെടുപ്പു നടത്തുന്ന ആളെ ആര്......?
'ജ്യോതിശ്ശാസ്ത്രത്തെ ആസ്പദമാക്കി ഭൂമിയിലും മനുഷ്യജീവിതത്തിലുമുണ്ടാകുന്ന സംഭവങ്ങള് പ്രവചിക്കുന്ന ഒരു വിജ്ഞാനശാഖ' എന്നാണ് ശബ്ദതാരാവലി ജ്യോതിഷത്തിന് നല്കുന്ന അര്ത്ഥം. ജ്യോതിശ്ശാസ്ത്രം എന്നതിന് 'ഗണിതം, ഗ്രഹശാസ്ത്രം' എന്നും അര്ത്ഥം പറയുന്നു. സംഗതി വെറും നേരമ്പോക്കല്ല എന്നു സാരം.
പക്ഷേ, പ്രായോഗികവിഷമതകള് ഏറെയാണ്, ഈ മേഖലയില്. കാരണം, രണ്ടു ജ്യോതിഷികള് തമ്മില് ഒരു പ്രവചനത്തിന്റെയും കാര്യത്തില് പൂര്ണ്ണമായ യോജിപ്പ് ഒരിക്കലും ഉണ്ടാകാറില്ല. ശാസ്ത്രത്തിലെ പിശകാണൊ ശാസ്ത്രം വിശകലനം ചെയ്യുന്നതിലെ പിശകാണൊ എന്ന കാര്യത്തിലും യോജപ്പില്ല. ഒത്താല് ഒത്തു എന്ന മട്ടിലേ ഏതു പ്രവചനവും ശരിയാകാറുമുള്ളൂ.
ഞങ്ങളുടെ നാട്ടില്, ജാതകവശാല് എല്ലാ പൊരുത്തങ്ങളും തികഞ്ഞ ഒരു വിവാഹബന്ധം മൂന്നു ദിവസത്തിനകം തകര്ന്നപ്പോള് ആ ജാതകങ്ങള് നോക്കിയ പണ്ഡിതനോട് ചിലര് ക്ഷോഭിച്ചു. അദ്ദേഹം പറഞ്ഞ മറുപടി ഇതായിരുന്നു, 'ജ്യോതിഷത്തിന്റെ ഉപജ്ഞാതാവായ സുബ്രഹ്മണ്യന് അച്ഛനായ പരമശിവന്റെ ജാതകമാണ് ആദ്യം ഗണിച്ചത്. പിച്ചയെടുക്കാന് യോഗമുണ്ടെന്നു കണ്ടത് പറയുകയും ചെയ്തു. നിന്റെ ശാസ്ത്രം പകുതിയും പിഴച്ചുപോകട്ടെ എന്ന് ശിവന് ശപിച്ചു. ശിവശാപം എങ്ങനെ ഫലിക്കാതിരിക്കും?'
അപ്പോള്, ശിവശാപത്തിന് പരിഹാരം ചെയ്താല് ചൊവ്വാവും. അതിന് എന്തു വഴി എന്നും അത് ചെയ്യേണ്ടത് ആരെന്നും നിശ്ചയിക്കണം. അതിനും വേണമല്ലൊ ഒരു പ്രശ്നംവെപ്പും ഒരു ജാതകപരിശോധനയും. അതു രണ്ടും ആര് ചെയ്യും? ആര് ചെയ്താലും അതും പാതിയല്ലെ ഫലിക്കൂ?
മുഴുവന് ഫലിക്കുന്ന ഒരു സംവിധാനമുണ്ടായാല് പിന്നെ എല്ലാം സുന്ദരവും സുഗമവും ആയി. തിരഞ്ഞെടുപ്പു മാത്രമല്ല, പരീക്ഷകളും വേണ്ട. ഐ. എ. എസ്. മുതല് ശിപായി വരെ എല്ലാരെയും ജാതകം നോക്കി നിശ്ചയിക്കാം. പി. എസ്. സി. എന്നാല് ജാതകംനോക്കുകമ്മീഷന് എന്നാവും അര്ത്ഥം. ഒരു കുംഭകോണവും ഒരു നിയമനത്തിലും സാധിക്കില്ല.
എന്ട്രന്സ് പരീക്ഷകളും കോച്ചിങ്ങ് സ്ഥാപനങ്ങളും ഉപേക്ഷിക്കാം. അന്യൂനമായ ഒരു ജ്യോതിഷം (ശാപമുക്തം) ഉണ്ടായിക്കിട്ടിയാല് അതിന്റെ ഒരു സോഫ്റ്റ് വെയര് നിര്മ്മിച്ചാല് മതിയാവും. എന്നിട്ടത് ദേശീയതലത്തില് പ്രവര്ത്തിക്കുന്ന ഒരു സൂപ്പര് കമ്പ്യൂട്ടറില് ലോഡ് ചെയ്യുക. നാട്ടില് ജനിക്കുന്ന എല്ലാ കുട്ടികളുടെയും കൃത്യമായ ജനനസമയം നിരീക്ഷിച്ച് റിപ്പോര്ട്ട് ചെയ്യാന് സംവിധാനമുണ്ടാക്കുക. ജനനങ്ങളുടെ ഭാവി നിര്ണ്ണയിച്ച് കുട്ടികളെ അതത് കാര്യങ്ങള്ക്ക് പരിശീലിപ്പിച്ച് നിയോഗിക്കുക. ദുഷ്ടഭാവിയുള്ളവരെ എന്തു ചെയ്യണമെന്നത് ഒരു ദേശീയനയത്തിന്റെ ഭാഗമായിരുന്നാല് മതിയല്ലൊ.
ഇതിലുമുണ്ട്, പക്ഷേ, ഒരു ചെറിയ ഏടാകൂടം. ഈ സൂപ്പര് കമ്പ്യൂട്ടര് ആര് പ്രവര്ത്തിപ്പിക്കും? ആ ആളെയും ഈ സൂപ്പര് തന്നെ വേണ്ടെ കണ്ടെത്താന്? അതെങ്ങനെ നടക്കും? മനുഷ്യജീവിതം ഒരു യന്ത്രത്തിന്റെ ചൊല്പ്പടിക്കായിപ്പോകുമെന്ന ഗതികേടുമില്ലെ?
1962-ലാണെന്നു തോന്നുന്നു, അഷ്ടഗ്രഹയോഗത്തോടെ ലോകം നശിക്കുമെന്ന് ഗണിച്ചു കണ്ടെത്തിയ ഒരാള് ഞങ്ങളുടെ നാട്ടില് ആ യോഗത്തിന്റെ മൂഹൂര്ത്തത്തില് വിഷം കഴിച്ചു മരിക്കുകയുണ്ടായി. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ലോകം അവസാനിക്കുകതന്നെ ചെയ്തു. വിശ്വസിച്ചാല് ഫലിക്കുമെന്നാണല്ലൊ മുഖ്യപ്രമാണം!
ഏതായാലും, പോള് എന്ന നീരാളിക്കാണ് ജ്യോതിഷം ഏറ്റവും നന്നായി അറിമായിരുന്നത് എന്നൊരു തോന്നല് നാടാകെ നിലവിലുണ്ട്. ഭാരതീയമായ ഒരു മേല്ക്കോയ്മയ്ക്ക് വല്ലാത്ത ഒരു ആഘാതമായിപ്പോയി ഇത്. ഈ വെല്ലുവിളി നേരിടാന് എന്തു ചെയ്യാനാവുമെന്ന് ചിന്തിച്ച് പരിഹാരം കാണാനായിരുന്നില്ലെ നമ്മുടെ പണ്ഡിതന്മാര് ആദ്യം ശ്രമിക്കേണ്ടിയിരുന്നത്?
സാരമില്ല, നീരാളിയുടെ ആയുസ്സൊടുങ്ങി. തല്ക്കാലം, ഇവിടെ എക്സിറ്റ് പോളുകളുടെ കുത്തകക്കാരുമായി അങ്കം വെട്ടി ജയിച്ചിട്ടു പോരെ വരണാധികാരത്തില് പങ്കു ചോദിക്കുന്നത്.
******
സി രാധാകൃഷ്ണന്/ ഒറ്റയടിപ്പാതകള്, കടപ്പാട് : ജനയുഗം
CAPITALISM END OF MILENIUM BY PRABHATH PADNAIK
Two propositions dominated the Marxist perspective in most Asian countries during the period immediately following the Second World War. First, capitalism had entered the period of its “general crisis.” While not reducible to narrowly economic terms, this implied that economic progress would henceforth be stymied. Second, the kind of diffusion of industrial capitalism that had occurred from Britain to Europe, and then in the United States and other temperate regions of white settlement in the period leading up to the First World War, could not be expected to occur in the third world as well. It followed from these two propositions that the development of the Asian countries required their transition, through stages of democratic revolution, to socialism, and that the course of this transition would be made smoother when their proletarian comrades from the advanced countries marched to socialism as well, as they eventually would.
Subsequent developments made both these propositions appear outdated. The long boom after the Second World War, which lasted until the early seventies, was the most pronounced in the history of capitalism, and brought about impressive improvements in the living conditions of the people in the advanced capitalist countries. Furthermore, certain countries in the third world made unbelievably rapid economic advances, despite remaining within the orbit of capitalism.
Indeed, the capitalist third world as a whole grew much faster than it had historically but, over much of it, this was a result of a process of delinking from imperialism, and hence did not create theoretical problems for the Marxist perspective. Marxist theory held that this growth would have been even faster, more durable, more firmly rooted, and more effective in improving the lot of the poor if these countries had been making a transition to socialism. This argument could be supported by comparing the achievements of the socialist and the average capitalist third world countries. What created problems for the Marxist perspective, however, were the dramatic achievements of a few Asian third world countries that were, to all appearances, client-states of imperialism. For a while, they could be dismissed since the countries involved (South Korea, Taiwan, Singapore, and Hong Kong) were too small to signify much: their development, despite their involvement with imperialism, clearly could not be held up as a strategy for all. But when a host of other, larger countries in Southeast Asia also recorded dramatic achievements despite their integration with imperialism, the Marxist perspective came under a cloud.
This second batch of countries was problematic for another reason. For the first batch, it soon became clear that—notwithstanding their political proximity to imperialism—they had a strong element of economic nationalism, as well as dirigisme, at work, though of a kind different from, say, Nehru’s India. But in the case of the second batch (Thailand, Indonesia, Malaysia, and the Philippines), even economic integration with imperialism was more marked. This created the impression that, contrary to the Marxist position, integration with imperialism (as brought about by a strategy of liberalization) could produce dramatic economic advances. Successful diffusion of industrial capitalism could occur in the third world as well; what prevented it was the third world’s own stubbornness manifested in its insistence on delinking.
Ironically, at the end of the millennium, when the triumph of the anti-Marxist perspective appears complete, the “models” whose successes underlay that triumph are in the throes of serious economic crisis. The cause of this crisis, as of the earlier successes of these models, has to be examined as part of a wider Marxist understanding.
I
Capitalism’s phenomenal postwar boom has been explained in various ways by various writers. But few would deny that an important factor underlying it was state intervention in “demand management,” which became common practice in the postwar years. This, in turn, was made possible by the particular correlation of class forces that prevailed in the advanced capitalist countries after the war: the strength of the working class vis à vis the capitalists was much greater than earlier and, within the ranks of the capitalists, the weight of the financial interests had lessened.
This last point is significant but little appreciated. The opposition of financial interests to high levels of economic activity is well known. Keynes, in the General Theory, called for the “euthanasia of the rentier” as a means of restructuring capitalism. Kalecki, while noting that capitalists in general oppose full employment since its prevalence makes workers “get out of hand,” also drew attention to the fact that “the price increase in the upswing is to the disadvantage of small and big rentiers and makes them boom-tired.” The fact that advanced capitalist countries maintained high employment for long indicated, therefore, the changed correlation of class forces (including, in particular, the decline in the weight of financial interests in the aftermath of war and decolonization).
Decolonization, which should have created problems for advanced capitalist countries through higher raw material prices, if not through the loss of colonial markets (whose impact for the system as a whole could be obviated by state intervention), had the opposite effect. The newly industrializing third world countries, in their eagerness to earn foreign exchange for their development effort, competed with one another to push out primary commodity exports so that, contrary to the predictions of W. Arthur Lewis and others, the supplies of primary commodities to the advanced countries were maintained without any upward pressure (indeed, with downward pressure) on their terms of trade. The postwar boom, in short, was the product of a uniquely favorable conjuncture.
The subordination of financial interests was particularly marked in the “miracle” economies of Germany and Japan and, above all, in the third world. In fact, all newly industrializing third world economies, no matter what shade of dirigisme they were pursuing, no matter whether they were delinked from or continued to be linked to imperialism, kept financial interests restrained for the sake of rapid industrialization. If Japan maintained negligible or even negative real rates of interest during the period of the boom, countries as different from one another as India and South Korea followed Japan’s example in this respect.
The specific features of the financial system differed from country to country, but its general characterisitics were similar over the whole range of countries. These were: an insulation from international financial flows; cheap credit; and a conscious attempt to direct credit towards productive, rather than speculative, avenues.
Many factors have been highlighted, and rightly so, as underlying the high growth of the East Asian “tigers” (some of which hold for Southeast Asia as well). These are: land reforms; the achievement of high levels of literacy; the economic concessions (in the form inter alia of allowing substantial market access) made by the United States, for geopolitical reasons, to these countries, which were seen to be confronting communism; the spillover of the Japanese miracle through the spread of Japanese capital (reminiscent of the earlier spread of European capital to the new world—though the motives for the spread in the two cases were different); and a specific kind of neomercantilist dirigisme entailing state interventions even in micro-level decisions of the capitalists (which the extant class configuration of these societies made possible). But an important additional factor, seldom noted, is the restraint placed on financial interests: the exclusion of international financial flows and the subordination of the domestic financial system to the needs of the productive economy. This was in keeping with what was happening elsewhere in the third world, and with the reduced weight of financial interests in the advanced capitalist countries themselves, which underlay the postwar boom.
II
Several developments following from the postwar capitalist boom undermined the conjuncture which had sustained it. Important among these was the rise of finance capital, in a new incarnation, to a position of dominance. The story of this rise need not detain us here. One episode, however, concerns the large current U.S. account deficits of the fifties and the sixties which, together with capital exports, resulted in an outpouring of U.S. dollars, and which were decreed under the Bretton Woods system to be “as good as gold.” They led to the formation of the Eurodollar market and, eventually, to the collapse of the Bretton Woods system itself. Another episode was the petro-dollar deposits following the oil shocks, which put enormous funds at the disposal of the metropolitan banks, made them the key actors in the “recycling” process, and reduced the International Monetary Fund (IMF) to a mere “gendarme of finance capital.” The point, however, is that through these episodes, globalized finance capital rose to a position of pre-eminence.
This finance capital differs from what Lenin wrote about in at least three ways. First, the “finance capital” in Lenin’s conception was nation-based and hence nation-state aided, while the new finance capital was international, both in the sense of sucking in finance from all over the globe and in investing it all over the globe. Instead of several contending blocs of finance capital, we have one gigantic entity, of which finance capitals of particular countries are so many constituent elements. To say this does not negate the dominant role of metropolitan finance, but this role is exercised through domination over this entity.
Second, this finance capital operates not in the context of inter-imperialist rivalry, as in Lenin’s time, but of imperialist powers acting in greater unison. This does not imply that contradictions among them do not exist, or that they won’t erupt into major conflicts in the future. At present, however, they have much greater unity, at least in confronting the third world, than was the case in Lenin’s time. A globalized bloc of finance is one contributor to muted inter-imperialist rivalry which, in turn, greatly weakens the third world’s ability to confront imperialism, as the latter institutionalizes its hegemony through the IMF, the World Bank, and the World Trade Organization (WTO).
Thirdly, contemporary finance capital is not “capital controlled by banks and employed by industrialists” (to use Hilferding’s words quoted by Lenin). It is not the “coalescence of bank and industrial capital” (as Bukharin put it) of a particular imperialist country, but globalized finance drawn from all over and searching for quick profits, usually in speculative activities. In short, much of this finance capital operates in the form of “hot money” flows.
The rise to prominence of international finance capital contributes to the prolonged slowdown in the advanced capitalist world and the high unemployment rates that prevail (on which cyclical crises are superimposed). No doubt the impact of this slowdown has been uneven across the advanced capitalist countries, with Britain and the United States doing rather better than the rest.
No doubt there are other important factors that contribute to the slowdown, but the role of this particular factor should not be underestimated. It restricts the scope for demand management by the nation-state, undermining Keynesianism directly. Financial interests within any country, as Keynes and Kalecki argued, tend to be hostile to demand management; when finance is international, this hostility acquires a spontaneous effectiveness. Any effort by the state to expand economic activity makes speculators apprehensive about inflation, exchange rate depreciation and, more generally, of political radicalism and finance flows out of the country; this precipitates actual depreciation and inflation, forcing the state to curtail activity so that speculators feel comfortable. State intervention presupposes a “control area” of the state, over which its writ can run; globalization of finance tends to undermine this control area.
If, from Mitterrand to Schröder, a host of left-wing governments in the advanced capitalist countries (elected on the promise that they would increase employment) have failed to do so, the reason lies in this objective constraint on state intervention rather than, necessarily, in bad faith or betrayal. It also explains the decline of all ideologies of social change, from social democracy to Keynesianism to third world nationalism, even to old communism (which lost its immunity to capital flights): since all of them see the nation-state as the agency of intervention, globalization of finance, by restricting the state’s capacity to intervene, has undermined their coherence.
The levels of activity and employment in the advanced capitalist world as a whole would not be so low, even without state intervention in demand management in individual countries, if the U.S. state could boost aggregate demand for all of them. One would normally expect, with the dollar as the strongest currency (even without the imprimatur of the Bretton Woods system), that the United States would play a leadership role for the capitalist world as a whole by enlarging its fiscal and current account deficits. Paradoxically, the United States is not free of the need to appease international finance capital. It has curtailed its fiscal deficit and, to a lesser extent, its current account deficit in real terms. As a consequence, finance has flowed into the United States and Britain (the Anglo-Saxon world, in any case, is the traditional home of finance), causing some expansion in these economies through finance-related activities. The rest of the capitalist world has been doomed to stagnation. This may have consequences for the United States and Britain, converting the current protracted but partial stagnation into a generalized one.
The current imperialist offensive against the third world, in the form of the imposition of liberalization, has to be understood in this context. Prying open third world markets to goods and services helps overcome metropolitan stagnation. Doing so, moreover, is particularly advantageous, for two reasons: first, it keeps state intervention in demand management at bay, and with it any threat of political radicalism; second, by deindustrializing the third world and forcing it into greater reliance on primary production, it keeps inflationary pressures in the metropolis in check.
Of even greater importance, however, is the prying open of the third world to the unrestricted movement of international finance capital. This not only expands the area over which speculative gains can be made, but also brings a wealth of mineral resources and major industrial enterprises (especially public sector enterprises, which are forced to be privatized for a song) under the potential control of finance capital.
Liberalization, in short, is a mechanism for centralization of capital on a world scale: metropolitan capital-in-production ousts third world producers, while metropolitan capital-as-finance (which is the dominant component of globalized finance) gets control over third world resources and enterprises (built up earlier at public cost) at throwaway prices.
The emergence of international finance capital, therefore, is associated with a new epoch, in which both the assumptions underlying Marxist theory in the aftermath of the war (which appeared to have been invalidated by the postwar boom) acquire fresh validity. Not only does capitalism in general become enmeshed in stagnation and crisis, as “enterprise” gets snuffed out by “speculation” (to borrow Keynes’ language), but this stagnation afflicts third world economies with particular severity (whether these were delinked from or linked to imperialism), even as their assets get denationalized. The latter phenomenon, which was noticeable everywhere else in the third world, has revealed itself somewhat belatedly (but dramatically) in East and Southeast Asia. The crises of these economies is not a temporary aberration due to some policy failures; it is a more basic phenomenon reflective of a change in conjuncture associated with the rise to prominence of international finance capital. The stagnation in world capitalism and the opening up of these economies to global financial flows—both trends being the result of the ascendancy of international finance capital—underlie their crisis.
III
There was a wave of financial liberalization in the East and Southeast Asian economies at the beginning of the 1990s, which permitted domestic financial agents to approach international financial markets directly for funds. Of course, Indonesia and Malaysia had open capital accounts for a long time, but their external capital transactions had been de facto state-controlled; in the 1990s, private access to external capital markets increased greatly.
The immediate provocation for this shift varied across countries: in Thailand and the Philippines, it was the decline in direct foreign investment inflows; in Indonesia and Malaysia, it was to meet the financial needs of a boom; in South Korea, it was to sustain a domestic financial system, turning more fragile because of the large credit extended to the chaebols facing difficulties on the world market. Behind these immediate considerations, however, there were two basic factors. One was the easy availability of external finance: foreign funds, whose inflows were actively encouraged by the IMF, were available at rates of interest that were below domestic rates. The other was the emergence, from the interstices of the old system, of a new class of speculators and financial operators, who became the principal link with external capital markets and arranged for international finance capital inflows; financial liberalization served their interests and strengthened their position.
This was a neocomprador class which, to begin with, did not necessarily own capital but consisted inter aliaof functionaries of financial institutions in the old system, where such institutions were meant to serve the needs of state-sponsored industry. (In India, members of this new financial class emerged even from the ranks of executives and managers of state-owned banks themselves). In its effort to promote liberalization and in its quest to broaden international links, this neocomprador class, with the blessings of the Bretton Woods institutions, opposed the old dirigismeand (since the latter usually had been associated with authoritarian and corrupt structures against which the radical and democratic elements in society had been struggling) often made common cause with these radical elements.
The period, up to 1996, saw three consequences of capital account liberalization in the East and Southeast Asian economies: first, there was a significant increase in the magnitude of net external financial flows; second, there was a dramatic shift in the mix between short- and long-run funds in favor of the former; and third, most of the increase in foreign borrowing was on account of the private sector.
Private recourse to foreign loans was partly at the expense of domestic loans but, significantly, also to finance a host of non-manufacturing projects: investment in real estate (such as office blocks and housing projects), investment in certain types of infrastructure, and in development of financial services. The old dirigiste regimes, in their keenness to promote export-oriented manufacturing activity, had accorded a lower priority to these types of investment and had directed less credit to them. Burgeoning foreign borrowing now made up for this.
Macro-level end-use of external finance went partly for enlarging foreign exchange reserves but also, notably, for stepping up investment ratios—above very high existing levels. The average investment ratios for 1986 to 1990 and 1991 to 1995 were 23.4 percent and 39.1 percent respectively for Malaysia, 26.3 and 27.2 for Indonesia, 33.0 and 41.1 for Thailand, 19.0 and 22.2 for the Philippines, and 31.9 and 37.4 for South Korea. The higher investment ratios entailed higher current account deficits, which the increased inflows of external finance covered.
To be sure, this was better than what inflows of foreign finance had done in some other third world countries where, by causing the exchange rate to appreciate (or merely by enabling the substitution of foreign goods for domestic—even at given exchange rates), they had precipitated domestic deindustrialization in the context of a liberal trade regime. These countries had been made to borrow from abroad, using short-term funds, to finance their own deindustrialization!
Compared to them, at least, the East and Southeast Asian countries made better use of their external loans by stepping up investment ratios (and, consequently, growth rates) while keeping their exchange rates stable. This made foreign funds even more forthcoming. Nonetheless, a crisis was immanent in the situation.
First of all, using short-term funds for long-term investment, or “borrowing short to invest long,” exposed private sector borrowers to the risks of illiquidity. And since, in all such situations, the country as a whole has to bear the burden of the consequences of private decisions, it exposed the people to the dangers of a drastic squeeze on their living standards, in the event of a loss of confidence by the lenders. Second, quite apart from this maturity mismatch, there was an additional mismatch, in that foreign currency was borrowed to finance projects which did not earn foreign currency. The Bretton Woods institutions are usually vehemently opposed to the idea of third world governments enlarging fiscal deficit to finance investment or welfare expenditure, even when there are excessive foreign currency reserves. This policy is rooted in the idea that government expenditure that is financed by foreign currency but does not earn foreign currency exposes the country to a foreign exchange crunch. In East and Southeast Asia, however, they actively encouraged the private sector to borrow foreign currency, even when the object was to invest in the non-tradeables sphere.
The immediate provocation for the crisis, which first surfaced in Thailand and then spread to other countries in the region, was the supposedly excessive Thai current account deficit, but immediate provocations are hardly significant: Thailand itself had experienced even larger current account deficits (relative to GDP) in 1990, with no adverse effects on its currency; and throughout the 1990s, the current account deficits of these countries had been increasing without any adverse effects on investor confidence, as the counterpart to burgeoning foreign capital inflows. The crisis immanent in the situation had to break some time, and it did.
The nature of the crisis, however, was remarkable. It was not a simple story of a collapse in currency values caused by a loss of investor confidence in the currency. There was a melding of foreign currency markets with asset markets, which made the crisis both unique and intractable. Enterprises accessed foreign currency loans of increasingly shorter maturity, either directly or through the intermediation of banks. Such a situation is marked by three important features. First, a crisis can be set off by expectations of a price decline, either in the asset market or in the foreign exchange market. Second, expectations of a price decline in one market stimulate expectations of a decline in the other, and vice versa. These expectations, therefore, can feed one another in a vicious circle, causing enormous drops in actual prices in both markets, driving firms to bankruptcy, and totally disrupting production. As firms seek to pay off their foreign exchange obligations by selling assets, they drive down both the exchange rate and the price of assets into a bottomless abyss without ever reaching spontaneous equilibrium, since every downward movement in either price causes further excess supply in both markets. Third, all the usual instruments prescribed by the Bretton Woods institutions for dealing with a foreign exchange crisis, quite apart from being anti-people, also become singularly ineffective in such a situation. Deflating the domestic economy, in the hope of curtailing the net excess demand for foreign exchange, aggravates the problem of debt deflation for the firms and increases the desire of foreign lenders to take their capital out; it has the opposite effect of increasing the net excess demand for foreign exchange. This is exactly what happened: pursuit of the IMF prescription, as some economists from the Bretton Woods institutions themselves admit, palpably aggravated the crisis.
The fact that the IMF nonetheless persisted with its usual prescription has been generally attributed to its faulty understanding—its inability to appreciate the fact that the Southeast Asian crisis was qualitatively different from the debt crisis in Latin America in the 1980s or the Mexican crisis of 1995. That it insisted on fiscal restraint, even though the crisis was a result of private borrowing; that it insisted on deflation, even though this entailed debt deflation (which aggravated the crisis); that it asked for a government guarantee of private loans, even though this encouraged “moral hazard,” or reckless lending; that it asked for further financial liberalization to remedy the crisis, even though controls over capital flows were the obvious need of the hour—these have all been adduced as evidence of its intellectual failure.
Nothing could be further from the truth. The IMF’s role is to promote the interests of metropolitan capital, and in particular the metropolis-dominated international finance capital, not to solve Southeast Asia’s crisis. It is an agency of imperialism, not a humanitarian organization (though the hegemony of the ideology of imperialism is so complete at the moment that even radical third world intellectuals often fail to see this point). From this perspective, the IMF’s intervention in East and Southeast Asia promises to be highly successful: it has systematically destroyed the basis of the old dirigiste development strategy in South Korea by dismantling the chaebols and weakening the links between the state and industry; it has protected foreign lenders by extracting government gurantees for private debt, at least in Thailand and South Korea; it has forced these two countries to permit full foreign ownership of financial institutions; and it has, despite all adverse reactions, successfully held out in favor of financial liberalization. To be sure, it has still not managed to “crack” Malaysia and Indonesia; but if the crisis persists in its acute form, it may tame even these two giant economies.
Thus, the acuteness of the crisis, instead of signifying a failure of the IMF, represents its success, since this creates precisely the occasion for it to “roll back” all vestiges of dirigisme and open these economies to domination by metropolitan capital. The fact that it has the same agenda for all countries, irrespective of the precise nature of the crisis afflicting them, illustrates that its agenda is not solving the crisis but promoting metropolitan capital, whose requirements are independent of the nature of the crisis.
Meanwhile, the crisis has hit the people hard. Poverty has risen, undoing the progress of the preceding decades. In Indonesia and Thailand alone, an estimated twenty-five million people are likely to fall back into poverty in 1999. And for those already in poverty, the crisis has been devastating. The East Asian crisis has also triggered a chain reaction in which Russia and Latin America, notably Brazil, have also fallen victims to crises on account of loss of investor confidence. The developing countries as a whole are expected to witness 0.4 percent per capita income growth in 1999, compared to 3.2 percent for the previous year. Thirty-six countries (which account for over 40 percent of the developing world’s total GDP and more than a quarter of its population) experienced negative per capita income growth in 1998; this had been the fate of only twenty-one countries in 1997 (which accounted for 10 percent of the developing world’s GDP and 7 percent of its population).
IV
There has been a systematic attempt from the very beginning to camouflage the real cause of the Asian crisis—the fact that such crises in the periphery are immanent in contemporary imperialism. Stagnation punctuated by acute crises, such as we have seen, is the fate of the periphery in the era of globalized finance. Camouflaging this fact becomes necessary because integration into imperialism is being promoted assiduously. Thus, the commonest explanation for the Asian crisis emphasises the crony capitalism prevalent in these countries: it blames their own institutions, and not their integration into globalized finance.
This explanation is obviously inadequate: first, this contrast between cronyism and the so-called impersonal discipline of the market should not be overdrawn. All capitalism is crony capitalism: promoting sons and daughters instead of those with old school ties constitutes a difference more in the nature of the cronies than in the nature of the capitalism.
Secondly, the global financial markets themselves were responsible for extending huge loans to these countries without any thought of whether prudent norms were being maintained. Crony capitalism cannot be singled out for blame, and the external lenders cannot be exonerated, when the fact is that loans were offered plentifully and the IMF encouraged these economies and others to borrow abroad. No one cared about crony capitalism then.
Third, the so-called crony capitalism in each country (and, of course, its nature differed across countries) was the inevitable outcome of the kind of development strategy, especially the kind of dirigisme, that the country experienced. But this very dirigisme also contributed to the rapid industrialization of these economies, which was hailed as a miracle. It is not crony capitalism then, but the changed context in which it had to operate, which underlay the crisis. It was inevitable that, even without the changes in the global context associated with the rise of international finance, these particular kinds of dirigisme had to end, as the authoritarianism and the corruption associated with them increasingly became the object of popular anger. But a crisis was not inevitable in the transition to democracy and accountability.
To suggest that the crisis is the result of crony capitalism, therefore, is misleading. It is reminiscent of the view (popular for a long time—until it became palpably ludicrous) that the ongoing economic crisis in Russia is the legacy of communism.
Lately, however, such “international finance is benign but the problem lies with the borrowers” views have receded somewhat. An alternative genre of explanations takes their place; it recognizes the problems associated with financial liberalization and, within this context, puts the blame for the actual crisis on wrong policies—both of the domestic governments and the IMF. We have discussed the IMF’s mistakes earlier and argued that they constitute a part of the modus operandi of international finance capital; let us now look at the domestic policy mistakes.
The proponents of the view that mistakes were made argue that most of these countries faced crisis because they allowed their current account deficits to become too large; that is, they should not have allowed the excess of private investment over private savings to become so large.
This view, however, fails to understand the dynamics of an economy with financial liberalization. In such an economy, the government can do precious little to keep out spontaneous capital inflows: the interest rate is the chief instrument available, and lowering it to discourage inflows (if the extent of lowering is to be significant enough to make a difference) runs the risk of starting a capital flight and triggering a crisis. The magnitude of inflows therefore is more or less autonomous.
Given such spontaneous inflows, the only way to control the current account deficit is to add to the country’s foreign exchange reserves. But adding to reserves, which earn little or nothing, is silly, since it implies deploying funds borrowed at higher interest rates for uses which fetch lower, even zero, rates. On the other hand, if reserves are not added to (so that the current account deficit has to expand), then deficit control can happen either through an increase in domestic private investment or a decrease in domestic private savings, since increases in fiscal deficit are avoided in a liberalized economy. The decrease in private savings can occur either through a foreign exchange-intensive consumption splurge or, if the exchange rate is allowed to appreciate in the face of capital inflows, through domestic deindustrialization. It follows that when spontaneous capital inflows occur in a liberalized economy, there are only four options available to it: adding to reserves which are “barren” increasing investment, which entails “borrowing short to invest long” increasing consumption, which entails splurging on borrowed short-term funds; or deindustrializing the economy. Each of these avenues either constitutes, or lays the groundwork for, a crisis. Of course, if investment increases in quick-yield projects in the tradeables sector, then this particular option may be the least harmful of all. But in a liberalized economy where the government itself is withdrawing from investment, and has no control over the avenues of private investment (such control is the hallmark of the much-reviled dirigiste regimes), it cannot ensure investment in such projects.
The criticism of Asian governments for policy mistakes is thus misplaced and represents only a camouflage. No doubt much was wrong with the Asian regimes, but the crisis was the contribution of financial liberalization assiduously promoted by the Bretton Woods institutions and the advanced capitalist countries.
V
The crisis in East and Southeast Asia is superimposed, however, on a deeper phenomenon—the fact that the high growth rates once enjoyed by several countries on the periphery are no longer possible for them, let alone for the others. The current phase of imperialism entails a tendency towards stagnation, not only generally but in particular in the third world, where the distinction between the linked and the delinked economies (vis à vis imperialism) has progressively disappeared.
Exclusive preoccupation with the crisis has indeed diverted attention from this deeper phenomenon, but the delayed recovery from the crisis clearly points to it. The Bretton Woods institutions and the Western governments are generally agreed that restoring investor confidence holds the key to recovery; and the IMF has explicitly based its prescription on this diagnosis. But in several of these countries, of which Thailand is the prime example, this restoration of investor confidence itself has proved to be elusive, prompting a World Bank official for Thailand to remark that “ten years will pass before the structural reforms take effect and prosperity can be measured for the vast majority of the people.” Even where, judging by the scale of capital inflows and the growth in reserves, investor confidence has apparently been restored, e.g., in South Korea, the real economy’s contraction nonetheless has actually increased: even as South Korea’s usable foreign reserves rose from less than nine billion dollars in December 1997 to over forty billion dollars in August 1998, its quarterly GDP growth rates were -3.9, -6.8 and -6.8 percent, respectively, for the first three quarters of 1998.
The reason for the dismal performance of the real sector lies partly in the fact that the very means adopted to restore investor confidence, namely domestic deflation, also hurts growth. But it is also partly a result of low export growth rates, in the case of South Korea, to the developing countries in particular, since all of them are experiencing deflation and stagnation.
Both of these factors hold for the entire third world and for the entire current epoch. With economies being opened up to speculative capital movements, retaining investor confidence acquires overriding importance everywhere; moreover, since capital, whether of the metropolis or the periphery, feels more confident moving to the metropolis which is its bastion, there is a tendency for capital, all else being equal, to flow out of the periphery; to counter this, it has to make strenuous efforts to retain investor confidence. It has to offer higher real interest rates than those that prevail in the metropolis (which it has been doing) and keep the economy even more deflated, which causes it to become even more markedly afflicted by stagnation.
But that is not all. In a liberalized economy, the rate of growth ultimately depends on the rate of growth of exports, which, for the third world as a whole, depends on the rate of growth of its exports to the metropolitan countries. Now, one of the remarkable aspects of the East and Southeast Asian development experience is that their exports, as far as modern manufacturing products are concerned, are confined to only a limited range—specifically, machinery and transport equipment, and office machinery and telecom equipment. The diffusion of modern manufacturing activities to this region has been confined to a limited number of activities. When Southeast Asia enlarged its exports, it inevitably hurt East Asia, and when China enlarged its exports of these commodities, it hurt the Southeast Asian economies’ export performance. Given the rigidity of the range of activities, and hence the fact that newer activities are not getting diffused from the metropolis to the periphery, the rate of growth of exports of the latter depend ultimately on the rate of growth of the metropolitan countries. Since, as argued earlier, the era of globalized finance entails a slowing down of growth in the metropolitan countries taken together, countries that were hitherto successful exporters from the third world will be less successful from now on and will experience slower growth than they have. The miracle economies, and the third world as a whole, will experience a slowdown in growth, since they are liberalizing as metropolitan economies’ slow down.
Two additional factors strengthen this conclusion. First, the slowdown in metropolitan countries is making them adopt protectionist measures, even as they impose liberal trade on the third world. This is particularly visible in the area of textiles and clothing, which still constitute a major chunk of third world exports, including that of the East and Southeast Asian countries. Secondly, the decline of communism has reduced the geopolitical importance of the East and Southeast Asian countries, and of many others. The market access that such countries enjoyed in the metropolis in the past is no longer available to them. Indeed, even in the matter of bailout following the crisis, the tough position adopted by the IMF vis à vis the East and Southeast Asian countries provided a contrast to the position adopted vis à vis Mexico earlier, and indicated the reduced strategic importance of these economies for imperialism. This fact must affect their growth rates.
In short, we are witnessing a new phase in the history of capitalism. Not only will the metropolitan countries, taken as a whole, experience lower growth and higher unemployment than was average during the postwar period, but the whole third world will have lower growth than in the past. Poverty will increase in the third world as a result of the deflation-induced rise in the rate of surplus value, and assets will keep passing into the hands of metropolitan financiers.
VI
This new phase also entails the end of bourgeois economic nationalism as a practical project in the third world, i.e., of the attempt of the third world bourgeoisie to carve out a space for itself and build a capitalism that is relatively autonomous of imperialism. Within Asia there were two very different “models” of this attempt: India and South Korea.
India’s was the classic case of bourgeois economic nationalism. The bourgeoisie was more developed as a class at the time of independence from colonial rule than its counterparts elsewhere in Asia: it had a stronger productive base, owing to greater industrialization in the colonial period, and a greater social weight because of this, as well as its association with the anticolonial struggle. Correspondingly, however, it also faced a more organized proletariat, a more vocal petty bourgeoisie and salariat, and a peasantry made militant by Depression-induced impoverishment. It used the state for relatively autonomous capitalist development, and asserted itself both politically and economically vis à visimperialism: protection against foreign goods and capital (even while collaborating with the latter), non-alignment, a democratic polity, and a strong state capitalist sector were the hallmarks of the Indian dirigiste strategy.
But the absence of thoroughgoing land reforms, a result of the bourgeoisie’s compromise with landlordism, kept productive forces in agriculture arrested. The market for mass consumption goods remained restricted and grew slowly for this reason. Moreover, the ability of the state capitalist sector to keep expanding, and thereby to keep enlarging the market for the private capitalist sector, got progressively undermined: the low agricultural growth put a ceiling on the rate at which public investment could grow without squeezing the living standard of the masses to an extent intolerable in a democracy; in addition, the ruling classes enriched themselves from the public exchequer, a form of “primitive accumulation of capital,” which further curtailed the growth of public investment. The dirigiste strategy of capitalist development, dependent on expanding public investment, entered a cul-de-sac and lost social support even as metropolitan capital—and, in particular, finance capital—stepped up its offensive against this strategy through the Bretton Woods institutions, and later the WTO, in a world where the crucial support coming from socialist countries had disappeared.
The nature and contradictions of South Korean dirigisme were different. The state, formed through the imposition of a partition by imperialism, was politically a client-state. The bourgeoisie owed its very formation to state support, which was more direct, within an authoritarian structure that snuffed out any strong challenge from other classes. Nonetheless, this dirigisme (which more directly intervened in the micro-level decisions of the capitalists) was also animated by a certain economic nationalism. It used its very closeness to imperialism, the leverage it obtained as a frontline fighter against communism, to gain market access and carve out an economic space for the industrial bourgeoisie it promoted. Its contradictions arose because of the slower growth of the metropolitan economies, the emergence of the Southeast Asian countries and China, which moved into the same narrow range of export activities, and its loss of strategic importance with the collapse of communism. The chaebols started taking a beating in the world market. Banks that had loaned heavily to them started getting weighed down by non-performing assets, and turned to external sources of finance for their own viability, creating conditions for the crisis.
The days of both forms of dirigisme—associated, each in its own way, with the bourgeois nationalist project—are now over. The rise to prominence of international finance capital, the consequent slowdown in metropolitan countries taken as a whole, and the collapse of communism, together have created a new phase of world capitalism, where the opportunity for a third world bourgeoisie to pursue a relatively autonomous trajectory of development no longer exists. This collapse of the bourgeois nationalist project underlies the current pervasiveness of ethnic, communal, and fundamentalist conflicts all over the third world.
If the days of bourgeois nationalism are over, this does not mean that the anti-imperialist project in the third world has lost its relevance; on the contrary, its necessity is greater today than at any time in the last half-century. But it has to take an altogether different form.
VII
There is a view that restrictions on capital flows and regulatory oversight on financial sector liberalization are adequate for combatting the danger of getting caught in the vortex of international finance capital. This view is a facile one. If these restrictions were part of an international understanding, so that all countries imposed them, then no single country would face any hardship arising from capital flight. But globalized finance capital would oppose such restrictions tooth and nail. The advanced capitalist states, which (as a surrogate for the nonexistent single global imperialist state) act in unison to provide support for such capital, would buttress its opposition. The Bretton Woods institutions would fall in line, no matter how many well-meaning economists they have on their staff. If, perchance, some understanding were reached, it would be too qualified to be of much significance to the third world.
On the other hand, if restrictions were imposed by particular countries unilaterally, those countries would certainly face immediate hardships as capital flight occurred or as financial flows bypassed them. In short, the tragedy of the present predicament of the third world is that if getting caught in the vortex of globalized finance is painful, getting out of it is equally painful.
Getting out, therefore, must be supported by the people. This means that even restrictions on international finance have to be accompanied by an alternative economic program, bringing palpable benefits to the people, and an alternative political agenda entailing thoroughgoing democratization of society and the polity. People must be directly involved in decision-making and hence remain politicized and able to confront imperialism.
The precise contours of this program would vary from country to country. But land reforms (where they have not been carried out); a revival of public investment, especially in rural infrastructure and employment generation programs, financed by taxes on the rich; a reduction of income inequalities to generate domestic demand for a range of simple and non-import-intensive commodities; decentralization of resources and decision-making to directly elected bodies at the local level; the strengthening of democratic institutions and enforcement of greater accountability of the state, would constitute some of the essential ingredients of such an alternative program. There would, of course, have to be controls over capital flows, over the financial sector (especially including political control over the central bank) so that it serves the needs of development, and over trade, so that domestic food availability is not reduced through agricultural exports, and domestic industry is not destroyed through indiscriminate imports or dumping.
With bourgeois nationalism in a cul-de-sac, an alternative anti-imperialist national struggle based on the workers and peasants is the order of the day; such an alternative program would facilitate this. For socialists to talk of a national agenda against globalization which, after all, represents a form of internationalism—albeit of the bourgeois variety—may seem odd. But there is no escape from the fact that the nation still remains the only practical point of intervention in the struggle against imperialism. In the transition from the bourgeois internationalism, signified by the current globalization, to a new internationalism based on the unity of the working people, there has to be an interim anti-imperialist national agenda carried forward by the workers and peasants.
A new internationalism is not mere wishful thinking. Since the workers and peasants are being adversely affected all over the third world (and the former socialist countries), an objective basis clearly exists for unity among them against the hegemony of international finance capital; and this unity can also, in due course, include the working class in the first world, which is losing out through stagnation, unemployment, welfare cuts, and attacks on trade unions. But the route towards such internationalism lies in an anti-imperialist national agenda.
This route is not easy. The collapse of actually existing socialism over large tracts of the globe, and the fact that inter-imperialist rivalries are relatively muted, implies that imperialism will have an easier job snuffing out any challenge mounted against it in some particular corner of the world. But if the challenge emanates from a large enough country or group of countries, if it is based on broad popular support, and if it is accompanied by a strengthening of democratic institutions through which the people can remain politically active (unlike under old socialism, in which they became rapidly depoliticized and power was exercised in their name by what, in effect, was a dictatorship of the Party), then it may well prove a harbinger of a renascent socialism.*
*Notes for this article are available from the MR office. Contact the assistant editor using our contact form.
Subsequent developments made both these propositions appear outdated. The long boom after the Second World War, which lasted until the early seventies, was the most pronounced in the history of capitalism, and brought about impressive improvements in the living conditions of the people in the advanced capitalist countries. Furthermore, certain countries in the third world made unbelievably rapid economic advances, despite remaining within the orbit of capitalism.
Indeed, the capitalist third world as a whole grew much faster than it had historically but, over much of it, this was a result of a process of delinking from imperialism, and hence did not create theoretical problems for the Marxist perspective. Marxist theory held that this growth would have been even faster, more durable, more firmly rooted, and more effective in improving the lot of the poor if these countries had been making a transition to socialism. This argument could be supported by comparing the achievements of the socialist and the average capitalist third world countries. What created problems for the Marxist perspective, however, were the dramatic achievements of a few Asian third world countries that were, to all appearances, client-states of imperialism. For a while, they could be dismissed since the countries involved (South Korea, Taiwan, Singapore, and Hong Kong) were too small to signify much: their development, despite their involvement with imperialism, clearly could not be held up as a strategy for all. But when a host of other, larger countries in Southeast Asia also recorded dramatic achievements despite their integration with imperialism, the Marxist perspective came under a cloud.
This second batch of countries was problematic for another reason. For the first batch, it soon became clear that—notwithstanding their political proximity to imperialism—they had a strong element of economic nationalism, as well as dirigisme, at work, though of a kind different from, say, Nehru’s India. But in the case of the second batch (Thailand, Indonesia, Malaysia, and the Philippines), even economic integration with imperialism was more marked. This created the impression that, contrary to the Marxist position, integration with imperialism (as brought about by a strategy of liberalization) could produce dramatic economic advances. Successful diffusion of industrial capitalism could occur in the third world as well; what prevented it was the third world’s own stubbornness manifested in its insistence on delinking.
Ironically, at the end of the millennium, when the triumph of the anti-Marxist perspective appears complete, the “models” whose successes underlay that triumph are in the throes of serious economic crisis. The cause of this crisis, as of the earlier successes of these models, has to be examined as part of a wider Marxist understanding.
I
Capitalism’s phenomenal postwar boom has been explained in various ways by various writers. But few would deny that an important factor underlying it was state intervention in “demand management,” which became common practice in the postwar years. This, in turn, was made possible by the particular correlation of class forces that prevailed in the advanced capitalist countries after the war: the strength of the working class vis à vis the capitalists was much greater than earlier and, within the ranks of the capitalists, the weight of the financial interests had lessened.
This last point is significant but little appreciated. The opposition of financial interests to high levels of economic activity is well known. Keynes, in the General Theory, called for the “euthanasia of the rentier” as a means of restructuring capitalism. Kalecki, while noting that capitalists in general oppose full employment since its prevalence makes workers “get out of hand,” also drew attention to the fact that “the price increase in the upswing is to the disadvantage of small and big rentiers and makes them boom-tired.” The fact that advanced capitalist countries maintained high employment for long indicated, therefore, the changed correlation of class forces (including, in particular, the decline in the weight of financial interests in the aftermath of war and decolonization).
Decolonization, which should have created problems for advanced capitalist countries through higher raw material prices, if not through the loss of colonial markets (whose impact for the system as a whole could be obviated by state intervention), had the opposite effect. The newly industrializing third world countries, in their eagerness to earn foreign exchange for their development effort, competed with one another to push out primary commodity exports so that, contrary to the predictions of W. Arthur Lewis and others, the supplies of primary commodities to the advanced countries were maintained without any upward pressure (indeed, with downward pressure) on their terms of trade. The postwar boom, in short, was the product of a uniquely favorable conjuncture.
The subordination of financial interests was particularly marked in the “miracle” economies of Germany and Japan and, above all, in the third world. In fact, all newly industrializing third world economies, no matter what shade of dirigisme they were pursuing, no matter whether they were delinked from or continued to be linked to imperialism, kept financial interests restrained for the sake of rapid industrialization. If Japan maintained negligible or even negative real rates of interest during the period of the boom, countries as different from one another as India and South Korea followed Japan’s example in this respect.
The specific features of the financial system differed from country to country, but its general characterisitics were similar over the whole range of countries. These were: an insulation from international financial flows; cheap credit; and a conscious attempt to direct credit towards productive, rather than speculative, avenues.
Many factors have been highlighted, and rightly so, as underlying the high growth of the East Asian “tigers” (some of which hold for Southeast Asia as well). These are: land reforms; the achievement of high levels of literacy; the economic concessions (in the form inter alia of allowing substantial market access) made by the United States, for geopolitical reasons, to these countries, which were seen to be confronting communism; the spillover of the Japanese miracle through the spread of Japanese capital (reminiscent of the earlier spread of European capital to the new world—though the motives for the spread in the two cases were different); and a specific kind of neomercantilist dirigisme entailing state interventions even in micro-level decisions of the capitalists (which the extant class configuration of these societies made possible). But an important additional factor, seldom noted, is the restraint placed on financial interests: the exclusion of international financial flows and the subordination of the domestic financial system to the needs of the productive economy. This was in keeping with what was happening elsewhere in the third world, and with the reduced weight of financial interests in the advanced capitalist countries themselves, which underlay the postwar boom.
II
Several developments following from the postwar capitalist boom undermined the conjuncture which had sustained it. Important among these was the rise of finance capital, in a new incarnation, to a position of dominance. The story of this rise need not detain us here. One episode, however, concerns the large current U.S. account deficits of the fifties and the sixties which, together with capital exports, resulted in an outpouring of U.S. dollars, and which were decreed under the Bretton Woods system to be “as good as gold.” They led to the formation of the Eurodollar market and, eventually, to the collapse of the Bretton Woods system itself. Another episode was the petro-dollar deposits following the oil shocks, which put enormous funds at the disposal of the metropolitan banks, made them the key actors in the “recycling” process, and reduced the International Monetary Fund (IMF) to a mere “gendarme of finance capital.” The point, however, is that through these episodes, globalized finance capital rose to a position of pre-eminence.
This finance capital differs from what Lenin wrote about in at least three ways. First, the “finance capital” in Lenin’s conception was nation-based and hence nation-state aided, while the new finance capital was international, both in the sense of sucking in finance from all over the globe and in investing it all over the globe. Instead of several contending blocs of finance capital, we have one gigantic entity, of which finance capitals of particular countries are so many constituent elements. To say this does not negate the dominant role of metropolitan finance, but this role is exercised through domination over this entity.
Second, this finance capital operates not in the context of inter-imperialist rivalry, as in Lenin’s time, but of imperialist powers acting in greater unison. This does not imply that contradictions among them do not exist, or that they won’t erupt into major conflicts in the future. At present, however, they have much greater unity, at least in confronting the third world, than was the case in Lenin’s time. A globalized bloc of finance is one contributor to muted inter-imperialist rivalry which, in turn, greatly weakens the third world’s ability to confront imperialism, as the latter institutionalizes its hegemony through the IMF, the World Bank, and the World Trade Organization (WTO).
Thirdly, contemporary finance capital is not “capital controlled by banks and employed by industrialists” (to use Hilferding’s words quoted by Lenin). It is not the “coalescence of bank and industrial capital” (as Bukharin put it) of a particular imperialist country, but globalized finance drawn from all over and searching for quick profits, usually in speculative activities. In short, much of this finance capital operates in the form of “hot money” flows.
The rise to prominence of international finance capital contributes to the prolonged slowdown in the advanced capitalist world and the high unemployment rates that prevail (on which cyclical crises are superimposed). No doubt the impact of this slowdown has been uneven across the advanced capitalist countries, with Britain and the United States doing rather better than the rest.
No doubt there are other important factors that contribute to the slowdown, but the role of this particular factor should not be underestimated. It restricts the scope for demand management by the nation-state, undermining Keynesianism directly. Financial interests within any country, as Keynes and Kalecki argued, tend to be hostile to demand management; when finance is international, this hostility acquires a spontaneous effectiveness. Any effort by the state to expand economic activity makes speculators apprehensive about inflation, exchange rate depreciation and, more generally, of political radicalism and finance flows out of the country; this precipitates actual depreciation and inflation, forcing the state to curtail activity so that speculators feel comfortable. State intervention presupposes a “control area” of the state, over which its writ can run; globalization of finance tends to undermine this control area.
If, from Mitterrand to Schröder, a host of left-wing governments in the advanced capitalist countries (elected on the promise that they would increase employment) have failed to do so, the reason lies in this objective constraint on state intervention rather than, necessarily, in bad faith or betrayal. It also explains the decline of all ideologies of social change, from social democracy to Keynesianism to third world nationalism, even to old communism (which lost its immunity to capital flights): since all of them see the nation-state as the agency of intervention, globalization of finance, by restricting the state’s capacity to intervene, has undermined their coherence.
The levels of activity and employment in the advanced capitalist world as a whole would not be so low, even without state intervention in demand management in individual countries, if the U.S. state could boost aggregate demand for all of them. One would normally expect, with the dollar as the strongest currency (even without the imprimatur of the Bretton Woods system), that the United States would play a leadership role for the capitalist world as a whole by enlarging its fiscal and current account deficits. Paradoxically, the United States is not free of the need to appease international finance capital. It has curtailed its fiscal deficit and, to a lesser extent, its current account deficit in real terms. As a consequence, finance has flowed into the United States and Britain (the Anglo-Saxon world, in any case, is the traditional home of finance), causing some expansion in these economies through finance-related activities. The rest of the capitalist world has been doomed to stagnation. This may have consequences for the United States and Britain, converting the current protracted but partial stagnation into a generalized one.
The current imperialist offensive against the third world, in the form of the imposition of liberalization, has to be understood in this context. Prying open third world markets to goods and services helps overcome metropolitan stagnation. Doing so, moreover, is particularly advantageous, for two reasons: first, it keeps state intervention in demand management at bay, and with it any threat of political radicalism; second, by deindustrializing the third world and forcing it into greater reliance on primary production, it keeps inflationary pressures in the metropolis in check.
Of even greater importance, however, is the prying open of the third world to the unrestricted movement of international finance capital. This not only expands the area over which speculative gains can be made, but also brings a wealth of mineral resources and major industrial enterprises (especially public sector enterprises, which are forced to be privatized for a song) under the potential control of finance capital.
Liberalization, in short, is a mechanism for centralization of capital on a world scale: metropolitan capital-in-production ousts third world producers, while metropolitan capital-as-finance (which is the dominant component of globalized finance) gets control over third world resources and enterprises (built up earlier at public cost) at throwaway prices.
The emergence of international finance capital, therefore, is associated with a new epoch, in which both the assumptions underlying Marxist theory in the aftermath of the war (which appeared to have been invalidated by the postwar boom) acquire fresh validity. Not only does capitalism in general become enmeshed in stagnation and crisis, as “enterprise” gets snuffed out by “speculation” (to borrow Keynes’ language), but this stagnation afflicts third world economies with particular severity (whether these were delinked from or linked to imperialism), even as their assets get denationalized. The latter phenomenon, which was noticeable everywhere else in the third world, has revealed itself somewhat belatedly (but dramatically) in East and Southeast Asia. The crises of these economies is not a temporary aberration due to some policy failures; it is a more basic phenomenon reflective of a change in conjuncture associated with the rise to prominence of international finance capital. The stagnation in world capitalism and the opening up of these economies to global financial flows—both trends being the result of the ascendancy of international finance capital—underlie their crisis.
III
There was a wave of financial liberalization in the East and Southeast Asian economies at the beginning of the 1990s, which permitted domestic financial agents to approach international financial markets directly for funds. Of course, Indonesia and Malaysia had open capital accounts for a long time, but their external capital transactions had been de facto state-controlled; in the 1990s, private access to external capital markets increased greatly.
The immediate provocation for this shift varied across countries: in Thailand and the Philippines, it was the decline in direct foreign investment inflows; in Indonesia and Malaysia, it was to meet the financial needs of a boom; in South Korea, it was to sustain a domestic financial system, turning more fragile because of the large credit extended to the chaebols facing difficulties on the world market. Behind these immediate considerations, however, there were two basic factors. One was the easy availability of external finance: foreign funds, whose inflows were actively encouraged by the IMF, were available at rates of interest that were below domestic rates. The other was the emergence, from the interstices of the old system, of a new class of speculators and financial operators, who became the principal link with external capital markets and arranged for international finance capital inflows; financial liberalization served their interests and strengthened their position.
This was a neocomprador class which, to begin with, did not necessarily own capital but consisted inter aliaof functionaries of financial institutions in the old system, where such institutions were meant to serve the needs of state-sponsored industry. (In India, members of this new financial class emerged even from the ranks of executives and managers of state-owned banks themselves). In its effort to promote liberalization and in its quest to broaden international links, this neocomprador class, with the blessings of the Bretton Woods institutions, opposed the old dirigismeand (since the latter usually had been associated with authoritarian and corrupt structures against which the radical and democratic elements in society had been struggling) often made common cause with these radical elements.
The period, up to 1996, saw three consequences of capital account liberalization in the East and Southeast Asian economies: first, there was a significant increase in the magnitude of net external financial flows; second, there was a dramatic shift in the mix between short- and long-run funds in favor of the former; and third, most of the increase in foreign borrowing was on account of the private sector.
Private recourse to foreign loans was partly at the expense of domestic loans but, significantly, also to finance a host of non-manufacturing projects: investment in real estate (such as office blocks and housing projects), investment in certain types of infrastructure, and in development of financial services. The old dirigiste regimes, in their keenness to promote export-oriented manufacturing activity, had accorded a lower priority to these types of investment and had directed less credit to them. Burgeoning foreign borrowing now made up for this.
Macro-level end-use of external finance went partly for enlarging foreign exchange reserves but also, notably, for stepping up investment ratios—above very high existing levels. The average investment ratios for 1986 to 1990 and 1991 to 1995 were 23.4 percent and 39.1 percent respectively for Malaysia, 26.3 and 27.2 for Indonesia, 33.0 and 41.1 for Thailand, 19.0 and 22.2 for the Philippines, and 31.9 and 37.4 for South Korea. The higher investment ratios entailed higher current account deficits, which the increased inflows of external finance covered.
To be sure, this was better than what inflows of foreign finance had done in some other third world countries where, by causing the exchange rate to appreciate (or merely by enabling the substitution of foreign goods for domestic—even at given exchange rates), they had precipitated domestic deindustrialization in the context of a liberal trade regime. These countries had been made to borrow from abroad, using short-term funds, to finance their own deindustrialization!
Compared to them, at least, the East and Southeast Asian countries made better use of their external loans by stepping up investment ratios (and, consequently, growth rates) while keeping their exchange rates stable. This made foreign funds even more forthcoming. Nonetheless, a crisis was immanent in the situation.
First of all, using short-term funds for long-term investment, or “borrowing short to invest long,” exposed private sector borrowers to the risks of illiquidity. And since, in all such situations, the country as a whole has to bear the burden of the consequences of private decisions, it exposed the people to the dangers of a drastic squeeze on their living standards, in the event of a loss of confidence by the lenders. Second, quite apart from this maturity mismatch, there was an additional mismatch, in that foreign currency was borrowed to finance projects which did not earn foreign currency. The Bretton Woods institutions are usually vehemently opposed to the idea of third world governments enlarging fiscal deficit to finance investment or welfare expenditure, even when there are excessive foreign currency reserves. This policy is rooted in the idea that government expenditure that is financed by foreign currency but does not earn foreign currency exposes the country to a foreign exchange crunch. In East and Southeast Asia, however, they actively encouraged the private sector to borrow foreign currency, even when the object was to invest in the non-tradeables sphere.
The immediate provocation for the crisis, which first surfaced in Thailand and then spread to other countries in the region, was the supposedly excessive Thai current account deficit, but immediate provocations are hardly significant: Thailand itself had experienced even larger current account deficits (relative to GDP) in 1990, with no adverse effects on its currency; and throughout the 1990s, the current account deficits of these countries had been increasing without any adverse effects on investor confidence, as the counterpart to burgeoning foreign capital inflows. The crisis immanent in the situation had to break some time, and it did.
The nature of the crisis, however, was remarkable. It was not a simple story of a collapse in currency values caused by a loss of investor confidence in the currency. There was a melding of foreign currency markets with asset markets, which made the crisis both unique and intractable. Enterprises accessed foreign currency loans of increasingly shorter maturity, either directly or through the intermediation of banks. Such a situation is marked by three important features. First, a crisis can be set off by expectations of a price decline, either in the asset market or in the foreign exchange market. Second, expectations of a price decline in one market stimulate expectations of a decline in the other, and vice versa. These expectations, therefore, can feed one another in a vicious circle, causing enormous drops in actual prices in both markets, driving firms to bankruptcy, and totally disrupting production. As firms seek to pay off their foreign exchange obligations by selling assets, they drive down both the exchange rate and the price of assets into a bottomless abyss without ever reaching spontaneous equilibrium, since every downward movement in either price causes further excess supply in both markets. Third, all the usual instruments prescribed by the Bretton Woods institutions for dealing with a foreign exchange crisis, quite apart from being anti-people, also become singularly ineffective in such a situation. Deflating the domestic economy, in the hope of curtailing the net excess demand for foreign exchange, aggravates the problem of debt deflation for the firms and increases the desire of foreign lenders to take their capital out; it has the opposite effect of increasing the net excess demand for foreign exchange. This is exactly what happened: pursuit of the IMF prescription, as some economists from the Bretton Woods institutions themselves admit, palpably aggravated the crisis.
The fact that the IMF nonetheless persisted with its usual prescription has been generally attributed to its faulty understanding—its inability to appreciate the fact that the Southeast Asian crisis was qualitatively different from the debt crisis in Latin America in the 1980s or the Mexican crisis of 1995. That it insisted on fiscal restraint, even though the crisis was a result of private borrowing; that it insisted on deflation, even though this entailed debt deflation (which aggravated the crisis); that it asked for a government guarantee of private loans, even though this encouraged “moral hazard,” or reckless lending; that it asked for further financial liberalization to remedy the crisis, even though controls over capital flows were the obvious need of the hour—these have all been adduced as evidence of its intellectual failure.
Nothing could be further from the truth. The IMF’s role is to promote the interests of metropolitan capital, and in particular the metropolis-dominated international finance capital, not to solve Southeast Asia’s crisis. It is an agency of imperialism, not a humanitarian organization (though the hegemony of the ideology of imperialism is so complete at the moment that even radical third world intellectuals often fail to see this point). From this perspective, the IMF’s intervention in East and Southeast Asia promises to be highly successful: it has systematically destroyed the basis of the old dirigiste development strategy in South Korea by dismantling the chaebols and weakening the links between the state and industry; it has protected foreign lenders by extracting government gurantees for private debt, at least in Thailand and South Korea; it has forced these two countries to permit full foreign ownership of financial institutions; and it has, despite all adverse reactions, successfully held out in favor of financial liberalization. To be sure, it has still not managed to “crack” Malaysia and Indonesia; but if the crisis persists in its acute form, it may tame even these two giant economies.
Thus, the acuteness of the crisis, instead of signifying a failure of the IMF, represents its success, since this creates precisely the occasion for it to “roll back” all vestiges of dirigisme and open these economies to domination by metropolitan capital. The fact that it has the same agenda for all countries, irrespective of the precise nature of the crisis afflicting them, illustrates that its agenda is not solving the crisis but promoting metropolitan capital, whose requirements are independent of the nature of the crisis.
Meanwhile, the crisis has hit the people hard. Poverty has risen, undoing the progress of the preceding decades. In Indonesia and Thailand alone, an estimated twenty-five million people are likely to fall back into poverty in 1999. And for those already in poverty, the crisis has been devastating. The East Asian crisis has also triggered a chain reaction in which Russia and Latin America, notably Brazil, have also fallen victims to crises on account of loss of investor confidence. The developing countries as a whole are expected to witness 0.4 percent per capita income growth in 1999, compared to 3.2 percent for the previous year. Thirty-six countries (which account for over 40 percent of the developing world’s total GDP and more than a quarter of its population) experienced negative per capita income growth in 1998; this had been the fate of only twenty-one countries in 1997 (which accounted for 10 percent of the developing world’s GDP and 7 percent of its population).
IV
There has been a systematic attempt from the very beginning to camouflage the real cause of the Asian crisis—the fact that such crises in the periphery are immanent in contemporary imperialism. Stagnation punctuated by acute crises, such as we have seen, is the fate of the periphery in the era of globalized finance. Camouflaging this fact becomes necessary because integration into imperialism is being promoted assiduously. Thus, the commonest explanation for the Asian crisis emphasises the crony capitalism prevalent in these countries: it blames their own institutions, and not their integration into globalized finance.
This explanation is obviously inadequate: first, this contrast between cronyism and the so-called impersonal discipline of the market should not be overdrawn. All capitalism is crony capitalism: promoting sons and daughters instead of those with old school ties constitutes a difference more in the nature of the cronies than in the nature of the capitalism.
Secondly, the global financial markets themselves were responsible for extending huge loans to these countries without any thought of whether prudent norms were being maintained. Crony capitalism cannot be singled out for blame, and the external lenders cannot be exonerated, when the fact is that loans were offered plentifully and the IMF encouraged these economies and others to borrow abroad. No one cared about crony capitalism then.
Third, the so-called crony capitalism in each country (and, of course, its nature differed across countries) was the inevitable outcome of the kind of development strategy, especially the kind of dirigisme, that the country experienced. But this very dirigisme also contributed to the rapid industrialization of these economies, which was hailed as a miracle. It is not crony capitalism then, but the changed context in which it had to operate, which underlay the crisis. It was inevitable that, even without the changes in the global context associated with the rise of international finance, these particular kinds of dirigisme had to end, as the authoritarianism and the corruption associated with them increasingly became the object of popular anger. But a crisis was not inevitable in the transition to democracy and accountability.
To suggest that the crisis is the result of crony capitalism, therefore, is misleading. It is reminiscent of the view (popular for a long time—until it became palpably ludicrous) that the ongoing economic crisis in Russia is the legacy of communism.
Lately, however, such “international finance is benign but the problem lies with the borrowers” views have receded somewhat. An alternative genre of explanations takes their place; it recognizes the problems associated with financial liberalization and, within this context, puts the blame for the actual crisis on wrong policies—both of the domestic governments and the IMF. We have discussed the IMF’s mistakes earlier and argued that they constitute a part of the modus operandi of international finance capital; let us now look at the domestic policy mistakes.
The proponents of the view that mistakes were made argue that most of these countries faced crisis because they allowed their current account deficits to become too large; that is, they should not have allowed the excess of private investment over private savings to become so large.
This view, however, fails to understand the dynamics of an economy with financial liberalization. In such an economy, the government can do precious little to keep out spontaneous capital inflows: the interest rate is the chief instrument available, and lowering it to discourage inflows (if the extent of lowering is to be significant enough to make a difference) runs the risk of starting a capital flight and triggering a crisis. The magnitude of inflows therefore is more or less autonomous.
Given such spontaneous inflows, the only way to control the current account deficit is to add to the country’s foreign exchange reserves. But adding to reserves, which earn little or nothing, is silly, since it implies deploying funds borrowed at higher interest rates for uses which fetch lower, even zero, rates. On the other hand, if reserves are not added to (so that the current account deficit has to expand), then deficit control can happen either through an increase in domestic private investment or a decrease in domestic private savings, since increases in fiscal deficit are avoided in a liberalized economy. The decrease in private savings can occur either through a foreign exchange-intensive consumption splurge or, if the exchange rate is allowed to appreciate in the face of capital inflows, through domestic deindustrialization. It follows that when spontaneous capital inflows occur in a liberalized economy, there are only four options available to it: adding to reserves which are “barren” increasing investment, which entails “borrowing short to invest long” increasing consumption, which entails splurging on borrowed short-term funds; or deindustrializing the economy. Each of these avenues either constitutes, or lays the groundwork for, a crisis. Of course, if investment increases in quick-yield projects in the tradeables sector, then this particular option may be the least harmful of all. But in a liberalized economy where the government itself is withdrawing from investment, and has no control over the avenues of private investment (such control is the hallmark of the much-reviled dirigiste regimes), it cannot ensure investment in such projects.
The criticism of Asian governments for policy mistakes is thus misplaced and represents only a camouflage. No doubt much was wrong with the Asian regimes, but the crisis was the contribution of financial liberalization assiduously promoted by the Bretton Woods institutions and the advanced capitalist countries.
V
The crisis in East and Southeast Asia is superimposed, however, on a deeper phenomenon—the fact that the high growth rates once enjoyed by several countries on the periphery are no longer possible for them, let alone for the others. The current phase of imperialism entails a tendency towards stagnation, not only generally but in particular in the third world, where the distinction between the linked and the delinked economies (vis à vis imperialism) has progressively disappeared.
Exclusive preoccupation with the crisis has indeed diverted attention from this deeper phenomenon, but the delayed recovery from the crisis clearly points to it. The Bretton Woods institutions and the Western governments are generally agreed that restoring investor confidence holds the key to recovery; and the IMF has explicitly based its prescription on this diagnosis. But in several of these countries, of which Thailand is the prime example, this restoration of investor confidence itself has proved to be elusive, prompting a World Bank official for Thailand to remark that “ten years will pass before the structural reforms take effect and prosperity can be measured for the vast majority of the people.” Even where, judging by the scale of capital inflows and the growth in reserves, investor confidence has apparently been restored, e.g., in South Korea, the real economy’s contraction nonetheless has actually increased: even as South Korea’s usable foreign reserves rose from less than nine billion dollars in December 1997 to over forty billion dollars in August 1998, its quarterly GDP growth rates were -3.9, -6.8 and -6.8 percent, respectively, for the first three quarters of 1998.
The reason for the dismal performance of the real sector lies partly in the fact that the very means adopted to restore investor confidence, namely domestic deflation, also hurts growth. But it is also partly a result of low export growth rates, in the case of South Korea, to the developing countries in particular, since all of them are experiencing deflation and stagnation.
Both of these factors hold for the entire third world and for the entire current epoch. With economies being opened up to speculative capital movements, retaining investor confidence acquires overriding importance everywhere; moreover, since capital, whether of the metropolis or the periphery, feels more confident moving to the metropolis which is its bastion, there is a tendency for capital, all else being equal, to flow out of the periphery; to counter this, it has to make strenuous efforts to retain investor confidence. It has to offer higher real interest rates than those that prevail in the metropolis (which it has been doing) and keep the economy even more deflated, which causes it to become even more markedly afflicted by stagnation.
But that is not all. In a liberalized economy, the rate of growth ultimately depends on the rate of growth of exports, which, for the third world as a whole, depends on the rate of growth of its exports to the metropolitan countries. Now, one of the remarkable aspects of the East and Southeast Asian development experience is that their exports, as far as modern manufacturing products are concerned, are confined to only a limited range—specifically, machinery and transport equipment, and office machinery and telecom equipment. The diffusion of modern manufacturing activities to this region has been confined to a limited number of activities. When Southeast Asia enlarged its exports, it inevitably hurt East Asia, and when China enlarged its exports of these commodities, it hurt the Southeast Asian economies’ export performance. Given the rigidity of the range of activities, and hence the fact that newer activities are not getting diffused from the metropolis to the periphery, the rate of growth of exports of the latter depend ultimately on the rate of growth of the metropolitan countries. Since, as argued earlier, the era of globalized finance entails a slowing down of growth in the metropolitan countries taken together, countries that were hitherto successful exporters from the third world will be less successful from now on and will experience slower growth than they have. The miracle economies, and the third world as a whole, will experience a slowdown in growth, since they are liberalizing as metropolitan economies’ slow down.
Two additional factors strengthen this conclusion. First, the slowdown in metropolitan countries is making them adopt protectionist measures, even as they impose liberal trade on the third world. This is particularly visible in the area of textiles and clothing, which still constitute a major chunk of third world exports, including that of the East and Southeast Asian countries. Secondly, the decline of communism has reduced the geopolitical importance of the East and Southeast Asian countries, and of many others. The market access that such countries enjoyed in the metropolis in the past is no longer available to them. Indeed, even in the matter of bailout following the crisis, the tough position adopted by the IMF vis à vis the East and Southeast Asian countries provided a contrast to the position adopted vis à vis Mexico earlier, and indicated the reduced strategic importance of these economies for imperialism. This fact must affect their growth rates.
In short, we are witnessing a new phase in the history of capitalism. Not only will the metropolitan countries, taken as a whole, experience lower growth and higher unemployment than was average during the postwar period, but the whole third world will have lower growth than in the past. Poverty will increase in the third world as a result of the deflation-induced rise in the rate of surplus value, and assets will keep passing into the hands of metropolitan financiers.
VI
This new phase also entails the end of bourgeois economic nationalism as a practical project in the third world, i.e., of the attempt of the third world bourgeoisie to carve out a space for itself and build a capitalism that is relatively autonomous of imperialism. Within Asia there were two very different “models” of this attempt: India and South Korea.
India’s was the classic case of bourgeois economic nationalism. The bourgeoisie was more developed as a class at the time of independence from colonial rule than its counterparts elsewhere in Asia: it had a stronger productive base, owing to greater industrialization in the colonial period, and a greater social weight because of this, as well as its association with the anticolonial struggle. Correspondingly, however, it also faced a more organized proletariat, a more vocal petty bourgeoisie and salariat, and a peasantry made militant by Depression-induced impoverishment. It used the state for relatively autonomous capitalist development, and asserted itself both politically and economically vis à visimperialism: protection against foreign goods and capital (even while collaborating with the latter), non-alignment, a democratic polity, and a strong state capitalist sector were the hallmarks of the Indian dirigiste strategy.
But the absence of thoroughgoing land reforms, a result of the bourgeoisie’s compromise with landlordism, kept productive forces in agriculture arrested. The market for mass consumption goods remained restricted and grew slowly for this reason. Moreover, the ability of the state capitalist sector to keep expanding, and thereby to keep enlarging the market for the private capitalist sector, got progressively undermined: the low agricultural growth put a ceiling on the rate at which public investment could grow without squeezing the living standard of the masses to an extent intolerable in a democracy; in addition, the ruling classes enriched themselves from the public exchequer, a form of “primitive accumulation of capital,” which further curtailed the growth of public investment. The dirigiste strategy of capitalist development, dependent on expanding public investment, entered a cul-de-sac and lost social support even as metropolitan capital—and, in particular, finance capital—stepped up its offensive against this strategy through the Bretton Woods institutions, and later the WTO, in a world where the crucial support coming from socialist countries had disappeared.
The nature and contradictions of South Korean dirigisme were different. The state, formed through the imposition of a partition by imperialism, was politically a client-state. The bourgeoisie owed its very formation to state support, which was more direct, within an authoritarian structure that snuffed out any strong challenge from other classes. Nonetheless, this dirigisme (which more directly intervened in the micro-level decisions of the capitalists) was also animated by a certain economic nationalism. It used its very closeness to imperialism, the leverage it obtained as a frontline fighter against communism, to gain market access and carve out an economic space for the industrial bourgeoisie it promoted. Its contradictions arose because of the slower growth of the metropolitan economies, the emergence of the Southeast Asian countries and China, which moved into the same narrow range of export activities, and its loss of strategic importance with the collapse of communism. The chaebols started taking a beating in the world market. Banks that had loaned heavily to them started getting weighed down by non-performing assets, and turned to external sources of finance for their own viability, creating conditions for the crisis.
The days of both forms of dirigisme—associated, each in its own way, with the bourgeois nationalist project—are now over. The rise to prominence of international finance capital, the consequent slowdown in metropolitan countries taken as a whole, and the collapse of communism, together have created a new phase of world capitalism, where the opportunity for a third world bourgeoisie to pursue a relatively autonomous trajectory of development no longer exists. This collapse of the bourgeois nationalist project underlies the current pervasiveness of ethnic, communal, and fundamentalist conflicts all over the third world.
If the days of bourgeois nationalism are over, this does not mean that the anti-imperialist project in the third world has lost its relevance; on the contrary, its necessity is greater today than at any time in the last half-century. But it has to take an altogether different form.
VII
There is a view that restrictions on capital flows and regulatory oversight on financial sector liberalization are adequate for combatting the danger of getting caught in the vortex of international finance capital. This view is a facile one. If these restrictions were part of an international understanding, so that all countries imposed them, then no single country would face any hardship arising from capital flight. But globalized finance capital would oppose such restrictions tooth and nail. The advanced capitalist states, which (as a surrogate for the nonexistent single global imperialist state) act in unison to provide support for such capital, would buttress its opposition. The Bretton Woods institutions would fall in line, no matter how many well-meaning economists they have on their staff. If, perchance, some understanding were reached, it would be too qualified to be of much significance to the third world.
On the other hand, if restrictions were imposed by particular countries unilaterally, those countries would certainly face immediate hardships as capital flight occurred or as financial flows bypassed them. In short, the tragedy of the present predicament of the third world is that if getting caught in the vortex of globalized finance is painful, getting out of it is equally painful.
Getting out, therefore, must be supported by the people. This means that even restrictions on international finance have to be accompanied by an alternative economic program, bringing palpable benefits to the people, and an alternative political agenda entailing thoroughgoing democratization of society and the polity. People must be directly involved in decision-making and hence remain politicized and able to confront imperialism.
The precise contours of this program would vary from country to country. But land reforms (where they have not been carried out); a revival of public investment, especially in rural infrastructure and employment generation programs, financed by taxes on the rich; a reduction of income inequalities to generate domestic demand for a range of simple and non-import-intensive commodities; decentralization of resources and decision-making to directly elected bodies at the local level; the strengthening of democratic institutions and enforcement of greater accountability of the state, would constitute some of the essential ingredients of such an alternative program. There would, of course, have to be controls over capital flows, over the financial sector (especially including political control over the central bank) so that it serves the needs of development, and over trade, so that domestic food availability is not reduced through agricultural exports, and domestic industry is not destroyed through indiscriminate imports or dumping.
With bourgeois nationalism in a cul-de-sac, an alternative anti-imperialist national struggle based on the workers and peasants is the order of the day; such an alternative program would facilitate this. For socialists to talk of a national agenda against globalization which, after all, represents a form of internationalism—albeit of the bourgeois variety—may seem odd. But there is no escape from the fact that the nation still remains the only practical point of intervention in the struggle against imperialism. In the transition from the bourgeois internationalism, signified by the current globalization, to a new internationalism based on the unity of the working people, there has to be an interim anti-imperialist national agenda carried forward by the workers and peasants.
A new internationalism is not mere wishful thinking. Since the workers and peasants are being adversely affected all over the third world (and the former socialist countries), an objective basis clearly exists for unity among them against the hegemony of international finance capital; and this unity can also, in due course, include the working class in the first world, which is losing out through stagnation, unemployment, welfare cuts, and attacks on trade unions. But the route towards such internationalism lies in an anti-imperialist national agenda.
This route is not easy. The collapse of actually existing socialism over large tracts of the globe, and the fact that inter-imperialist rivalries are relatively muted, implies that imperialism will have an easier job snuffing out any challenge mounted against it in some particular corner of the world. But if the challenge emanates from a large enough country or group of countries, if it is based on broad popular support, and if it is accompanied by a strengthening of democratic institutions through which the people can remain politically active (unlike under old socialism, in which they became rapidly depoliticized and power was exercised in their name by what, in effect, was a dictatorship of the Party), then it may well prove a harbinger of a renascent socialism.*
*Notes for this article are available from the MR office. Contact the assistant editor using our contact form.
Subscribe to:
Posts (Atom)
Search This Blog
About Me
- AGUDAYAKUMAR
- i am running catering service &working in democratic youth federation of india ( DYFI)DISTRICT COMMITTEE MEMBER